പാലക്കാട് ജില്ലയിലെ തൃത്താല ഡോ.കെ .ബി .മേനോൻ മെമ്മോറിയൽ എച്ച് .എച്ച് .എസ്സ് ൽ ഹയർ സെക്കന്ററി ഫിസിക്സ്‌ അധ്യാപകനായി ജോലി ചെയ്യുന്നു . പാലക്കാട്‌ ഗവൺമെന്റ് വിക്ടോറിയ കോളേജിൽ പാർട്ട്‌ ടൈം ആയി 'സൂപ്പർ കണ്ടക്ടിംഗ് തിൻ ഫിലിമ്സിൽ 'തിയററ്റിക്കൽ സ്റ്റഡി നടത്തുന്നു . ആദ്യനോവൽ ' അസ്നയിലേയ്ക്കുള്ള ദൂരം ' ഇൻസൈറ്റ് പബ്ലിക്ക , കാലികറ്റ് പ്രസിദ്ധീകരിച്ചു . ആനുകാലികങ്ങളിൽ കഥകളും കവിതകളും വരാറുണ്ട് .കോപ്പറേറ്റീവ് ഔട്ട് ലുക്ക് ഇറക്കിയ 'തുടിപ്പുകൾ' എന്ന കവിതാ സമാഹാരത്തിന്റെ ഭാഗമാണ് . " ഫ്രീക്കൻ അടിമകൾ " , "പലായനങ്ങളുടെ നഗരം " , " പെൻസിലും ശില്പവും" , " മദ്യ വിചാരം " എന്നീ നാല് നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഹൊറൈസൺ പുബ്ലിക്കേഷനും അക്ഷരം ഓൺലൈൻ മാസികയും ചേർന്നൊരുക്കുന്ന കവിതാ സമാഹാരത്തിൻറ്റെ ചീഫ് എഡിറ്റർ ആയി പ്രവർത്തിച്ചു ." നരിമളൻകുന്ന് പറയാൻ ബാക്കിവച്ചത്" ഡോക്യുമെന്റ്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചു. പാലക്കാട് ജില്ലയിലെ തൃത്താല ഡോ.കെ .ബി .മേനോൻ മെമ്മോറിയൽ എച്ച് .എച്ച് .എസ്സ് ൽ ഹയർ സെക്കന്ററി ഫിസിക്സ്‌ അധ്യാപകനായി ജോലി ചെയ്യുന്നു . പാലക്കാട്‌ ഗവൺമെന്റ് വിക്ടോറിയ കോളേജിൽ പാർട്ട്‌ ടൈം ആയി 'സൂപ്പർ കണ്ടക്ടിംഗ് തിൻ ഫിലിമ്സിൽ 'തിയററ്റിക്കൽ സ്റ്റഡി നടത്തുന്നു . ആദ്യനോവൽ 'അസ്നയിലേയ്ക്കുള്ള ദൂരം 'ഇൻസൈറ്റ് പബ്ലിക്ക, കാലികറ്റ് പ്രസിദ്ധീകരിച്ചു . ആനുകാലികങ്ങളിൽ കഥകളും കവിതകളും വരാറുണ്ട് .കോപ്പറേറ്റീവ് ഔട്ട് ലുക്ക് ഇറക്കിയ 'തുടിപ്പുകൾ' എന്ന കവിതാ സമാഹാരത്തിന്റെ ഭാഗമാണ്." ഫ്രീക്കൻ അടിമകൾ " , "പലായനങ്ങളുടെ നഗരം " , " പെൻസിലും ശില്പവും" , " മദ്യ വിചാരം " എന്നീ നാല് നാടകങ്ങൾ രചിച്ചിട്ടുണ്ട്. ഹൊറൈസൺ പുബ്ലിക്കേഷനും അക്ഷരം ഓൺലൈൻ മാസികയും ചേർന്നൊരുക്കുന്ന കവിതാ സമാഹാരത്തിൻറ്റെ ചീഫ് എഡിറ്റർ ആയി പ്രവർത്തിച്ചു." നരിമളൻകുന്ന് പറയാൻ ബാക്കിവച്ചത്" ഡോക്യുമെന്റ്ററിയുടെ രചനയും സംവിധാനവും നിർവഹിച്ചു.