"യൂസുഫ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 11:
ഒരിക്കൽ ആടുകളെ മേയ്ക്കുവാൻ പുറപ്പെടുവാൻ തുടങ്ങിയ സഹോദരങ്ങളോടോപ്പം തന്നെയും കൂടി അയക്കണമെന്ന് യൂസഫ് പിതാവിനോടാവശ്യപ്പെട്ടു. ആടിനെ മേയ്ക്കുന്ന മൈതാനത്ത് ഇവർ നടത്തുന്ന പലവിനോദങ്ങളെ പറ്റിയും യൂസഫിനോട് പറഞ്ഞ് കൂടെ വരുവാൻ വേണ്ട ആഗ്രഹം യൂസുഫിൽ സഹോദരന്മാർ ജനിപ്പിച്ചിരുന്നു. ബാലനായ യൂസുഫിനെ മറ്റു സഹോദരന്മാർ ചതിച്ച് അപായപ്പെടുത്തുവാനുള്ള സാധ്യത മുന്നിൽക്കണ്ട് പിതാവിന്റെ സാന്നിദ്ധ്യം യൂസുഫിന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്നു. ഈ സാഹചര്യം ഇല്ലാതാക്കുകയായിരുന്നു സഹോദരന്മാരുടെ ലക്ഷ്യം. അത് കൊണ്ട് തന്നെ യൂസഫിന്റെ ആവശ്യം പിതാവ് നിരുത്സാഹപ്പെടുത്തി.
അവർ പറഞ്ഞു പിതാവെ യൂസഫിനെ ഞങ്ങൾക്കൊപ്പം അയക്കാൻ അങ്ങേയ്ക്ക് വിശ്വാസമില്ലേ. അവൻ ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടവനാണ്. മൈതാനത്ത് നിങ്ങൾ കളിക്കുമ്പോൾ മതിയായ ശ്രദ്ധയില്ലാതെ വന്നാൽ അവനെ ചെന്നായ പിടിക്കാൻ സാദ്ധ്യതയുണ്ടെന്നുള്ള പിതാവിന്റെ മുന്നറിയിപ്പിന് ഞങ്ങൾ ഇത്രയും പേർ ഉള്ളപ്പോൾ അങ്ങനെ സംഭവിക്കില്ലെന്നും,ചെന്നായയിൽ നിന്നോ മറ്റോ ആപത്ത് വരാതെ ഞങ്ങൾ സൂക്ഷിച്ചുകൊള്ളാമെന്നും. ഞങ്ങളുടെ കൂടെ വരാൻ കഴിഞ്ഞില്ലെങ്കിൽ അവന് സഹിച്ച് കൂടാത്ത വിഷമമുണ്ടാകുമെന്നും പറഞ്ഞ് പിതാവിനെ അവർ ഒരു വിധത്തിൽ
മൈതാനത്തുവെച്ചു കളിക്കാറുള്ള കളികളെപറ്റി പറഞ്ഞ് രസിച്ചുകൊണ്ട് അവർ മൈതാനിയിലെത്തി.അപ്പോഴേക്കും അവരുടെ പ്രക്രതമെല്ലാം മാറിക്കഴിഞ്ഞു. കളിയും വിനോദവുമില്ല. ഒരാൾ പറഞ്ഞു നമുക്ക് ഇവനെ കൊന്നുകളയാം ഇതുകേട്ട് ഒരുവൻ യൂസഫിന്റെ കഴുത്തിൽ ഞെക്കുവാൻ ഒരുങ്ങി.കുറെച്ചങ്കില്ലും ദയ മനസ്സിലുള്ള യഹൂദ എന്ന സഹോദരൻ പറഞ്ഞു നമുക്കിവനെ കൊല്ലണ്ട ഇവനെ പിതാവിൽ നിന്നുമകറ്റുക, അതാണല്ലോ നമ്മുടെ ലക്ഷ്യം അതുകൊണ്ട് ഇവനെ ഏതെങ്കിലും പൊട്ടക്കിണറ്റിൽ തള്ളാം.ഇതുവഴി വരുന്ന കച്ചവടസംഘം ഇവനെ രക്ഷിച്ച് അവരുടെ അടിമയാക്കി ഏതെങ്കിലും നാട്ടിൽ കൊണ്ടു പോയി വിറ്റുകൊള്ളും.യഹൂദായുടെ അഭിപ്രായത്തോട് എല്ലാവരും യോജിച്ചു. അങ്ങനെ യൂസഫിനെ അവർ ഒരു പൊട്ടക്കിണറ്റിൽ തള്ളിയിട്ടു.
