വില്യം ഷെയ്ക്സ്പിയറിന്റെ മക്ബത്തിനെ ആസ്പദമാക്കി കാളിദാസ കലാകേന്ദ്രം അവതരിപ്പിച്ച മലയാള നാടകമാണ് മക്ബത്ത് . പ്രദീപ് കാവുന്തറയാണ് സമിതിയുടെ അൻപത്തിമൂന്നാമതു നാടകമായി അവതരിപ്പിക്കുന്ന മക്ബത്ത് രചിച്ചിരിക്കുന്നത്.[1] ഇ.എ. രാജേന്ദ്രൻ നാടകം സംവിധാനം ചെയ്തിരിക്കുന്നു.[2] 2013 ഓഗസ്റ്റ് 19-നാണ് നാടകം അവതരണം ആരംഭിച്ചത്. ത്രിമാനസംവിധാനത്തിലാണ് മക്ബത്ത് ഒരുക്കിയിരിക്കുന്നത്.[3]

മക്ബത്ത്
മക്ബത്തിന്റെ ആദ്യ അവതരണം കൊല്ലം സോപാനത്തിൽ നിന്ന്
സംവിധാനംഇ.എ. രാജേന്ദ്രൻ
നിർമ്മാണംകാളിദാസ കലാകേന്ദ്രം
രചനപ്രദീപ് കാവുന്തറ
ആസ്പദമാക്കിയത്മക്ബത്ത്
by വില്യം ഷെയ്ക്സ്പിയർ
അഭിനേതാക്കൾകെ.പി.എ.സി. വിൽസൺ
ബിജുരാജ്
മഞ്ജു റെജി
സംഗീതംഒ.എൻ.വി.
റിലീസിങ് തീയതി2013 ഓഗസ്റ്റ് 19
രാജ്യംഇന്ത്യ
ഭാഷമലയാളം
ബജറ്റ്50 ലക്ഷം[1]
സമയദൈർഘ്യം2 മണിക്കൂർ 20 മിനിറ്റ്

സംഗീതം തിരുത്തുക

ഒ.എൻ.വി. രചിച്ച് സെബി നായരമ്പലം ഈണം നൽകിയ രണ്ട് ഗാനങ്ങളാണ് നാടകത്തിലുള്ളത്.[1]

അണിയറപ്രവർത്തകർ തിരുത്തുക

അഭിനേതാക്കൾ തിരുത്തുക

നാടകത്തിലെ 19 കഥാപാത്രങ്ങളെ 17 പേരാണ് അവതരിപ്പിക്കുന്നത്.[1]

ആദ്യ പ്രദർശനം തിരുത്തുക

കൊല്ലം സോപാനം തീയറ്ററിൽ 2013 ഓഗസ്റ്റ് 19-നാണ് ആദ്യ അവതരണം അരങ്ങേറിയത്. മന്ത്രി എം.കെ. മുനീർ, സംവിധായകൻ കമൽ എന്നിവർ സന്നിഹിതരായിരുന്നു.[3]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 1.3 "നാടുമാറി; ഇനി നാടകവും". മനോരമ. 2013 ഓഗസ്റ്റ് 18. Archived from the original on 2013-08-18. Retrieved 2013 ഓഗസ്റ്റ് 18. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  2. "കാളിദാസ കലാകേന്ദ്രത്തിന്റെ മാക്‌ബെത്ത് അരങ്ങിലേക്ക്". റിപ്പോർട്ടർ. 2013 ഓഗസ്റ്റ് 17. Archived from the original on 2013-08-24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)
  3. 3.0 3.1 "മാക്ബത്ത് വന്നു, ദുരന്തചിത്രമായി". മാതൃഭൂമി. 2013 ഓഗസ്റ്റ് 20. Archived from the original on 2013-08-20. Retrieved 2013 ഓഗസ്റ്റ് 20. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: bot: original URL status unknown (link)

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മക്ബത്ത്_(മലയാളനാടകം)&oldid=3971182" എന്ന താളിൽനിന്ന് ശേഖരിച്ചത്