"ശങ്കരാചാര്യർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചില തിരുത്തുകള്‍/അക്ഷരത്തെറ്റുകള്‍ തിരുത്തല്‍
വരി 10:
പ്രകാരം അദ്ദേഹത്തിന്റെ ജീവിതകാലം 509-477 BC യില്‍ ആണ്. പക്ഷെ ചില പാരമ്പര്യങ്ങള്‍ 788-809 AD എന്ന ജീവിത കാലഘട്ടം ആണ്
 
കൊടുക്കുന്നത്. പക്ഷെ വൈജ്ഞാനികര്‍ ക്രിസ്തുവിനു ശേഷം എട്ടാം നൂറ്റാണ്ടിന്റെ മദ്ധ്യകാലഘട്ടം എന്നാണ് പറയുന്നത്. </ref> [[അദ്വൈതസിദ്ധാന്തം]] ആവിഷ്കരിച്ച് ഭാരതീയ തത്വചിന്തയുടെയും സനാതന ഹൈന്ദവമൂല്യങ്ങളുടെയും ആഴവും പരപ്പും വെളിവാക്കിയ മഹാത്മാവ് <ref>ആദി എന്നാല്‍ ആദ്യത്തെ. ചില ഹൈന്ദവ മഠങ്ങളുടെ അധിപതികള്‍ക്കും ശങ്കരാചാര്യര്‍ എന്ന പേര്‍ കൊടുക്കാറുണ്ട്. ആചാര്യര്‍ എന്നാല്‍ അദ്ധ്യാപകന്‍ എന്ന് അര്‍ത്ഥം.</ref>. അദ്ദേഹത്തെ [[പരമശിവന്‍|പരമശിവന്റെ]] അവതാരമായും കരുതപ്പെടുന്നുകരുതുന്നു. [[ഭാരതം]] കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ദാര്‍ശനികന്മാരിലൊരാളാണ് അദ്ദേഹം. ദൈവശാസ്ത്രഞനുമായിരുന്നുദൈവശാസ്ത്രജ്ഞനുമായിരുന്നു. കേരളത്തിലെ ദൈവഭക്തിയുള്ള ഒരു ബ്രാഹ്മണകുടുംബത്തില്‍ ജനിച്ച അദ്ദേഹം തന്റെ പിതാവിന്റെ മരണശേഷം സംന്യാസിയായി. പല വിശ്വാസമുള്ള തത്ത്വചിന്തകരുമായി ചര്‍ച്ചകളിലേര്‍പ്പെട്ടുകൊണ്ട് അദ്ദേഹം ഇന്ത്യ മുഴുവന്‍ സഞ്ചരിച്ചു. മുന്നൂറിലധികം സംസ്‌കൃത ഗ്രന്ഥങ്ങളുടെ കര്‍ത്താവാണ്. ഇവയില്‍ മിക്കവയും വേദസാഹിത്യത്തെക്കുറിച്ചുള്ള വ്യാഖ്യാനങ്ങളാകുന്നു. വേദാന്തതത്ത്വചിന്തയിലെ അദ്വൈത വിഭാഗത്തിന്റെ ഏറ്റവും അറിയപ്പെടുന്ന വക്താവായ ശങ്കരന്‍ നൂറ്റാണ്ടുകളായി ജൈനമതത്തിന്റെയും, ബുദ്ധമതത്തിന്റെയും വെല്ലുവിളി നേരിട്ടിരുന്ന യഥാസ്ഥിതിക ഹിന്ദുമതത്തിന് ഇന്ത്യയില്‍ വീണ്ടും അടിത്തറ പാകിയ വ്യക്തിയാണ്.