വരി 49:
'''മിസ്ർ''' പട്ടണത്തെപറ്റി കേൾക്കാത്തവർ ചുരുക്കം. ഇത് വളരെ പ്രാധാന്യമുള്ള പുരാതന പട്ടണമാണ്. ലോകചരിത്രത്തിൽ പ്രസിദ്ധിനേടിയ പട്ടണങ്ങളിലൊന്നാണ് മിസ്ർ .ആഫ്രിക്കയിലെ സഹാറ മരുഭൂമിയിൽ കൂടി ഒഴുകുന്ന നൈൽ നദിമുഖത്ത് സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തിന്റെ മഹാത്മ്യം ഇന്നുംനിലനിൽക്കുന്നു. അക്കാലത്ത് വ്യാപാരം കൊണ്ടും,നാഗരികത കൊണ്ടും മിസറിനോട് കിടപിടിക്കുന്ന പട്ടണം വേറെയില്ല. ജനങ്ങൾ ധനികന്മാരും സുഭകന്മാരും ശരീരബലമുള്ളവരുമാണ്. ലോകത്തിൽ വെച്ച് ഏറ്റവും നാഗരികത പ്രാപിച്ച സുന്ദരികൾ തങ്ങളാണെന്ന് മിസ്റിലെ സ്ത്രീകൾ അഭിമാനിക്കുന്നു.
അക്കാലത്തെ മിസ്റിലെ ചക്രവർത്തി'സയ്യാബ്നുൽ വലീദ്' ഫിർഔൻ രാജാവിന്റെ വംശജനാണ്. ചക്രവർത്തിയുടെ പ്രധിനിധിയായ ഉപ രാജാവറിയപ്പെടുന്നത് അസീസ് എന്ന
മൊറോക്കോ എന്നു പറഞ്ഞുവരുന്ന മറാഖിശ് രാജ്യം അക്കാലത്ത് ഭരിച്ചിരുന്നത് തൈമൂസ് രാജാവായിരുന്നു. അദ്ദേഹത്തിന്റെ വാത്സല്യ പുത്രിയാണ് സുലൈഖ. അവൾ അക്കാലത്തെ സുന്ദരിമാരിൽ മകുടമണിയാണ്. ഈ രാജകുമാരിയുടെ സൗന്ദര്യം കേട്ടറിഞ്ഞു അടുത്തും ദൂരെയുമുള്ള രാജ്യങ്ങളിൽനിന്ന് അനേകം ചക്രവർത്തിമാരും രാജാക്കന്മാരും വിവാഹം ചെയ്യുവാനായി അന്വേഷിച്ചു വന്നു. അവരിൽ ഒരാളെയും വിവാഹം ചെയ്യുവാൻ സുലൈഖ തയാറായില്ല. അവരെല്ലാം നിരാശരായി മടങ്ങേണ്ടി വന്നു. സുലൈഖായെ കേൾവിപ്പെട്ട ഒരു മഹാരാജാവിന് വിവാഹം ചെയ്തുകൊടുക്കണമെന്നായിരുന്നു തൈമൂസ് രാജാവിന്റേയും,പത്നിയുടേയും ആഗ്രഹം. മറാഖിശിലെ അസീസ് ഖത്ഫതിനെ വിവാഹം ചെയ്യണമെന്നായിരുന്നു സുലൈഖായുടെ ആഗ്രഹം. ഖത്ഫതിന്റെ സൗന്ദര്യവും
===യൂസുഫിനെ അസീസ് വാങ്ങുന്നു===
വരി 78:
പിതാവ് എന്നോട് ഇപ്രകാരം പറഞ്ഞത് അവരുടെ മാതാവ് കേട്ടിരുന്നു. ഈ കാര്യങ്ങൾ സഹോദരന്മാരോട് പറയുരുതെന്ന് പിതാവ് അവരോട് പറഞ്ഞുറപ്പിക്കുകയും ചെയ്തിരുന്നു. എങ്കിലും അവരുടെ മാതാവ് ഈ കാര്യങ്ങൾ സഹോദരന്മാരെ ധരിപ്പിച്ചു. അതിനാൽ അവർക്ക് എന്നോടും എന്റെ മാതാവൊത്ത സഹോദരൻ ബിൻയാമിനോടും അസൂയ വർദ്ധിച്ചു. യൂസുഫേ നീ സത്യസന്ധനാണ് അതുകൊണ്ട് നീ കണ്ട സ്വപ്നത്തെ കുറിച്ച് പറയണമെന്ന് അവർ നിർബന്ധിച്ചപ്പോൾ ഞാൻ എല്ലാം പറയുകയുണ്ടായി.
