"ഏകലവ്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 3:
 
== കഥാപശ്ചാത്തലം ==
[[കൗരവർ|കൗരവഗുരുവായ]] [[ദ്രോണർ|ദ്രോണാചാര്യരുടെ]] ശിഷ്യനാവണമെന്നത് ഏകലവ്യന്റെ ആഗ്രഹമായിരുന്നു. നീചകുലത്തിൽപ്പെട്ടവനായതിനാൽ [[ദ്രോണർ]] ശിഷ്യനായി സ്വീകരിക്കാൻ വിസമ്മതിച്ചു. പിന്നീട് ഏകലവ്യൻ ഗുരുവിന്റെ പ്രതിമയുണ്ടാക്കി അതിനു മുന്നിൽ വെച്ച് ആയുധവിദ്യ അഭ്യസിക്കുകയും ദ്രോണരുടെ മികച്ച ശിഷ്യനായ [[അർജ്ജുനൻ|അർജ്ജുനനെ]] വെല്ലുന്ന മികച്ച യോധാവായി മാറുകയും ചെയ്തു.ആ സമയം ആയുധവിദ്യ പഠിക്കുന്ന രാജകുമാരന്മാരുടെ വളര്ത്തുനായ , ഏകലവ്യൻ ആയുധവിദ്യ അഭ്യസിക്കുന്ന സ്ഥലത്ത് കുരച്ചുകൊണ്ടു എത്തിചേര്ന്നു . ഏകലവ്യൻ ഉടനെതന്നെ , പതിനാലു അസ്ത്രങ്ങൾ ഒരേസമയം തുല്യവേഗത്തോടെ പ്രയോഗിച്ചു നായയുടെ വായ്‌ മൂടിക്കളഞ്ഞു . പട്ടി കരഞ്ഞുകൊണ്ട് രാജകുമാരന്മാരുടെ സമീപത്തെത്തി . ഇതാരുടെ പണിയെന്നു കണ്ടു അവർ നടുങ്ങി . ഒടുവിൽ അന്വേഷിച്ചപ്പോൾ ആയുധവിദ്യ സ്വയം അഭ്യസിക്കുന്ന ഏകലവ്യന്റെ സമീപമെത്തി .
ഏകലവ്യന്റെ കഥ - മഹാഭാരതം , ആദിപര്വ്വം , സംഭവപർവ്വം , അദ്ധ്യായം-132 -ലായി ഇങ്ങനെ കാണുന്നു .
"നിന്റെ ഗുരുവാര് ?" എന്ന് തിരക്കിയതിൽ "ദ്രോണരാണ്" എന്ന് പ്രതിമയെ ചൂണ്ടിക്കാട്ടി മഹാനായ ഏകലവ്യൻ മറുപടി നല്കി .
 