 
==ജീവ ചരിത്രം==
വരി 47:
 
ശങ്കരന്‍ വളരെ ചെറുപ്പമായിരുന്നപ്പോള്‍ തന്നെ അദ്ദേഹത്തിന്റെ പിതാവ് മരണപ്പെട്ടുമരിച്ചു. വിദ്യാര്‍ത്ഥിജീവിതത്തിലേക്കുള്ള തുടക്കമായ ഉപനയനം അദ്ദേഹത്തിന്റെ അഞ്ചാം വയസ്സിലാണ് നിര്‍വഹിച്ചത്. എട്ടു വയസ്സിനുള്ളില്‍ തന്നെ നാലു വേദങ്ങളും ഹൃദിസ്ഥമാക്കി ശങ്കരന്‍ തന്റെ പാണ്ഡിത്യം വെളിവാക്കിയിരുന്നു. സാമ്പ്രദായികമായ ഗുരുകുലവിദ്യാഭ്യാസമായിരുന്നു ശങ്കരന്റേത്. സാധാരണക്കാരില്‍ നിന്നും ഭിക്ഷ വാങ്ങി ജീവിക്കുക എന്നത് ഗുരുകുല സമ്പ്രദായത്തിലെ ഒരു ആചാരമായിരുന്നു. ഒരിക്കല്‍ ഒരുണങ്ങിയ കാട്ടുനെല്ലിക്ക മാത്രം കയ്യിലുള്ള ഒരു സ്ത്രീയുടെ മുന്നില്‍ ഭിക്ഷക്കായി ശങ്കരന്‍ കൈ നീട്ടി. തന്റെ പക്കല്‍ കഴിക്കാന്‍ മറ്റൊന്നും തന്നെ ഇല്ലാതിരുന്നിട്ടും സാത്വികയായ ആ സ്ത്രീ ശങ്കരന് ആ കാട്ടുനെല്ലിക്ക ഭിക്ഷയായി നല്‍കി. ആ മഹത്വം ഉള്‍ക്കൊണ്ട ശങ്കരന്‍ അവിടെ നിന്നു തന്നെ കനകധാരാ സ്തോത്രംകനകധാരാസ്തോത്രം രചിക്കുകയും അതു പൂര്‍ണമായതോടെ ഐശ്വര്യത്തിന്റെ ദേവതയായ ലക്ഷ്മീദേവി സ്വര്‍‌ണ നെല്ലിക്കകള്‍ സാത്വികയാ‍യ ആ സ്ത്രീയുടെ മേല്‍ വര്‍ഷിക്കുകയും ചെയ്തു എന്നാണ് ഐതിഹ്യം.<ref>{{cite book
| last = സ്വാമി
| first = തപസ്യാനന്ദ
വരി 56:
</ref>
 
===സന്യാസംസംന്യാസം===
ചെറുപ്പത്തില്‍ തന്നെ ശങ്കരന്‍ സന്യാസത്തിലേക്കുസംന്യാസത്തിലേക്കു ആകൃഷ്ടനായിരുന്നു. എന്നാല്‍ ശങ്കരന്റെ അമ്മ അദ്ദേഹത്തിന്റെ ഈ ആഗ്രഹത്തിന് എതിരായിരുന്നു. ഒരു ദിവസം തന്റെ വീട്ടിനടുത്തുള്ള പെരിയാറില്‍(പൂര്‍ണ്ണാ നദി) കുളിച്ചു കൊണ്ടിരുന്ന അദ്ദേഹത്തിന്റെ കാലില്‍ ഒരു മുതല പിടിത്തമിടുകയും നദിയിലേക്കു വലിച്ചു കൊണ്ടു പോകുകയും ചെയ്തു. ഈ അവസരത്തില്‍ അദ്ദേഹത്തിന്റെ അമ്മ മാത്രമേ അരികില്‍ ഉണ്ടാ‍യിരുന്നുള്ളൂ. മുതലയുടെ കയ്യില്‍ നിന്നു തന്റെ മകനെ രക്ഷിക്കാന്‍ വഴിയൊന്നും കാണാഞ്ഞ് ആ അമ്മ വിലപിക്കാന്‍ തുടങ്ങി. തനിക്ക് ഈ അവസരത്തിലെങ്കിലും സന്യാസിയാവാന്‍സംന്യാസിയാവാന്‍ അനുവാദം തരണമെന്നും അങ്ങനെ മരിക്കുവാനുള്ള തന്റെ ആഗ്രഹം സഫലീകരിക്കണമെന്നും ശങ്കരന്‍ മാതാവിനോട് അപേക്ഷിച്ചു.