തുടർന്ന് തനിക്കുണ്ടായ ദുരനുഭവങ്ങൾ യൂസുഫ് അസീസിനോട് വിവരിച്ചു. അസീസ് യൂസുഫിന്റെ ചരിത്രം കേട്ട് തൃപ്തിപ്പെട്ടു. യൂസുഫിനെ തനിക്ക് ലഭിക്കാനിടയായത് തന്റെ ഭാഗ്യമായി കരുതിയ അസീസിന് യൂസുഫിന്റെ കുലമഹിമയിൽ ബഹുമാനം തോന്നി. ഏതു വിധത്തിലാണ് യൂസുഫിനെ വളർത്തേണ്ടത് എന്ന ആലോചനയിൽ അസീസ് തീരുമാനം കാണുകയും ചെയ്തു. അസീസിന്റെയും സുലൈഖായുടേയും വിവാഹം കഴിഞ്ഞിട്ട് കുറെ നാളായി.പക്ഷെ ഒരു ഓമന സന്താനത്തിന്റെ മുഖം ഇതുവരെ കാണുവാൻ കഴിഞ്ഞില്ല. ഈയൊരു കാരണത്താൽ അസീസിനും പത്നിക്കും മനോവേദനയുണ്ടായിരുന്നു. സുലൈഖാക്ക് സമ്മതമുള്ളപക്ഷം യൂസുഫിനെ ഒരു ദത്തുപുത്രനായി സ്വീകരിച്ച് ഈ വ്യസനം തീർക്കാൻ അസീസ് തീരുമാനിച്ചു. സുലൈഖായെ തന്റെ
യൂസുഫിന്റെ കുട്ടിക്കാലം യൂസുഫിനോട് യാത്രപറഞ്ഞു പിരിഞ്ഞു. സന്തോഷത്തിന്റേയും,സമാധാനത്തിന്റേയും കൊല്ലങ്ങൾ കുറച്ച് കഴിഞ്ഞു. മനക്ലേശവും വിചാരവും യൂസുഫിനെ എത്തി നോക്കി തുടങ്ങി.
