"ഗ്രേറ്റ് സോൾ: മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
Rescuing 1 sources and tagging 1 as dead.) #IABot (v2.0.8
വരി 19:
| followed_by =
}}
ന്യൂയോർക്ക് ടൈംസ്' എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ മുൻ എക്‌സിക്യൂട്ടീവ് എഡിറ്ററും പുലിറ്റ്‌സർ സമ്മാനജേതാവുമായ [[ജോസഫ് ലെവിവെൽഡ്]] രചിച്ച ഒരു പുസ്തകമാണ് '''ഗ്രേറ്റ് സോൾ: മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ'''<ref>http://www.expressindia.com/latest-news/Centre-may-ban-book-that-says-Gandhi-is-bisexual/768891/{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>. ഇന്ത്യയുടെ രാഷ്ട്രപിതാവായ [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയെപ്പറ്റി]] വിവാദപരമായ പരാമർശമാണ് ഈ പുസ്തകത്തിൽ നടത്തിയിട്ടുള്ളത്<ref>{{Cite web |url=http://www.mathrubhumi.com/story.php?id=170689 |title=ആർക്കൈവ് പകർപ്പ് |access-date=2011-03-30 |archive-date=2011-04-02 |archive-url=https://web.archive.org/web/20110402053712/http://www.mathrubhumi.com/story.php?id=170689 |url-status=dead }}</ref>. [[ബ്രിട്ടൻ|ബ്രിട്ടനിലും]] [[അമേരിക്ക|അമേരിക്കയിലുമാണ്]] പുസ്തകം പുറത്തിറക്കിയിട്ടുള്ളത്.
 
[[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] കറുത്തവർഗ്ഗക്കാർക്കെതിരെ വംശവെറിയൻ സമീപനമാണു ഗാന്ധിജി സ്വീകരിച്ചിരുന്നതെന്ന് പുസ്തകത്തെക്കുറിച്ചുള്ള നിരൂപണത്തിലാണ് ആരോപിക്കുന്നത്. കൂടാതെ അക്കാലത്ത് അടുത്ത സുഹൃത്തും വാസ്തുശിൽപ്പിയും കായികപരിശീലകനുമായ ഹെർമൻ കാലെൻബാഷുമായി ഗാന്ധി ശാരീരികമായ ബന്ധം പുലർത്തിയിരുന്നെന്ന സൂചനകളും, 1908 - ൽ ഈ സുഹൃത്തിനോടൊപ്പം ജീവിക്കുവാനായി ഗാന്ധിജി ഭാര്യ കസ്തൂർബാ ഗാന്ധിയെ ഉപേക്ഷിച്ചിരുന്നെന്നും ഇതിൽ പരാമർശിക്കുന്നു.