കാഞ്ചിയിലെ മഹാപെരിയവള്‍ ഈ ഐതിഹ്യത്തെ വിശദീകരിക്കുന്നതനുസരിച്ച്, ശങ്കരന്‍ അമ്മയോട് തന്റെ മരണമൊഴിവാക്കാനുള്ള ഒരു തന്ത്രമായാണ് സന്യാസത്തെസംന്യാസത്തെ അവതരിപ്പിച്ചത്. സന്യാസംസംന്യാസം അടുത്ത ഒരു ജന്മമാണെന്നും അതു സ്വീകരിച്ചാല്‍, ഈ ജന്മത്തെ ഉപേക്ഷിക്കുവാന്‍ തനിക്കു ഹേതുവായി അവതരിച്ച മുതലയില്‍ നിന്നും തനിക്കു രക്ഷപെടാമെന്നും ശങ്കരന്‍ അമ്മയെ വിശ്വസിപ്പിച്ചു. ശങ്കരന്റെ വാദങ്ങള്‍ അംഗീകരിച്ച മാതാവ് സന്യാസത്തിനുള്ളസംന്യാസത്തിനുള്ള അനുവാദം നല്‍കിയെന്നും തുടര്‍ന്ന് സന്യാസ ദീക്ഷയേറ്റുസംന്യാസദീക്ഷയേറ്റു വാങ്ങിയ ശങ്കരനെ വിട്ട് മുതല അപ്രത്യക്ഷമായെന്നും ഐതിഹ്യം തുടരുന്നു.
 
 
അമ്മയുടെ അനുവാദത്തോടെ കേരളം വിട്ട ശങ്കരന്‍ ഉത്തര ഭാരതത്തിലേക്ക് ഒരു ഗുരുവിനെ തേടി യാത്രയായി. നര്‍മദാ നദീതീരത്തു വച്ച് അദ്ദേഹം ഗൌദപാദരുടെഗൌഡപാദരുടെ ശിഷ്യനായ ഗോവിന്ദ ഭഗവദ്പാദരെഗോവിന്ദഭഗവദ്പാദരെ കണ്ടു മുട്ടി. ശങ്കരന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച അദ്ദേഹത്തോട് ,അദ്വൈത വേദാന്തത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുന്ന ഒരു ശ്ലോകം നിമിഷാര്‍ദ്ധത്തില്‍ സൃഷ്ടിച്ചു ശങ്കരന്‍ മറുപടി പറഞ്ഞു. ഇതില്‍ മതിപ്പു തോന്നിയ ഗോവിന്ദ ഭഗവദ്പാദര്‍ഗോവിന്ദഭഗവദ്പാദര്‍ ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി ബ്രഹ്മസൂത്രങ്ങളുടെ ഒരു ഭാഷ്യം രചിക്കാന്‍ ശങ്കരനെ ഗുരു ചുമതലപ്പെടുത്തുകയുണ്ടായി. നര്‍മദാ നദീ തീരത്തെ ഒരു ഗുഹയില്‍ സമാധിയിലായിരുന്ന തന്റെ ഗുരുവിനെ രക്ഷിക്കാന്‍, കുതിച്ചു വന്ന മലവെള്ളപ്പാച്ചിലിനെ തന്റെ കമണ്ഡലുവില്‍ ഒതുക്കി നിര്‍ത്തി എന്ന ഒരു ഭാഷ്യം മാധവീയ ശങ്കരവിജയത്തില്‍ കാണാം.
അമ്മയുടെ അനുവാദത്തോടെ കേരളം വിട്ട ശങ്കരന്‍ ഉത്തര ഭാരതത്തിലേക്ക് ഒരു ഗുരുവിനെ തേടി യാത്രയായി.
