"വിശ്വാമിത്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 33:
കാട്ടിലൂടെയുള്ള യാത്രയിൽ കുമാരന്മാർക്ക് വിശപ്പും ദാഹവും അനുഭവപ്പെടാതിരിക്കാനായി മഹർഷി രണ്ടു മന്ത്രങ്ങൾ ഉപദേശിച്ചു; ‘ബല-അതിബല’. ഘോരവനത്തിലെത്തിയപ്പോൾ മഹർഷി താടക എന്ന ആയിരം ആനകളുടെ ശക്തിയുള്ള രാക്ഷസിയെ പറ്റിപറഞ്ഞു കൊടുത്തു.
സുകേതുവിന്റെ പുത്രിയും സുന്ദന്റെ ഭാര്യയുമാണ് താടക. സുന്ദനെ അഗസ്ത്യാശ്രമം നശിപ്പിക്കാൻ തുടങ്ങിയപ്പോൾ അഗസ്ത്യമുനി ഭസ്മമാക്കി. ഇവളേയും കൊല്ലേണ്ടതാണന്ന് മഹർഷി രാമനെ നിർദ്ദേശിച്ചു. ഒരിക്കലും സ്ത്രീധർമ്മം പാലിക്കാത്ത ധർമ്മ-ഹീനയായ അവളെ കൊല്ലുന്നതിൽ പാപമില്ല. തുടർന്ന് താടകയെ രാമൻ യുദ്ധത്തിൽ കൊന്നു. അന്ന് രാത്രി അവർ ആ കാട്ടിൽ തന്നെ തങ്ങി. പിറ്റേന്ന് സൂര്യോദയത്തിനു മുൻപ് രാമ-ലക്ഷ്മണന്മാരെ വിളിച്ചുണർത്തുന്ന രാമായണഭാഗമാണ് വെങ്കിടേശ്വര സുപ്രഭാതത്തിലെ ആദ്യഭാഗം. "കൗസല്യ സുപ്രജ രാമ പൂർവ്വ സന്ധ്യ പ്രവർത്തതേ ഉത്തിഷ്ഠ നരശാർദ്ദൂല കർത്തവ്യം ദൈവമാഹ്നികം..." സുബ്ബലക്ഷ്മിയുടെ ഈ മധുരസ്വരം ഭാരതീയരയുടെ പ്രഭാത കീർത്തനമായി മാറിയിട്ട് നിരവധി ദശകങ്ങളായി. തുടർന്ന് നിരവധി ദിവ്യാസ്ത്രങ്ങൾ മഹർഷി ഇരുവർക്കും ഉപദേശിച്ചു. രാവണവധത്തിനു അവരെ സജ്ജമാക്കുകയാണ്
== ഇതുംകൂടി കാണുക==
|