ഈ വിവരം ദ്രോണരും അര്ജുനനും അറിഞ്ഞു . അർജുനന് ഇത് സഹിക്കുവാൻ കഴിഞ്ഞില്ല . തന്നെ ഏറ്റവും വലിയ വില്ലാളിയാക്കാമെന്നു ദ്രോണര് വാക്ക് നല്കിയിരുന്നതാണ് .എന്നാൽ ഇന്ന് കേവലം ഒരു നിഷാദൻ തന്നെക്കാൾ വലിയ ഒരു വില്ലാളിയായിരിക്കുന്നു . അതും ദ്രോണരുടെ ശിഷ്യനെന്നു അവകാശപ്പെടുന്നു . അസൂയാലുവായിത്തീർന്ന അര്ജുനൻ ഇക്കാര്യം ദ്രോണരോട് പരിഭവിച്ചുകൊണ്ട് അറിയിച്ചു . ദ്രോണര് അർജുനനെ സാന്ത്വനപ്പെടുത്തി . അദ്ദേഹം അര്ജുനനെയും കൂട്ടി ഏകലവ്യന്റെ സമീപമെത്തി . തുടർന്ന് ഏകലവ്യനോട്‌ ഇങ്ങനെ ദ്രോണര് ആവശ്യപ്പെട്ടു . "എന്റെ ശിഷ്യനെന്നു നീ അവകാശപ്പെടുന്നു . അങ്ങനെയെങ്കിൽ ഗുരു ദക്ഷിണ എവിടെ ? എനിക്ക് ഗുരുദക്ഷിണ തരിക ."
ഹിരണ്യധനുസ്സെന്ന നിഷാദരാജാവിന്റെ പുത്രനായ ഏകലവ്യൻ , ദ്രോണരുടെ അടുക്കലെത്തി തന്നെ ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു . നിഷാദനായതിനാൽ ദ്രോണര് മറ്റുള്ളവരുടെ അഭിപ്രായം കണക്കിലെടുത്ത് ഏകലവ്യനെ സ്വീകരിച്ചില്ല . പക്ഷെ അവൻ ദ്രോണരെ ഭക്തിപൂര്വ്വം വണങ്ങി പാദങ്ങളിൽ നമസ്ക്കരിച്ചു തിരികെ പോന്നു . വനത്തിൽ ചെന്ന് , ഗുരുവായ ദ്രോണരുടെ രൂപം മണ്ണില് തീർത്ത്‌ സാങ്കല്പ്പികമായ ആചാര്യ സാന്നിധ്യത്തിൽ അസ്ത്രപ്രയോഗം നിഷ്ടാപൂര്വ്വം അഭ്യസിച്ചു . അസ്ത്രങ്ങൾ ഇക്ഷ്വ നിര്മ്മിതമായിരുന്നു [ കട്ടിയുള്ള മൂര്ച്ചയുള്ള ഒരുതരം പുല്ല് ] . പരമശ്രധയോടും യോഗത്തോടും സ്വയം അഭ്യസനം നടത്തി ഏകലവ്യൻ അർജ്ജുനനെക്കാളും അസ്ത്രവിദ്യയിൽ സമർത്ഥനായിത്തീർന്നു.
ഒരിക്കൽ കുരുപാണ്ടവന്മാർ രഥങ്ങളിൽ നായാട്ടിനായി കാട്ടിലേക്ക് പോയി . അവരുടെ കൂടെയുണ്ടായിരുന്ന വേട്ടനായ അലയുമ്പോൾ , അസ്ത്രാഭ്യാസം ചെയ്യുന്ന ഏകലവ്യന്റെ അടുക്കലെത്തി . നായ കുരച്ചുകൊണ്ടു അടുത്തെത്തുമ്പോൾ ഏകലവ്യൻ തന്റെ അമിതമായ കൈവഴക്കത്തോടെ വേഗതയിൽ ഏഴു അസ്ത്രങ്ങൾ നായുടെ വായിലേക്ക് എയ്തു കയറ്റി . നായ നിലവിളിച്ചുകൊണ്ട് പാണ്ഡവരുടെ അടുക്കലെത്തി . അവരെല്ലാം ആ അസ്ത്രനൈപുണ്യം കണ്ടു അത്ഭുതപ്പെട്ടു . കൈവേഗം , ശബ്ദഭേദിത്വം തുടങ്ങിയ വൈദ്യഗ്ധ്യത്തോടെയുള്ള ആ അസ്ത്രപ്രയോഗം കണ്ടു പാണ്ടവന്മാർ ലജ്ജിച്ചു .
കാട്ടിൽ വസിക്കുന്ന ആ അസ്ത്രവിശാരദനെ അവർ അന്വേഷിച്ചു കണ്ടെത്തി . വിവരങ്ങൾ ചോദിച്ചപ്പോൾ , ഏകലവ്യൻ ഇങ്ങനെ പറഞ്ഞു .
" ഞാൻ നിഷാദരാജാവായ ഹിരണ്യധനുസ്സിന്റെ മകനും , ദ്രോണാചാര്യരുടെ ശിഷ്യനുമാണ് . "
ഈ വിവരം ദ്രോണരും അർജ്ജുനനും അറിഞ്ഞു .
 
ഈ വിവരം ദ്രോണരും അര്ജുനനും അറിഞ്ഞു . അർജുനന് ഇത് സഹിക്കുവാൻ കഴിഞ്ഞില്ല . തന്നെ ഏറ്റവും വലിയ വില്ലാളിയാക്കാമെന്നു ദ്രോണര് വാക്ക് നല്കിയിരുന്നതാണ് .എന്നാൽ ഇന്ന് കേവലം ഒരു നിഷാദൻ തന്നെക്കാൾ വലിയ ഒരു വില്ലാളിയായിരിക്കുന്നു . അതും ദ്രോണരുടെ ശിഷ്യനെന്നു അവകാശപ്പെടുന്നു . അസൂയാലുവായിത്തീർന്ന അര്ജുനൻഅർജ്ജുനൻ ഇക്കാര്യം ദ്രോണരോട് പരിഭവിച്ചുകൊണ്ട് അറിയിച്ചു . ദ്രോണര്[മഹാഭാരതം അർജുനനെ, സാന്ത്വനപ്പെടുത്തിആദിപർവ്വം ., അദ്ദേഹംഅദ്ധ്യായം അര്ജുനനെയും132 കൂട്ടി, ഏകലവ്യന്റെശ്ളോകങ്ങൾ സമീപമെത്തി47 ,48 ,49]. തുടർന്ന് ഏകലവ്യനോട്‌ ഇങ്ങനെ ദ്രോണര് ആവശ്യപ്പെട്ടുഅർജുനനെ . "എന്റെ ശിഷ്യനെന്നു നീ അവകാശപ്പെടുന്നു . അങ്ങനെയെങ്കിൽ ഗുരു ദക്ഷിണ എവിടെ ? എനിക്ക് ഗുരുദക്ഷിണ തരികസാന്ത്വനപ്പെടുത്തി ."
 
