"ന്യായാധിപന്മാരുടെ പുസ്തകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 3:
[[തനക്ക്|എബ്രായബൈബിളിലേയും]] ക്രിസ്ത്യാനികളുടെ [[പഴയനിയമം|പഴയനിയമത്തിലേയും]] ഒരു ഗ്രന്ഥമാണ് '''ന്യായാധിപന്മാരുടെ പുസ്തകം'''. അതിന്റെ മൂലം എബ്രായഭാഷയിലാണ് എഴുതപ്പെട്ടത്. ഇസ്രായേൽ ജനത [[ഈജിപ്ത്|ഈജിപ്തിനിൽ]] നിന്നുള്ള പ്രയാണത്തിനൊടുവിൽ കാനാൻ ദേശത്ത് ആധിപത്യം സ്ഥാപിക്കുന്നതിനും ഇസ്രായേലിലെ രാജവംശത്തിന്റെ സ്ഥാപനത്തിനും ഇടക്കുള്ള കാലത്തെ ചരിത്രമാണ് അതിന്റെ വിഷയം. ഇസ്രായേലിന് രാജാക്കന്മാരോ, സർവ്വസമ്മതരായ ജനനേതാക്കളോ ഇല്ലാതിരുന്നതിനാൽ ഒരോരുത്തനും തനിക്ക് ഇഷ്ടമുള്ളതു ചെയ്തിരുന്ന കാലമായിരുന്നു അത്.<ref>ന്യായാധിപന്മാരുടെ പുസ്തകം 21:25</ref> അക്കാലത്തെ പ്രതിസന്ധികൾക്കിടയിൽ നേതൃത്വഗുണവും ധൈര്യവും പ്രകടിപ്പിച്ച ഗോത്രവീരന്മാരായിരുന്നു ഈ കൃതിയിലെ രക്ഷകരായ "ന്യായാധിപന്മാർ".
==പന്ത്രണ്ടു പേർ==
ഓത്ത്നിയേൽ, എഹൂദ്, ഷംഗാർ, ദബോറ-ബാറക്ക്, ഗിദയോൻ, തോല, ജായിർ, [[ജഫ്താ]], ഇബ്സാൻ, ഏലോൻ, അബ്ദോൻ, സാംസൺ എന്നിങ്ങനെ 12 ന്യായാധിപന്മാരുടെ കഥയാണ് ഈ രചനയിൽ ഉള്ളത്. ഇവരിൽ ഏറ്റവും പ്രശസ്തരായത് ദേബോറ, ഗിദയോൻ, [[ജഫ്താ]], അവസാനമായി ചിത്രീകരിക്കപ്പെടുന്ന സാംസൺ എന്നിവരാണ്. ബൈബിൾ ചരിത്രത്തിലെ പേരെടുത്ത വനിതകളിൽ ഒരാളായ പ്രവാചിക ദബോറ ന്യായാധിപത്യം നടത്തിയത്, യോദ്ധാവായ ബാറക്കിനൊപ്പമാണ്.{{സൂചിക|൧}} കാനാനിയ സൈന്യത്തിനെതിരെ നേടിയ ഉജ്ജ്വല വിജയത്ത് തുടർന്ന് ദബോറ പാടിയ സ്തോത്രഗീതം [[ബൈബിൾ|ബൈബിളിലെ]] ഏറ്റവും പുരാതനമായ കവിതകളിൽ ഒന്നായി കരുതപ്പെടുന്നു.<ref>ദബോറ, ഓക്സ്ഫോർഡ് ബൈബിൾ സഹകാരി (പുറം 161)</ref> കാഹളങ്ങളും തീപ്പന്തങ്ങളും മാത്രമേന്തിയ 300 യോദ്ധാക്കളെ നയിച്ച് മിദ്യാങ്കാരെ തോല്പിക്കുകയാണ് ഗിദയോൻ ചെയ്തത്.<ref>ന്യായാധിപന്മാരുടെ പുസ്തകം 6-8
==പിന്തുടർച്ചാക്രമം==
|