"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 2:
{{വിക്കിവല്‍ക്കരണം}}
{{cleanup}}
[[
[[ഇബ്രാഹിം നബി|ഇബ്രാഹിം നബിയുടെ]] സന്തതികളിലൊരാളായ ഇസ്ഹാക്ക് നബിയുടെ മകന്‍
യാക്കൂബ് നബിക്ക് ഒരു ഭാര്യയില്‍ മൂന്ന് പുത്രന്മാരും, മറ്റൊരു ഭാര്യയില്‍ ഏഴു പുത്രന്മാരും,മൂന്നാമത്തെ ഭാര്യയില്‍ യൂസഫ് നബിയും,ബിന്‍ യാമിന്‍ എന്ന മറ്റൊരു മകനും ഉണ്ടായിരുന്നു. ഇവരില്‍ യൂസഫ് നബിയോടായിരുന്നു പിതാവിന് ഏറെ വാത്സല്യം. അത് കൊണ്ട് തന്നെ മറ്റു സഹോദരന്മാര്‍ക്ക് യൂസഫിനോട് അസൂയയും വിദ്വേഷവും നിലനിന്നിരുന്നു.
==ഖുര്‍ആനിലെ വിവരണം==
ഒരിക്കല്‍ ആടുകളെ മേയ്ക്കുവാന്‍ പുറപ്പെടുവാന്‍ തുടങ്ങിയ സഹോദരങ്ങളോടോപ്പം തന്നെയും കൂടി അയക്കണമെന്ന് യൂസഫ് പിതാവിനോടാവശ്യപ്പെട്ടു. ആടിനെ മേയ്ക്കുന്ന മൈതാനത്ത് ഇവര്‍ നടത്തുന്ന പലവിനോദങ്ങളെ പറ്റിയും യൂസഫിനോട് പറഞ്ഞ് കൂടെ വരുവാന്‍ വേണ്ട ആഗ്രഹം യൂസുഫില്‍ സഹോദരന്മാര്‍ ജനിപ്പിച്ചിരുന്നു. ബാലനായ യൂസുഫിനെ മറ്റു സഹോദരന്മാര്‍ ചതിച്ച് അപായപ്പെടുത്തുവാനുള്ള സാധ്യത മുന്നില്‍ക്കണ്ട് പിതാവിന്റെ സാന്നിദ്ധ്യം യൂസുഫിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു. ഈ സാഹചര്യം ഇല്ലാതാക്കുകയായിരുന്നു സഹോദരന്മാരുടെ ലക്ഷ്യം. അത് കൊണ്ട് തന്നെ യൂസഫിന്റെ ആവശ്യം പിതാവ് നിരുത്സാഹപ്പെടുത്തി.
അവര്‍ പറഞ്ഞു പിതാവെ യൂസഫിനെ ഞങ്ങള്‍ക്കൊപ്പം അയക്കാന്‍ അങ്ങേയ്ക്ക് വിശ്വാസമില്ലേ. അവന്‍ ഞങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്. മൈതാനത്ത് നിങ്ങള്‍ കളിക്കുമ്പോള്‍ മതിയായ ശ്രദ്ധയില്ലാതെ വന്നാല്‍ അവനെ ചെന്നായ പിടിക്കാന്‍ സാദ്ധ്യതയുണ്ടെന്നുള്ള
മൈതാനത്തുവെച്ചു കളിക്കാറുള്ള കളികളെപറ്റി പറഞ്ഞ് രസിച്ചുകൊണ്ട് അവര്‍ മൈതാനിയിലെത്തി.അപ്പോഴേക്കും അവരുടെ പ്രക്രതമെല്ലാം
സഹോദരന്മാര്‍ എന്നെ കൊല്ലുവാന്‍ ശ്രമിക്കുമെന്ന് പിതാവ് പലപ്രാവശ്യം പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണല്ലോ പിതാവ് തന്നെ എപ്പോഴും കൂടെ കൊണ്ടുനടന്നിരുന്നത്. എന്റെ ചെറുപ്രായത്തെ പരിഗണിച്ചെങ്കിലും എന്നെ ഉപേക്ഷിക്കരുതെന്ന് ഞാനവരോട് കരഞ്ഞപേക്ഷിച്ചതാണ്. സഹോദരന്മാരാണെങ്കിലും അസൂയനിമിത്തം
പൊട്ടക്കിണറ്റിന്‍ കരയില്‍നിന്ന് ഒരാള്‍ കിണറ്റിലേക്ക് എത്തിനോക്കി. അയാള്‍ മാലിക്കിന്റെ കച്ചവടസംഘത്തിലെ വെള്ളം കോരിയായിരുന്നു. അയാള്‍ യൂസുഫിനെ കിണറ്റില്‍നിന്ന് കരയ്ക്ക് കയറ്റി. അങ്ങിനെ യൂസഫ് ഒരു കച്ചവടചരക്കായി മാറി.
വരി 21:
===പിതാവിന്റെ മനോവേദന===
നേരം വൈകുന്നേരമായി യാക്കുബ്നബി പുറത്തേക്ക് നോക്കികൊണ്ടിരിക്കുകയാണ്. ആ വ്യദ്ധന്റെ മുഖത്ത് വ്യസനത്തിന്റെ ലക്ഷണം
കുട്ടികള്‍ ഇനിയും എത്തിയില്ലല്ലോ!
ആരോ ദൂരെ നിന്നും വരുന്നുണ്ടല്ലോ. അതെ ആ വരുന്നത് കുട്ടികള്‍ തന്നെ. അവര്‍ കുറെയധികം കളിച്ചിരിക്കണം. യൂസഫ് നടന്ന് ക്ഷീണിച്ചിരിക്കണം. അവന് വേഗത്തില്‍ നടക്കാന്‍ സാധിക്കുകയില്ല നടന്ന് ശീലമില്ലാത്തതല്ലേ. ആരെന്ത് പറഞ്ഞാലും ശരി ഇനിയവനെ മൈതാനിയിലേക്കയക്കില്ല
|