'''കൗന്തേയസ്ത്വർജ്ജുനോ രാജന്നേകലവ്യമനുസ്മരൻ'''
 
'''രഹോ ദ്രോണ സമാസാദ്യ പ്രണയാദിദമബ്രവീത് (47 )'''
 
(വൈശമ്പായന മുനി ജനമേജയ രാജാവിനോട് ഏകലവ്യന്റെ കഥ പറയുന്നതാണ് സന്ദർഭം .)
'''(ഭാഷാ അർത്ഥം)'''
രാജാവേ , കൗന്തേയനായ അർജ്ജുനൻ ഏകലവ്യനെ ഓർത്തു . തുടർന്ന് രഹസ്യമായി ദ്രോണരുടെയടുത്തു ചെന്നിട്ട് സസ്നേഹം ഇങ്ങനെ പറഞ്ഞു .
 
'''തദാഹം പരിരഭ്യൈകഃ പ്രീതിപൂർവ്വമിദം വചഃ'''
 
'''ഭവതോക്തോ നമേ ശിഷ്യസത്വ ദ്വിശിഷ്ടോ ഭവിഷ്യതി (48)'''
 
'''(ഭാഷാ അർത്ഥം)'''
അങ്ങ് ഒരിക്കൽ എന്നെ സന്തോഷത്തോടെ തഴുകിക്കൊണ്ട് അങ്ങയുടെ ശിഷ്യരിൽ ആരും എനിക്ക് തുല്യനാവുകയില്ലെന്ന് ഉറപ്പു പറഞ്ഞിരുന്നു .
 
'''അഥ കസ്മാൻ മദ്വിഷിഷ്ടോ ലോകാദപി ച വീര്യവാൻ'''
'''അന്യോസ്ഥി ഭവത ശിഷ്യോ നിഷാദാധിപതേ സുതഃ (49 )'''
 
'''(ഭാഷാ അർത്ഥം)'''
എന്നിട്ട് എന്തേ ? ഇന്ന് എന്നെക്കാൾ ശ്രേഷ്ഠനാണെന്നു മാത്രമല്ല ലോകത്തിൽത്തന്നെ ഏറ്റവും ഉത്തമനായി മറ്റൊരുവൻ - ഭവാന്റെ ശിഷ്യനായിട്ടുണ്ടെന്നറിയുന്നു . നിഷാദാധിപതിയുടെ മകൻ !.
[മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകങ്ങൾ 47 , 48 , 49]
 
അദ്ദേഹം അർജ്ജുനനേയും കൂട്ടി ഏകലവ്യന്റെ സമീപമെത്തി . തുടർന്ന് ഏകലവ്യനോട്‌ ഇങ്ങനെ ദ്രോണര് ആവശ്യപ്പെട്ടു . "എന്റെ ശിഷ്യനെന്നു നീ അവകാശപ്പെടുന്നു . അങ്ങിനെയെങ്കിൽ ഗുരു ദക്ഷിണ എവിടെ ? എനിക്ക് ഗുരുദക്ഷിണ തരിക ".
"എന്താണ് അങ്ങേക്ക് വേണ്ടത് ? "- മഹാനായ ഏകലവ്യൻ തിരക്കി .
" നിന്റെ വലതു കയ്യിലെ തള്ളവിരലാണ് ഗുരുദക്ഷിണയായി എനിക്ക് വേണ്ടത് ." ദ്രോണര്-ദ്രോണർ പറഞ്ഞു .
 
