ക്രിസ്റ്റിയേൻ വോൽഹാറ്റ്

ക്രിസ്റ്റിയേൻ നുസ്സെലൈൻ വോൽഹാഡ് (ജനനം 12 ഒക്റ്റോബർ 1942) വൈദ്യശാസ്ത്രത്തി 1995-ലെ നോബൽ പുരസ്കാരം നേടി. എഡ്വേഡ് ലൂയിസും എറിക് വീഷോസുമായിരുന്നു വോൽഹാഡുമായി ഈ സമ്മാനം പങ്കിട്ടെടുത്തത്. ഭ്രൂണത്തിന്റെ ആദ്യദശയിലുളള വികസനമായിരുന്നു ഇവരുടെ ഗവേഷണ മേഖല.

ക്രിസ്റ്റിയേൻ നുസ്സെലൈൻ വോൽഹാഡ്
Christiane Nüsslein-Volhard mg 4406.jpg
ജനനം (1942-10-20) 20 ഒക്ടോബർ 1942  (80 വയസ്സ്)
ദേശീയതGerman
കലാലയംUniversity of Tübingen
പുരസ്കാരങ്ങൾNobel Prize in Physiology or Medicine (1995),
Albert Lasker Award for Basic Medical Research (1991)
Gottfried Wilhelm Leibniz Prize (1986)
Scientific career
Fieldsgenetics, embryology
InstitutionsEuropean Molecular Biology Laboratory,
MPI for Developmental Biology
Doctoral advisorHeinz Schaller

ജീവിതരേഖതിരുത്തുക

ജർമനിയിലെ മാഗ്ഡിബർഗിലാണ് ക്രിസ്റ്റിയേൻ ജനിച്ചത്. ഫ്രാങ്ക്ഫർട്ടിലെ ഗേഥേ യുണിവഴ്സിറ്റിയിലും ട്യൂബിംഗൻ യൂണിവഴ്സിറ്റിയിലുമായി വിദ്യാഭ്യാസം പൂത്തിയാക്കി. [1] ഏകകോശത്തിൽ നിന്ന് അതിസങ്കീർണ്ണമായ ബഹുകോശങ്ങളായി ഭ്രൂണം വികസനം പ്രാപിക്കുന്ന പ്രക്രിയ (embryogenesis)ആയിരുന്നു ക്രിസ്റ്റിയേൻ വോൽഹാഡിന്റെ ഗവേഷണ വിഷയം. ഇതിനായി അവർ തെരഞ്ഞെടുത്ത മാതൃക ഈച്ചകളായിരുന്നു(ഡ്രോസോഫില).വികസനത്തിന് ഉത്തരവാദികളായ ജീനുകളെ വോൽഹാഡും സഹപ്രവർത്തകനായ വീഷോസും കണ്ടെത്തി.

അവലംബംതിരുത്തുക

  1. ക്രിസ്റ്റിയേൻ വോൽഹാഡ്