[[മാർത്തോമ്മാ സഭ|മലങ്കര മാർത്തോമ സുറിയാനി സഭയുടെ]] പരമാധ്യക്ഷനാണ് '''മോസ്റ്റ്. റവ. ഡോ.ജോസഫ് മാർത്തോമമാർത്തോമ്മ മെത്രാപ്പോലീത്ത'''. [[ഫിലിപ്പോസ് മാർ ക്രിസോസ്റ്റം]] ശാരീരിക ബുദ്ധിമുട്ടുകൾ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോൾ സഫ്രഗൻ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാർ ഐറെനിയോസിനെ, ജോസഫ് മാർത്തോമമാർത്തോമ്മ എന്ന അഭിനാമത്തിൽ മാർത്തോമ്മാ-XXI നായിമനായി വാഴിച്ചു. 1653-ൽ അഭിഷിക്തനായ മാർത്തോമമാർത്തോമ്മ ഒന്നാമന്റെ പിന്തുടർച്ചയായ മാർത്തോമ ഇരുപത്തോന്നാമാനാണ്ഇരുപത്തൊന്നാമാനാണ് മോസ്റ്റ്. റവ. ഡോ. ജോസഫ് മാർത്തോമമാർത്തോമ്മ മെത്രാപോലീത്ത.
മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപ്പെടുന്ന [[അബ്രഹാം മൽപാന്റെമല്പാൻ|അബ്രഹാം മല്പാന്റെ]] കുടുംബമായ പാലക്കുന്നത്തു തറവാട്ടിൽ 1931 ജൂൺ 27-ന് നു പി. ടി. ലൂക്കൊസിന്റെയുംലൂക്കോസിന്റെയും മറിയാമ്മയുടെയും മകനായി ജനനം. പി. ടി. ജോസഫ് ജനിച്ചുഎന്നായിരുന്നു ആദ്യനാമം. ആലുവ [[യു സി കോളേജ്|യൂണിയൻ ക്രിസ്ത്യൻ കോളേജിലെ]] പഠനത്തിനു ശേഷം അദ്ദേഹം 1954-ൽ ബാംഗ്ലൂർ യുണൈറ്റഡ് തിയോളജി കോളേജിൽ ബി.ഡി പഠനത്തിനു ചേർന്നു. 1957 ഒക്ടോബർ 18 നു-ന് കശീശ പട്ടം ലഭിച്ചു. മാർത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്റെ തീരുമാനപ്രകാരം 1975 ജനുവരി 11-ന് നു റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാർ ഐറെനിയോസ് എന്ന അഭിനാമത്തിൽ [[എപ്പിസ്ക്കോപ്പാ|എപ്പിസ്ക്കോപ്പായായിഎപ്പിസ്ക്കോപ്പായായും]] അഭിഷിക്തനായി. 1999 മാർച്ച് 15 നു-ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമമാർത്തോമ്മ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടപ്പോൾ മാർത്തോമ മെത്രാപ്പോലീത്തക്കടുത്തമെത്രാപ്പോലീത്തയ്ക്ക് സിംഹാസനമായശേഷമുള്ള അടുത്ത സ്ഥാനമായ സഫ്രഗൻ മെത്രാപ്പോലീത്തയായി മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു. ശാരീരിക ഫിലിപ്പോസ്ബുദ്ധിമുട്ടുകൾ മൂലം മാർ ക്രിസോസ്റ്റം ശാരീരികബുദ്ധിമുട്ടുകൾസ്ഥാനമൊഴിഞ്ഞതിനെ മൂലം സ്ഥാനമൊഴിഞ്ഞപ്പോൾ മാർത്തോമതുടർന്ന് സഭയുടെ അടുത്ത മെത്രാപ്പോലീത്തയായി 'ജോസഫ് മാർത്തോമ' എന്ന പുതിയ പേരിൽ മാർ ഐറെനിയോസ് ഉയർത്തപ്പെട്ടു നിയോഗിതനായി.