42,591
തിരുത്തലുകൾ
പുതിയ താള്: പുരാതനഭാരതത്തിലെ വിഖ്യാതകവി കാളിദാസന് രചിച്ച മഹാകാവ്യമാ... |
|||
വരി 4:
===തുടക്കം===
വാക്കും അര്‍ത്ഥവും പോലെ ഒന്നായിരിക്കുന്നവരും ലോകപിതാക്കളുമായ പാര്‍വതീ പരമേശ്വരന്മാരെ, കവിയായ താന്‍ വാഗര്‍ത്ഥബോധം കിട്ടാനായി വണങ്ങുന്നു എന്ന പ്രഖ്യാതശ്ലോകത്തൊടെയാണ് രഘുവംശത്തിന്റെ തുടക്കം. തുടര്‍ന്ന്, കവിയശസ്സുമോഹിച്ച്, സൂര്യനില്‍ നിന്നുളവായ രാജവംശത്തിന്റെ കഥ പറയുവാന്‍ ഒരുങ്ങുന്ന അല്പജ്ഞനായ തന്നെ, കവി, സമുദ്രത്തെ ചങ്ങാടത്തില്‍ തരണം ചെയ്യാന്‍ ശ്രമിച്ച് പരിഹാസ്യനാകുന്നവനോട് താരതമ്യപ്പെടുത്തുന്നു.
===28 രാജാക്കന്മാര്===
ആകെ പത്തൊന്‍പതു സര്‍ഗ്ഗങ്ങളാണ് ഈ കാവ്യത്തിനുള്ളത്. ദിലീപന്, രഘു, അജന്, ദശരഥന്, ശ്രീരാമന്, കുശന്, അതിഥി എന്നീ ഏഴു രാജക്കാന്മാരെ വര്‍ണ്ണിക്കുവാന്‍ പതിനേഴു സര്‍ഗ്ഗങ്ങള്‍ വിനിയോഗിച്ചിരിക്കുന്നു. ഇവയില്‍ ഒന്‍പതു മുതല്‍ പതിനഞ്ചു വരെയുള്ള ഏഴു സര്‍ഗ്ഗങ്ങള്‍ "രാമായണകഥയുടെ ചിമിഴിലടച്ച സര്‍വസ്വം" എന്നു വിശേഷിക്കപ്പെട്ടിട്ടുണ്ട്. നിഷധന്‍ മുതന്‍ സുദര്ശന് വരെയുള്ള ഇരുപത്തൊന്നു രാജാക്കന്മാരെ വര്‍ണ്ണിക്കുന്നത് കേവലം മുപ്പത്തഞ്ചു ശ്ലോകങ്ങളിലാണ്. അവസാനത്തെ രഘുവംശരാജാവായ അഗ്നിവര്‍ണ്ണന്റെ കാമാന്ധവും, അനിയന്ത്രിതവുമായ ജീവിതം ചിത്രീകരിക്കുന്ന പത്തൊന്‍പതാം അദ്ധ്യായത്തത്തോടെ രഘുവംശം അവസാനിക്കുന്നു.▼
▲ആകെ പത്തൊന്‍പതു സര്‍ഗ്ഗങ്ങളാണ് ഈ കാവ്യത്തിനുള്ളത്. ദിലീപന്, രഘു, അജന്, ദശരഥന്, ശ്രീരാമന്, കുശന്, അതിഥി എന്നീ ഏഴു രാജക്കാന്മാരെ വര്‍ണ്ണിക്കുവാന്‍ പതിനേഴു സര്‍ഗ്ഗങ്ങള്‍ വിനിയോഗിച്ചിരിക്കുന്നു. ഇവയില്‍ ഒന്‍പതു മുതല്‍ പതിനഞ്ചു വരെയുള്ള ഏഴു സര്‍ഗ്ഗങ്ങള്‍ "രാമായണകഥയുടെ ചിമിഴിലടച്ച സര്‍വസ്വം" എന്നു വിശേഷിക്കപ്പെട്ടിട്ടുണ്ട്. നിഷധന്‍ മുതന്‍ സുദര്ശന് വരെയുള്ള ഇരുപത്തൊന്നു രാജാക്കന്മാരെ വര്‍ണ്ണിക്കുന്നത് കേവലം മുപ്പത്തഞ്ചു ശ്ലോകങ്ങളിലാണ്.
===അവസാനം===
അവസാനത്തെ രഘുവംശരാജാവായ അഗ്നിവര്‍ണ്ണന്റെ കാമാന്ധവും, അനിയന്ത്രിതവുമായ ജീവിതം ചിത്രീകരിക്കുന്ന പത്തൊന്‍പതാം അദ്ധ്യായത്തത്തോടെ രഘുവംശം അവസാനിക്കുന്നു.
==അവലംബം==
|
തിരുത്തലുകൾ