നര്‍മദാ നദീതീരത്തു വച്ച് അദ്ദേഹം ഗൌദപാദരുടെ ശിഷ്യനായ ഗോവിന്ദ ഭഗവദ്പാദരെ കണ്ടു മുട്ടി. ശങ്കരന്റെ വിശദാംശങ്ങള്‍ അന്വേഷിച്ച അദ്ദേഹത്തോട് ,അദ്വൈത വേദാന്തത്തിന്റെ പൊരുള്‍ ഉള്‍ക്കൊള്ളുന്ന ഒരു ശ്ലോകം നിമിഷാര്‍ദ്ധത്തില്‍ സൃഷ്ടിച്ചു ശങ്കരന്‍ മറുപടി പറഞ്ഞു. ഇതില്‍ മതിപ്പു തോന്നിയ ഗോവിന്ദ ഭഗവദ്പാദര്‍ ശങ്കരനെ ശിഷ്യനായി സ്വീകരിച്ചു. അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി ബ്രഹ്മസൂത്രങ്ങളുടെ ഒരു ഭാഷ്യം രചിക്കാന്‍ ശങ്കരനെ ഗുരു ചുമതലപ്പെടുത്തുകയുണ്ടായി. നര്‍മദാ നദീ തീരത്തെ ഒരു ഗുഹയില്‍ സമാധിയിലായിരുന്ന തന്റെ ഗുരുവിനെ രക്ഷിക്കാന്‍, കുതിച്ചു വന്ന മലവെള്ളപ്പാച്ചിലിനെ തന്റെ കമണ്ഡലുവില്‍ ഒതുക്കി നിര്‍ത്തി എന്ന ഒരു ഭാഷ്യം മാധവീയ ശങ്കരവിജയത്തില്‍ കാണാം.
 
അദ്വൈത വേദാന്തത്തിന്റെ പ്രചാരത്തിനായി കാശിയിലെത്തിയ ശങ്കരന്, അവിടെ വച്ച് തെക്കേ ഇന്ത്യയിലെ ചോളദേശത്തില്‍ നിന്നെത്തിയ സദാനന്ദ എന്ന ചെറുപ്പക്കാരനെ പ്രഥമ ശിഷ്യനായി ലഭിച്ചു.കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലേക്കുള്ള ഒരു യാത്രയും ശങ്കരന്റെ ജീവിതത്തില്‍ വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. യാത്രാമധ്യേ, ശങ്കരനും ശിഷ്യഗണങ്ങളും താഴ്ന്ന ജാതിയില്‍ പെട്ട ഒരാളെ നാലു നായ്ക്കളോടൊപ്പം കണ്ടു മുട്ടി. ‘തൊട്ടു കൂടായ്മ’ നിലവിലിരുന്ന കാലഘട്ടമായിരുന്നതിനാല്‍, ആ മനുഷ്യനോട് വഴി മാറി നടക്കുവാന്‍ ശങ്കരന്റെ ശിഷ്യന്മാര്‍ ആവശ്യപ്പെട്ടു. അപ്പോള്‍, “ഈ ശരീരമോ അതോ ആത്മാവോ വഴി മാറേണ്ടത്” എന്നു വഴി പോക്കന്‍ ചോദിച്ചു. തന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ട അധ:കൃതന്‍,അധഃകൃതന്‍ ശിവ ഭഗവാന്‍ തന്നെയാണെന്നും കൂടെയുണ്ടായിരുന്ന നാലു നായ്ക്കള്‍, നാലു വേദങ്ങളാണെന്നും തിരിച്ചറിഞ്ഞ ശങ്കരന്‍ മാപ്പപേക്ഷിക്കുകയും മാനിഷ പഞ്ചകം[[മനീഷാപഞ്ചകം]] എന്ന അഞ്ചു ശ്ലോകങ്ങളാല്‍ അദ്ദേഹത്തെ പൂജിക്കുകയും ചെയ്തെന്നു പറയപ്പെടുന്നു.