===സുലൈഖായുടെ അനുരാഗം===
അസീസ് യൂസുഫിനെ ഒരു പുത്രനെന്ന നിലയിൽ കരുതി. നാട്ടുകാരെല്ലാം യൂസുഫിനെ ദത്തുപുത്രനായിട്ടാണ് കരുതിവന്നത്. സുലൈഖായുടെ
ഒരുദിവസം സുലൈഖ അഴകുള്ള ആഭരണങ്ങളണിഞ്ഞ്. സുഗന്ധദ്രവ്യങ്ങൾ പൂശി. ആരേയും ആകർഷിക്കുന്നതരത്തിലുള്ള നേരിയവസ്ത്രങ്ങളണിഞ്ഞതിന് ശേഷം യൂസുഫിനെ മുറിയിലേക്ക് വിളിച്ചുവരുത്തി. സുലൈഖായെ നോക്കാതെ യൂസുഫ് അടുത്തുചെന്നു. അടക്കാൻ കഴിയാത്ത വികാരത്തോടെ വാതിലടച്ച സുലൈഖ യൂസുഫിനെ കെട്ടിപിടിച്ചു. സുലൈഖായുടെ മനസ്സിലുള്ളത് തികച്ചും മനസ്സിലാക്കിയ യൂസുഫ് അവളുടെ ഇഷ്ടത്തിന്
മറ്റൊരു ദിവസം വീണ്ടും ഉപായത്തിൽ യൂസുഫിനെ മുറിക്കത്തേക്ക് സുലൈഖ വിളിച്ച് വരുത്തി. ഇപ്രാവശ്യം വളരെ തന്ത്രപൂർവം പലതും പറഞ്ഞെങ്കിലും വഴിപ്പെടാതെ നിന്ന യൂസുഫിനെ സകലശക്തിയും പ്രയോഗിച്ച് അവൾ വിടാതെ കെട്ടിപിടിച്ചു. അവിടെ നിന്നും രക്ഷപ്പെട്ട് പുറത്തേക്കോടിയ യൂസുഫിന്റെ കുപ്പായത്തിൽ അവൾ പിടികൂടി. പിടിവലിയിൽ കുപ്പായം കീറിയെങ്കിലും പിടികൊടുക്കാതെ യൂസുഫ് വീണ്ടും ഓടി. രണ്ട് പേരും ഓടിയെത്തിയത് അസീസിന്റെയും,സുലൈഖായുടെ പിതൃസഹോദരനായ യംലീഖാന്റേയും മുന്നിലേക്കായിരുന്നു. രണ്ട് പേരുടേയും ഭാവം കണ്ടപ്പോൾ കാര്യമായ എന്തോ പ്രശ്നം ഉള്ളതായി അസീസിന് തോന്നി. സുലൈഖായുടെ വസ്ത്രങ്ങൾ മാറികിടക്കുന്നു. യൂസുഫിന്റെ വസ്ത്രം കീറിയിരിക്കുന്നു. പെട്ടെന്ന് സുലൈഖ പറഞ്ഞു. 'ഇത്തരം തെമ്മാടികളെയാണോ വീട്ടിൽ വളർത്തുന്നത്? ഇവന്റെ തെമ്മാടിത്തം മൂത്ത് എന്നെക്കൂടെ മാനഭംഗം ചെയ്യുവാൻ മുതിർന്നിരിക്കുന്നു. ഞാനും ഇവനുമായി വേണ്ട വഴക്ക് കഴിഞ്ഞു. എന്നെ ഉപദ്രവിച്ച ഇവന്ന് എന്ത് ശിക്ഷയാണ് നിങ്ങൾ കൊടുക്കുവാൻ വിചാരിക്കുന്നത്.'
വരി 105:
പ്രഭുസ്ത്രീകളും,ജനങ്ങളും തന്നെ നിന്ദിക്കുവാൻ കാരണക്കാരനായ യൂസുഫിനെ ജയിൽശിക്ഷക്ക് വിധിക്കണമെന്ന് സുലൈഖ അസീസിനോടപേക്ഷിച്ചു. യൂസുഫിന് സുലൈഖായുടെ അനുരാഗം ഇഷ്ടമില്ലാത്തത് കൊണ്ടും, അവളുടെ ഉപദ്രവത്തിൽ നിന്ന് രക്ഷനേടുന്നതിനും ഇവിടെ താമസിക്കുന്നതിനേക്കാൾ യൂസുഫിനിഷ്ടം ജയിൽ തന്നെയായിരിക്കും എന്ന് അസീസ് തിരുമാനിച്ചു. യൂസുഫിനെ ജയിലിലേക്ക് കൊണ്ടു പോയ ജയിലധികാരികൾ സുലൈഖായുടെ നിർദ്ദേശ പ്രകാരം യൂസുഫിന്റെ കൈകളിൽ വിലങ്ങണിയിച്ചു.
ജയിലിൽ വെച്ച് യൂസുഫ്നബിക്ക് ദ്യവ്യസന്ദേശം ലഭിച്ചു. സ്വപ്നത്തിന്റെ വ്യാഖ്യാനങ്ങളും മറ്റ് അറിവുകളും അല്ലാഹു അദ്ദേഹത്തിന് നൽകി. യൂസുഫ്നബി ജയിലിലുള്ളവരോട് ആരെങ്കിലും സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ അതിന്റെ വ്യാഖ്യാനം താൻ പറഞ്ഞുതരാമെന്ന് പറഞ്ഞു.
