"കനോസാ നടത്തം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 19:
കോട്ടവാതിൽക്കലെത്തിയ സാമ്രാട്ടിന് പ്രവേശനം നിഷേധിക്കാൻ മാർപ്പാപ്പ ഉത്തരവിട്ടു. മൂന്നു മുഴുവൻ ദിവസം ഹെൻറിക്ക് കോട്ടക്കു മുൻപിൽ കത്തിരിക്കേണ്ടി വന്നു. ആ ദിവസങ്ങളിൽ പശ്ചാത്താപിയുടെ രോമക്കുപ്പായമണിഞ്ഞ് ഉപവസിക്കുകയായിരുന്നു അദ്ദേഹമെന്ന് പറയപ്പെടുന്നു. കോട്ട സ്ഥിതി ചെയ്തിരുന്ന മലയുടെ അടിവാരത്തിലുള്ള ഗ്രാമത്തിലാണ് ഈ ദിവസങ്ങൾ ഹെൻറി ചെലവഴിച്ചതെന്നും ഊഹമുണ്ട്.
ജനുവരി 28-ആം തിയതി കോട്ടവാതിൽ തുറക്കുകയും ഹെൻറിയ്ക്ക് പ്രവേശനം ലഭിക്കുകയും ചെയ്തു. സാമ്രാട്ട് മാർപ്പാപ്പയ്ക്കു മുൻപിൽ മുട്ടുമുത്തി മാപ്പു ചോദിച്ചതായി സമകാലീന രേഖകൾ പറയുന്നു. ഹെൻറിക്കു മാപ്പു നൽകിയ മാർപ്പാപ്പ അദ്ദേഹത്തെ സഭയിൽ തിരികെ സ്വീകരിച്ചു. ഇതേക്കുറിച്ച് മാർപ്പാപ്പ പിന്നീട്, തന്നെ
{{Cquote|ഹെൻറി
ആ സായാഹ്നത്തിൽ മാർപ്പാപ്പയും, ഹെൻറിയും മറ്റിൽഡയും, കോട്ടയ്ക്കുള്ളിലെ വിശുദ്ധ നിക്കോളാസിന്റെ ഭദ്രാസനപ്പള്ളിയിൽ വിശുദ്ധകുർബ്ബാനയിൽ ഒത്തുചേർന്നത് ഹെൻറിയുടെ സഭാഭ്രഷ്ട് അവസാനിച്ചതിന്റെ സൂചനയായിരുന്നു.
|