"അൽ ശബാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
Fotokannan (സംവാദം | സംഭാവനകൾ) |
Fotokannan (സംവാദം | സംഭാവനകൾ) |
||
വരി 17:
}}
==തുടക്കം==
സൊമാലിയയിലെ ഇടക്കാല സർക്കാറിനെതിരെ
എത്യോപ്യയുടെ സൈനിക നടപടിക്കുമുമ്പ് കുറച്ചുകാലം സൊമാലിയ ഭരിച്ചിരുന്ന ഇസ്‌ലാമിക കോർട്‌സ് യൂണിയന്റെ യുവജന വിഭാഗമായാണ് അൽ ശബാബു് പ്രവർത്തനം തുടങ്ങിയത്. യുവാക്കൾ എന്നാണീ അറബ്‌വാക്കിന്റെ അർഥം. എത്യോപ്യയുടെ സൈനിക നടപടി യൂണിയന്റെ നേതാക്കളെ പ്രവാസത്തിലേക്ക് നയിച്ചപ്പോൾ പോരാളികൾ ശബാബിന്റെ കുടക്കീഴിലാണ് അണിനിരന്നത്.
സൊമാലിയയുടെ 80 ശതമാനവും ഇപ്പോൾ ശബാബിന്റെ നിയന്ത്രണത്തിലാണ്. മുഹമ്മദ് ആബ്ദി ഗെദേയ്ൻ എന്ന മതപുരോഹിതനാണ് സംഘടനയുടെ പരമാധികാരി. സൊമാലിലാൻഡുകാരനായ മുഹമ്മദ് ആബ്ദി പൊതുജനമധ്യത്തിൽ അപൂർവമായേ പ്രത്യക്ഷപ്പെടാറുള്ളൂവെങ്കിലും പ്രാദേശിക മാധ്യമങ്ങളും സംഘടനയുടെ വെബ്‌സൈറ്റുകളും വഴി ഓഡിയോ സന്ദേശങ്ങൾ നിരന്തരം പുറത്തുവിടാറുണ്ട്.ശരിയത്ത് നിയമം കർക്കശമാണെന്ന് പ്രഖ്യാപിക്കുന്ന ശബാബ് പരപുരുഷബന്ധം ആരോപിച്ച് സ്ത്രീകളെ കല്ലെറിഞ്ഞുകൊന്നും മോഷണത്തന് കൈയും കാലും ഛേദിച്ചും താലിബാൻ മോഡൽ ശിക്ഷ നടപ്പാക്കി ലോകത്തെ ഞെട്ടിച്ചു. പൊതുവെ മതകാര്യത്തിൽ മിതവാദികളായിരുന്നു സൊമാലിയൻ ജനത.
==പ്രധാന ആക്രമണങ്ങൾ==
.ലോകകപ്പ് ഫൈനൽ ടെലിവിഷനിൽ കാണുന്നതിനിടെയുണ്ടായ ചാവേർ ബോംബ് സ്‌ഫോടനത്തിൽ ഉഗാണ്ടയിൽ 74 പേർ മരിച്ചു. തലസ്ഥാനമായ കംപാലയിൽ റസ്‌റ്റോറന്റിലും റഗ്ബി ക്ലബിലുമാണ് ഒരേസമയം സ്‌ഫോടനമുണ്ടായത്.
സോമാലിയയിൽ ആഫ്രിക്കൻ യൂനിയൻ സമാധാന മിഷനിലേക്ക് സൈനികരെ സംഭാവന ചെയ്തതാണ് അൽ ശബാബ് ഉഗാണ്ടക്കെതിരെ തിരിയാൻ കാരണമെന്ന് സംശയിക്കുന്നു.
|