രാഷ്ട്രപിതാവായ [[ഗാന്ധിജി]] വധക്കേസിൽ ആപ്‌തെയെ [[വധശിക്ഷ]]ക്ക് വിധേയനാക്കി. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വധശിക്ഷയ്ക്ക് വിധേയരായത് മഹാത്മാഗാന്ധി വധക്കേസിലെ പ്രതികളായ [[നഥൂറാം വിനായക് ഗോഡ്‌സെ|നാഥുറാം ഗോഡ്‌സെയും]] നാരായൺ ആപ്‌തെയുമാണ്. 1949 നവംബർ 15-ന് അംബാല ജയിലിൽ ഇരുവരെയും ഒന്നിച്ചാണ് തൂക്കിലേറ്റിയത്.<ref>{{cite web|url=http://archive.is/HYNlR|title=http://www.mathrubhumi.com/online/malayalam/news/story/1959753/2012-11-22/india}}</ref>