 
 
ഹിമാലയത്തിലെ ബദരിയില്‍ എത്തപ്പെട്ട ശങ്കരന്‍ അവിടെ വച്ചാണ് പ്രശസ്തമായ ‘ഭാഷ്യങ്ങള്‍’, ‘പ്രകരണ ഗ്രന്ഥങ്ങള്‍’ എന്നിവ രചിച്ചത്. തുടര്‍ന്ന് ഭാഷ്യങ്ങള്‍ തന്റെ ശിഷ്യന്മാരെ പഠിപ്പിക്കാന്‍ തുടങ്ങി. സദാനന്ദനെ പോലെയുള്ള ചില ശിഷ്യന്മാര്‍ ഭാഷ്യങ്ങളുടെ പൊരുള്‍ വളരെ വേഗം ഉള്‍ക്കൊള്ളുകയും അവ ഹൃദിസ്ഥമാക്കുകയും ചെയ്തു. ഇതില്‍ അസൂയാലുക്കളായി തീര്‍ന്ന തന്റെ മറ്റു ശിഷ്യന്മാര്‍ക്കു സദാനന്ദന്റെ മഹത്വം മനസ്സിലാക്കിക്കുന്നതിനായി ഗംഗാ നദിയുടെഗംഗാനദിയുടെ ഒരു കരയില്‍ നിന്ന ശങ്കരന്‍ മറുകരയില്‍ നിന്ന സദാനന്ദനോട് നദി മുറിച്ചു വരാന്‍ ആവശ്യപ്പെട്ടതായി ഒരു കഥയുണ്ട്. സദാനന്ദന്‍ ഗംഗാ നദിയിലൂടെ നടന്നു വന്നെന്നും അദ്ദേഹം കാലു വച്ചിടത്തൊക്കെ താമര മുളച്ചു വന്ന് അദ്ദേഹത്തെ താങ്ങി നിര്‍ത്തിയെന്നുമാണ് കഥാസാരം. ഇതില്‍ സം‌പ്രീതനായ ശങ്കരന്‍ സദാനന്ദനെ ‘പദ്മപാദര്‍’ എന്ന പേരു നല്‍കി അനുഗ്രഹിച്ചെന്നും വിശ്വസിക്കപ്പെടുന്നു. മറ്റൊരിക്കല്‍ വേദവ്യാ‍സന്‍ ശങ്കരാചാര്യരെ ഒരു വൃദ്ധബ്രാഹ്മണന്റെ രൂപത്തില്‍ സന്ദര്‍ശിച്ചെന്നും എട്ടു ദിവസം നീണ്ടു നിന്ന തര്‍ക്കത്തിനൊടുവില്‍ സ്വരൂപം വെളിപ്പെടുത്തി അദ്ദേഹത്തെ അനുഗ്രഹിച്ചു എന്നും വിശ്വാസം നിലനില്‍ക്കുന്നു.
 
===മണ്ഡനമിശ്രനുമായുള്ള കൂടിക്കാഴ്ച===
 
ആദി ശങ്കരന്‍ മീമാംസാ പണ്ഡിതനായ മണ്ഡനമിശ്രനുമായി നടത്തിയ തര്‍ക്കം വളരെ പ്രസിദ്ധമാണ്. പ്രസിദ്ധ മീമാംസാ തത്വചിന്തകനായിരുന്ന കുമാരിലഭട്ടനായിരുന്നു മണ്ഡനമിശ്രന്റെ ഗുരു. കുമാരിലഭട്ടന്‍ വേഷപ്രഛന്നനായിവേഷപ്രച്ഛന്നനായി തന്റെ ഗുരുവില്‍ നിന്ന് ബുധമതതത്വങ്ങള്‍ബുദ്ധമതതത്ത്വങ്ങള്‍ അവയെ തര്‍ക്കിച്ച് ഖണ്ഡിക്കുക എന്ന ഉദ്ദേശത്തോടെഉദ്ദേശ്യത്തോടെ പഠിച്ചെടുത്തു. വേദങ്ങള്‍ ഇതിനെ ഒരു പാപമായാണ് പറയുന്നത് <ref>{{cite book
| last = സ്വാമി
| first = തപസ്യാനന്ദ
Line 89 ⟶ 88:
| pages= 81-104
}}