===യുവാക്കളുടെ സ്വപ്നം===
വരി 113:
മറ്റൊരുത്തൻ പറഞ്ഞു. അവന്റെ മുന്നിൽ ഒരു സ്വർണ്ണപ്പാത്രം വെച്ചിരുന്നു. അതിൽ മൂന്ന് കുലകളോടുകൂടിയ ഒരു മുന്തിരിവള്ളി ഉണ്ടായിരുന്നു. അവൻ കുലകളെടുത്ത് വീഞ്ഞുപിഴിഞ്ഞ് രാജാവിന് കൊടുത്തു എന്നായിരുന്നു.
യൂസുഫ്നബി പറഞ്ഞു. ജയിൽവാസികളെ നിങ്ങളിൽ ഭക്ഷണസാധനങ്ങളെ കണ്ടവനെ ജയിലിൽ നിന്നുകൊണ്ടുപോയി ക്രൂശിക്കപെടും.
===ചക്രവർത്തിയുടെ സ്വപ്നം===
വരി 133:
===യൂസുഫ്നബിയുടെ രാജ്യഭരണം===
മിസ്ർ രാജ്യത്തിന്റെ ഭരണാധികാരിയായ യൂസുഫ്നബി ജനങ്ങളെ വിളിച്ചുകൂട്ടിയിട്ട് അടുത്തവർഷത്തിൽ ഒരു ചാൺ ഭൂമിപോലും കൃഷിചെയ്യാതെ കിടക്കരുതെന്ന് കല്പിച്ചു. വിത്തും, കൃഷിക്കുള്ള ഉപകരണങ്ങളും, പ്രവൃത്തിക്കാർക്കുള്ള ചെലവും രാജധാനിയിൽനിന്നു നൽകി. മുൻ വർഷത്തേക്കാൾ ഉല്പനങ്ങൾ
ഏഴുകൊല്ലത്തിനുശേഷം ക്ഷാമംതുടങ്ങി. കൊല്ലംതോറും ക്ഷാമം വർദ്ധിച്ചു. മിസ്റിൽ മാത്രമല്ല അടുത്തരാജ്യങ്ങളിലും ക്ഷാമം ബാധിച്ചു. മിസ്റിൽ ഭക്ഷണ നിയന്ത്രണം നടപ്പാക്കി. രാജധാനിയിൽനിന്നു ഓരോ കുടുംബത്തിനും വേണ്ടത് അളന്ന് കൊടുത്തുവന്നു. ഭക്ഷണക്ഷാമം ബാധിച്ച അയൽരാജ്യക്കാർ മിസ്റിൽ വന്ന് അത്യാവശ്യം ഭക്ഷണസാധനങ്ങൾ വാങ്ങികൊണ്ടുപോകുവാൻ യൂസുഫ്നബി കല്പിച്ചു. മിസ്ർ ദേശക്കാർക്ക് ഭക്ഷണവിതരണത്തിന് ഒരു വകുപ്പും, അന്യദേശക്കാർക്ക് ആവശ്യം അറിഞ്ഞ് ക്വാട്ട നിശ്ചയിച്ചുകൊടുക്കുന്നതിന് വേറൊരു വകുപ്പുംതിരിച്ചു. ഈ രണ്ടു വകുപ്പുകളുടേയും മേൽനോട്ടം യൂസുഫ്നബി നിർവഹിച്ചു.
വരി 147:
===വീണ്ടുമൊരു മിസ്ർ യാത്ര===
കുറെകൂടി ഭക്ഷണസാധനങ്ങൾ കൊണ്ടുവരണമെങ്കിൽ ബിൻയാമീനെ കൂടതെ ചെന്നിട്ട് കാര്യമില്ലെന്നും. തീർച്ചയായും ഞങ്ങൾ അവനെ കാത്തുസൂക്ഷിക്കുക തന്നെ ചെയ്യുമെന്നും അവർ പിതാവിനോട് പറഞ്ഞു.
