[[മഹാരാഷ്ട്ര|മഹാരാഷ്ട്രയിലെ]] [[മുംബൈ]] തുറമുഖത്തിന് സമീപം [[അറബിക്കടല്‍അറബിക്കടൽ|അറബിക്കടലിലുള്ള]] [[ദ്വീപ്|ദ്വീപിലെ]] ഗുഹാക്ഷേത്രമാണ് '''എലഫന്‍റാഎലഫൻറാ ഗുഹകള്‍ഗുഹകൾ''' ([[മറാഠി]]: घारापुरीच्या लेण्या - ഘാരാപുരി ഗുഹകള്‍ഗുഹകൾ). ഇവ ശില്പങ്ങള്‍ശില്പങ്ങൾ കൊണ്ട് ആകര്‍ഷകമാണ്ആകർഷകമാണ്. ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ഇന്ത്യയിൽ നിന്ന് ബോട്ടുമാര്ഗ്ഗംബോട്ടുമാർഗ്ഗം ഈ ദ്വീപുകളില്ദ്വീപുകളിൽ എത്താം. ശിവന്റെ ആരാധകരുടേതാണ് ഈ ശില്പങ്ങള്‍ശില്പങ്ങൾ. 1987-ല്ൽ എലിഫന്റാ ഗുഹകളെ യുനെസ്കോ ലോകപൈതൃകസ്ഥാനങ്ങളിലൊന്നായി എണ്ണി.
അഗ്രഹാരപുരി എന്നായിരുന്നു ഇതിന്റെ യഥാര്‍ത്ഥയഥാർത്ഥ നാമം. ഇത് പിന്നീട് ലോപിച്ച് ഘാരാപുരി ആയതാണ്. പോര്‍ച്ചുഗീസുകാരാണ്‌പോർച്ചുഗീസുകാരാണ് ഇതിന് എലിഫന്റാ ഗുഹകള്‍ഗുഹകൾ എന്ന് നാമകരണം ചെയ്തത്. അവര്‍അവർ തന്നെ ഈ സമുച്ചയത്തിന്റെ പ്രധാന ഭാഗം നശിപ്പിക്കുകയും ചെയ്തു. 9 മുതല്‍മുതൽ 13 വരെ നൂറ്റാണ്ടുകളില്‍നൂറ്റാണ്ടുകളിൽ ഭരണം നടത്തിയിരുന്ന സില്‍ഹാരവംശജരുടെസിൽഹാരവംശജരുടെ കാലത്താണ് ഇതിലെ ശില്പങ്ങളിലധികവും പണികഴിക്കപ്പെട്ടത്. ചിലത് [[രാഷ്ട്രകൂടവംശജര്‍രാഷ്ട്രകൂടവംശജർ|രാഷ്ട്രകൂടവംശജരുടെ]] കാലത്തും.
6000 ചതുരശ്ര അടിയോളം (ഏതാണ്ട് 5600 ച.മീറ്റര്‍മീറ്റർ) ഈ ക്ഷേത്രസമുച്ചയത്തിന് വിസ്തീര്‍ണ്ണമുണ്ട്വിസ്തീർണ്ണമുണ്ട്. ഒരു പ്രധാന അറയും രണ്ട് വശങ്ങളിലെ അറകളും അങ്കണങ്ങളും ചെറിയ അമ്പലങ്ങളുമടങ്ങിയതാണ് സമുച്ചയം.