</ref>. ഇതിനെ തുടര്‍ന്ന് ഉഭയ ഭാരതി പൂര്‍ണ്ണമായും ജയം കൈവരിയ്ക്കാന്‍ തന്നോട് മത്സരിയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഈ തര്‍ക്കം കാമശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. പക്ഷെ സന്യാസിയായസംന്യാസിയായ ശങ്കരാചാര്യര്‍ക്ക് ഈ വിഷയത്തില്‍ ജ്ഞാനമില്ലായിരുന്നു. ആയതിനാല്‍ വിഷയത്തെക്കുറിച്ച് പഠിക്കാന്‍ അദ്ദേഹം അല്പം സമയം ആവശ്യപ്പെടുകയും തന്റെ യോഗ സിദ്ധികള്‍ ഉപയോഗിച്ച് ഒരുഅമരുകന്‍ എന്ന രാജാവില്‍ പരകായപ്രവേശം നടത്തി ഈ അറിവ് സമ്പാദിക്കുകയും ചെയ്തു. എങ്കിലും പിന്നീട് ഉഭയ ഭാരതി മത്സരിക്കാന്‍ വിസമ്മതിക്കുകയും തര്‍ക്കത്തിന്റെ നിയമ പ്രകാരം മണ്ഡനമിശ്രന്‍ തോല്‍വി സമ്മതിച്ച് സുരേശ്വരാചാര്യ എന്ന പേരില്‍ സന്യാസം സ്വീകരിക്കുകയും ചെയ്തു <ref>{{cite book
| last = സ്വാമി
| first = തപസ്യാനന്ദ
Line 133 ⟶ 132:
 
===സര്‍വജ്ഞപീഠ ലബ്ധി===
ആദി ശങ്കരന്‍ [[കാശ്മീര്‍|കാശ്മീരിലെ]] ''സര്‍വ്ജ്ഞപീഠംസര്‍വജ്ഞപീഠം'' (ഇപ്പോള്‍ [[പാക്‌ അധിനിവേശ കാശ്മീര്‍|പാക്‌ അധിനിവേശ കാശ്മീരില്‍]])<ref>{{cite web|url=http://uk.pg.photos.yahoo.com/ph/setlurbadri/album?.dir=/e51b| title=Photos of Sharada Temple (Sarvajna Pitha), Sharda, PoK|accessdate=2006-06-26}}</ref> സന്ദര്‍ശിച്ചു. ''മാധവീയ ശങ്കരവിജയത്തില്‍'' രേഖപ്പെടുത്തിയിരിക്കുന്നതു നാലു ദിശകളില്‍ നിന്നുമുള്ള പണ്ഡിതന്‍മാര്‍ക്കായി ഈ [[ക്ഷേത്രം|ക്ഷേത്രത്തില്‍]] നാല്‌ ഗോപുരവാതിലുകളുണ്ടെന്നാണ്‌. [[ദക്ഷിണേന്ത്യ]]യില്‍ നിന്നുള്ള ആരും തന്നെ സര്‍വ്ജ്ഞപീഠംസര്‍വജ്ഞപീഠം കയറിയിട്ടില്ല എന്നു സൂചിപ്പിക്കാനായി തെക്കു വശത്തെ വാതില്‍ ഒരിക്കലും തുറന്നിരുന്നില്ല. ആദി ശങ്കരന്‍ വിവിധ വിദ്യാഭ്യാസ മേഖലകളായ [[മീമാംസം]], [[വേദാന്തം]], തുടങ്ങി [[ഹൈന്ദവ തത്വചിന്ത]]യിലെ മറ്റു വിഭാഗങ്ങളിലുമുള്ള എല്ലാ പണ്ഡിതന്‍മാരേയും പരാജയപെടുത്തി തെക്കേ ഗോപുരവാതില്‍ തുറക്കുകയും ജ്ഞാനത്തിന്റെ അത്യുന്നത പീഠം കരസ്ഥമാക്കുകയും ചെയ്തു. ''മാധവീയ ശങ്കരവിജയത്തില്‍'' രേഖപ്പെടുത്തിയിരിക്കുന്നതു അറിവിന്റേയും വിദ്യയുടേയും ദേവതയായ [[സരസ്വതീ ദേവി]] തന്നെ ആദിശങ്കരന്റെ ചോദ്യം ചെയ്യപ്പെടാനാവാത്ത അറിവിന്റെ വിജയം സാക്ഷ്യപെടുത്തിയെന്നാണ്‌. <br><ref>{{cite book
| last = സ്വാമി
| first = തപസ്യാനന്ദ
Line 170 ⟶ 169:
 