യാത്രാസംഘമെ നിങ്ങൾ കള്ളന്മാരാണെന്ന് പറഞ്ഞ് ഒരാൾ അവരുടെ അടുത്തേക്ക് ഓടിവന്നു. നിങ്ങൾക്കെന്താണ് കളവുപോയിരിക്കുന്നത് എന്ന് അവർ ചോദിച്ചു. രാജാവിന്റെ അളവുപാത്രം കളവ് പോയിരിക്കുന്നു. അത് കണ്ടുപിടിച്ചുകൊടുത്താൽ ഒരു ഒട്ടകത്തിന്റെ ചുമട് ധാന്യം എനിക്ക് ലഭിക്കുമെന്ന് അയാൾ പറഞ്ഞു.
വരി 165:
===യാക്കൂബ് പുത്രന്മാർ യൂസുഫിനെ തിരിച്ചറിയുന്നു===
യൂസുഫ്നബിയെ നഷ്ടപ്പെട്ടതുമുതൽ യാക്കുബ്നബി വളരെയധികം ദുഃഖിച്ചിരുന്നു. ദുഃഖം നിമിത്തം
നിങ്ങൾ അറിവില്ലാത്തവരായിരുന്നപ്പോൾ യൂസുഫിനോടും അവന്റെ സഹോദരനോടും ചെയ്തതിനെ കൂറിച്ച് മനസ്സിലാക്കിയിട്ടുണ്ടോ എന്ന് യൂസുഫ്നബി ചോദിച്ചപ്പോൾ അവർ പറഞ്ഞു നീ യൂസുഫാണോ? അദ്ദേഹം പറഞ്ഞു ഞാൻ തന്നെയാണ യൂസുഫ് ഇതെന്റെ സഹോദരൻ ബിൻയാമിനും. പരമകാരുണ്യകനായ അല്ലാഹു നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരട്ടെ. നിങ്ങൾ പിതാവിന്റെ അടുക്കൽ ചെല്ലുകയും എന്റെ വസ്ത്രം അദ്ദേഹത്തിന്റെ മുഖത്തിടുകയും ചെയ്യുക അങ്ങനെ അദ്ദേഹത്തിന് കാഴ്ച്ച തിരിച്ചുകിട്ടുകയും. അതിനുശേഷം മുഴുവൻ കുടുംബാഗങ്ങളുമായി തിരിച്ചുവരികയും ചെയ്യുക എന്നുപറഞ്ഞു.
വരി 172:
അവർ ഈജിപ്തിൽനിന്നും തിരിച്ച് വീട്ടിലേക്ക് യാത്രപുറപ്പെട്ടപ്പോൾ തന്നെ യാക്കുബ്നബി കുടുംബക്കാരോട് പറഞ്ഞു. എനിക്ക് ബുദ്ധിഭ്രമം സംഭവിച്ച് എന്നുകരുതരുത്. എനിക്ക് യൂസുഫിന്റെ വാസന അനുഭവപ്പെടുന്നുണ്ട്. അവർ പറഞ്ഞു താങ്കൾക്ക് പഴയ അവസ്ഥയിൽ മാറ്റം വന്നിട്ടില്ല. എന്നാൽ ആ കുപ്പായം അദേഹത്തിന്റെ മുഖത്തുവെച്ചപ്പോൾ അദ്ദേഹത്തിന് കഴ്ച്ച തിരികെ ലഭിക്കുകയും.നിങ്ങൾക്കറിയാത്ത കാര്യം അല്ലാഹുവിൽ നിന്ന് ഞാനറിയുന്നു എന്ന് പറഞ്ഞതായിരുന്നില്ലേ എന്ന് അദ്ദേഹം മറ്റുള്ളവരെ ഓർമ്മിപ്പിക്കുകയും ചെയ്തു. പിന്നീട് അവരെല്ലാം യൂസുഫ്നബിയുടെ അടുക്കൽ എത്തിചേർന്നപ്പോൾ അദ്ദേഹം തന്റെ മാതാപിതാക്കളെ തന്നിലേക്കണച്ചു.
'''അദ്ദേഹം
== അവലംബം ==
|