"സർവ്വരാജ്യസഖ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 61:
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം ജര്‍മ്മനിയില്‍ നിന്നും തുര്‍ക്കിയില്‍ നിന്നും ലീഗിന്റെ നേതൃത്വത്തില്‍ ഏറ്റെടുത്ത കോളനികള്‍ ലീഗിനു വേണ്ടി ഭരിക്കുന്നതിനായി ചില സാമ്രാജ്യത്വശക്തികളെ ഏല്പ്പിച്ചു. ഇങ്ങനെ ഭരിക്കുന്ന രാജ്യങ്ങള്‍ തദ്ദേശീയരുടെ താല്പര്യങ്ങള്‍ സമ്രക്ഷിച്ചും ലീഗ് നിശ്ചയിച്ചിട്ടുള്ള ഒരു നിയമാവലിയനുസരിച്ചും ഈ രാജ്യങ്ങളെ ഭരിക്കേണ്ടിയിരുന്നു. ഈ രീതിയെയാണ് മന്‍ഡേറ്റ് സിസ്റ്റം എന്നു പറയുന്നത്.
==തിരിച്ചടികള്‍==
സര്‍വ്വരാജ്യസഖ്യത്തിന്റെ നയതന്ത്രപരമായ അടിത്തറ തൊട്ടുമുമ്പുള്ള നൂറ് വര്‍ഷത്തെ രീതികളില്‍ നിന്നുള്ള ഒരു വലിയ മാറ്റമായിരുന്നു. സഖ്യത്തിന് സ്വന്തമായി ഒരു സായുധസേന ഇല്ലായിരുന്നു. അതുകൊണ്ട് സഖ്യത്തിന്റെ തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനും സാമ്പത്തികനടപടികള്‍ പ്രാവര്‍ത്തികമാക്കുന്നതിനും അവശ്യസമയത്ത് സൈന്യത്തിന്റെ സേവനം ലഭിക്കുന്നതിനും വന്‍ശക്തികളെ ആശ്രയിക്കേണ്ടി വന്നു. എന്നാല്‍ അത്തരം സഹായം നല്‍കുന്നതിന് അവര്‍ പലപ്പോഴും വിമുഖരായിരുന്നു.
ശ്രദ്ധേയമായ ഏതാനും വിജയങ്ങള്‍ക്കും തുടക്കകാലത്തുള്ള ചില തിരിച്ചടികള്‍ക്കും ശേഷം 1930- കളില്‍ [[അച്ചുതണ്ട് ശക്തികള്‍]] ഉയര്‍ത്തിയ കലാപക്കൊടി തടയാന്‍ കഴിയാതിരുന്നതിലൂടെ സര്‍വ്വരാജ്യസഖ്യം ആത്യന്തികമായി അശക്തമാണെന്നു തെളിഞ്ഞു. [[രണ്ടാം ലോകമഹായുദ്ധം|രണ്ടാം ലോകമഹായുദ്ധ]]ത്തിന്റെ ആരംഭത്തോടെ സര്‍വ്വരാജ്യസഖ്യം മറ്റൊരു ലോകമഹായുദ്ധം തടയുക എന്ന അതിന്റെ പ്രാഥമികലക്ഷ്യം നിറവേറ്റുന്നതില്‍ തന്നെ പരാജയമായി തീര്‍ന്നു. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം [[ഐക്യരാഷ്ട്രസഭ]] സര്‍വ്വരാജ്യസഖ്യത്തിനു പകരമായി നിലവില്‍ വന്നു. സര്‍വ്വരാജ്യസഖ്യം തുടങ്ങിവച്ച ഏജന്‍സികളെയും സംഘടനകളെയും [[ഐക്യരാഷ്ട്രസഭ]] ഏറ്റെടുത്തു.
==ആധാരസൂചിക==
|