==മഠങ്ങള്‍==
[[Image:Vidyasankara.JPG|250px|thumb|right| ശൃന്‍ഗേരിയിലെശൃം‍ഗേരിയിലെ ശൃന്‍‌ഗേരിശൃം‌ഗേരി ശാരദ പീഠത്തിലുള്ളശാരദാപീഠത്തിലുള്ള വിദ്യാശങ്കര അമ്പലം]]
 
ഹിന്ദു മതത്തിനെ നയിക്കാനായി ആദി ശങ്കര്‍ആദിശങ്കരന്‍ നാല് {{IAST|മഠങ്ങള്‍}} സ്ഥാപിക്കുകയുണ്ടായി. ദഷിണേന്ത്യയിലെ‍ [[കര്‍ണാടക]]യില്‍ ശൃന്‍‌ഗേരിശൃംഗേരി ശാരദ പീഠവുംശാരദാപീഠവും, പടിഞ്ഞാറേ ഇന്ത്യയിലെ‍‍ [[ഗുജറാത്ത്|ഗുജറാത്തില്‍]] [[ദ്വാരക|ദ്വാരകാപീഠവും]] പീഠവും, കിഴക്കേ ഇന്ത്യയിലെ‍ [[ഒറീസ്സ]]യില്‍ ഗോവര്‍ദന മഠവും, വടക്കേ ഇന്ത്യയിലെ‍ [[ഉത്തരാഞ്ചല്‍|ഉത്തരാഞ്ചലില്‍]] ജ്യോതിര്‍മഠവുമാണവ. ഇദ്ദേഹത്തിന്റെ നാലു മുഖ്യ ശിഷ്യന്മാരെ ഈ മഠങ്ങള്‍ നടത്തിപ്പിന് ഏല്‍പ്പിച്ചു എന്ന് ഹൈന്ദവ പുരാണം പറയുന്നു. [[:en:Sureśvara|സുരേഷ്വരാചാര്യസുരേശ്വരാചാര്യര്‍]], [[:en:Hastamalakacharya|ഹസ്തമലകാചാര്യഹസ്താമലകാചാര്യര്‍]], [[:en:Padmapāda|പദ്മപാദാചാര്യപദ്മപാദാചാര്യര്‍]] [[:en:Totakacharya|ടൊടകാചാര്യതോടകാചാര്യര്‍]] എന്നിവരാണവ. ഇന്നത്തെ മഠാധിപതികള്‍ തങ്ങളുടെ മുന്‍‌ഗാമികളായി ഇവരെയാണ് ആദരിക്കുന്നത്. ഈ മഠങ്ങളുടെ അധിപതികള്‍ തങ്ങളുടെ പദവിയായ ശങ്കരാചാര്യശങ്കരാചാര്യര്‍ ("the learned Shankara") എന്നത് ആദി ശങ്കരന്റെആദിശങ്കരന്റെ പേരില്‍ നിന്നാണ് എടുത്തത്. തമിഴ്‌നാട്ടിലെ കാഞ്ചിയിലുള്ള മഠം സ്ഥാപിച്ചത് ശങ്കരാചാര്യര്‍ നേരിട്ടാണെന്ന് അവകാശപ്പെടുന്നുണ്ട്. <ref>{{cite book
| last = സ്വാമി
| first = തപസ്യാനന്ദ
Line 179 ⟶ 178:
| pages= xiv-xxv
}}
</ref> താഴെക്കൊടുത്തിരിക്കുന്ന പട്ടിക, ശങ്കരാചാര്യര്‍ സ്ഥാപിച്ച നാലു ''അംനയആമ്നായ മഠങ്ങള്‍ (Amnaya Mathas)'' ഏതെന്നും അവയുടെ മറ്റ് വിവരങ്ങളും നല്‍കുന്നു. <ref> {{cite web|url=http://www.sringerisharadapeetham.org/html/History/amnaya.html |title=Adi Shankara's four Amnaya Peethams |accessdate= 2006-08-20|}}</ref>
{| class="wikitable" cellpadding="4" cellspacing="0" border="1"
!ശിഷ്യന്‍
"https://ml.wikipedia.org/wiki/ശങ്കരാചാര്യർ" എന്ന താളിൽനിന്ന് ശേഖരിച്ചത്