ഏകലവ്യനെ ചതിക്കാനാണ് ദ്രോണര് ഇത് ചോദിച്ചതെങ്കിലും ഗുരുത്വത്തിന്റെ എക്കാലത്തെയും മകുടോദാഹരണമായ ഏകലവ്യൻ സന്തോഷത്തോടെ അത് നല്കുവാൻ തയ്യാറായി . അദ്ദേഹം മൂര്ച്ചയേറിയ ഒരു ആയുധത്താൽ വലതുകയ്യിലെ തള്ളവിരല് മുറിച്ചെടുത്തു ദ്രോണർക്കു നല്കി . പെരുവിരൽഅന്നുമുതൽ മുറിച്ചുമാറ്റപ്പെട്ടഅദ്ദേഹം ഏകലവ്യന്അർജുനനെക്കാളും അസ്ത്രാഭ്യാസത്തിലുംതാണ മറ്റുമുണ്ടായിരുന്നനിലയിലുള്ള പ്രാവീണ്യംവില്ലാളിയായി മാറി നഷ്ടപ്പെട്ടു.
അന്നുമുതൽ അദ്ദേഹം അർജുനനെക്കാളും താണ നിലയിലുള്ള വില്ലാളിയായി മാറി . ഇത്തരത്തിൽ ദ്രോണരുടെ കുബുദ്ധി ഫലിക്കുകയും അർജുനന് സമാധാനമാവുകയും ചെയ്തു.
തുടർന്ന് വ്യാസമുനി ഇങ്ങനെ വർണ്ണിക്കുന്നു
 
'''തതോർജ്ജുന പ്രീതമനാ ബഭൂവ വിഗതജ്വരഃ'''
 
'''ദ്രോണശ്ച സത്യവാഗാസിന്നാന്യോഭിഭവിതാർജ്ജുനം''' [മഹാഭാരതം , ആദിപർവ്വം , അദ്ധ്യായം 132 , ശ്ളോകം -60 ]
 
(ഭാഷാ അർത്ഥം) ഇത്തരത്തിൽ അർജ്ജുനൻ അദ്ദേഹത്തിൻറെ വിഗതജ്വരം(അസൂയ കൊണ്ടുള്ള പനി) വിട്ടു പ്രീതനായി . അർജ്ജുനന് തുല്യനായി മറ്റാരുമുണ്ടാകില്ലെന്ന ദ്രോണരുടെ വാക്കുകൾ സത്യമായി .
 
==ഏകലവ്യന്റെ കഥ ഹരിവംശത്തിൽ==
മഹാഭാരതത്തിന്റെ അനുബന്ധമായ ഹരിവംശ പുരാണത്തിൽ ഏകലവ്യനെപ്പറ്റി ചുരുങ്ങിയ വാക്കുകളിൽ ഒരു സൂചനയുണ്ട് . '''ഹരിവംശം''' പിന്നീട് കൂട്ടിച്ചേർത്തതാകയാൽ എത്രത്തോളം ആധികാരികമാണെന്നു പറയാനാകില്ല .
 
ഹരിവംശപർവ്വം 34-ആം അദ്ധ്യായത്തിൽ യദുകുലവർണ്ണനയിലാണ് ഈ സൂചനയുള്ളത് . ശൂരസേനന് വസുദേവനെക്കൂടാതെ വേറെയും പുത്രന്മാരുണ്ടായി.അതിലൊരാളാണ് പ്രസിദ്ധനായ '''ദേവശ്രവസ്സ്''' .ദേവശ്രവസ്സിനു ശത്രുനാശകനായ '''ശത്രുഘ്നൻ''' എന്നൊരു പുത്രനുണ്ടായി.ബാല്യത്തിൽ തന്നെ ഈ കുട്ടി വനത്തിൽ ഉപേക്ഷിക്കപ്പെട്ടു . (കാരണം ഒരിടത്തും പറയുന്നില്ല ). ഇവനെ നിഷാദന്മാർ വളർത്തി .ഇവനാണ് പ്രസിദ്ധനായ ഏകലവ്യൻ .നിഷാദൻമാരാണ് ഇവനെ കണ്ടെടുത്തു വളർത്തിയത് .അങ്ങനെ അവൻ നിഷാദിയായി.
മറ്റൊരിടത്തും ഏകലവ്യന്റെ പൂർവ്വചരിത്രത്തെക്കുറിച്ചു സൂചനയില്ല . 18 പുരാണങ്ങളുള്ളതിൽ ചിലതിലും , പ്രധാനമായി മഹാഭാരതത്തിലും ഏകലവ്യൻ ഹിരണ്യധനുസ്സ് എന്ന കാട്ടാളരാജാവിന്റെ പുത്രനായ നിഷാദിയെന്നു തന്നെയാണ് വർണ്ണന .
{{മഹാഭാരതം}}
[[വർഗ്ഗം:മഹാഭാരതത്തിലെ കഥാപാത്രങ്ങൾ]]
"https://ml.wikipedia.org/wiki/ഏകലവ്യൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്