"ഗ്രേറ്റ് സോൾ: മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
| followed_by =
}}
ന്യൂയോർക്ക് ടൈംസ്' എന്ന ഇംഗ്ലീഷ് ദിനപത്രത്തിന്റെ മുൻ എക്‌സിക്യൂട്ടീവ് എഡിറ്ററും പുലിറ്റ്‌സർ സമ്മാനജേതാവുമായ [[ജോസഫ് ലെവിവെൽഡ്]] രചിച്ച ഒരു പുസ്തകമാണ് '''ഗ്രേറ്റ് സോൾ: മഹാത്മാഗാന്ധി ആൻഡ് ഹിസ് സ്ട്രഗിൾ വിത്ത് ഇന്ത്യ'''<ref>http://www.expressindia.com/latest-news/Centre-may-ban-book-that-says-Gandhi-is-bisexual/768891/</ref>. ഇന്ത്യയുടെ രാഷ്ട്രപിതാവായ [[മഹാത്മാഗാന്ധി|മഹാത്മാഗാന്ധിയെപ്പറ്റി]] വിവാദപരമായ പരാമർശമാണ് ഈ പുസ്തകത്തിൽ നടത്തിയിട്ടുള്ളത്<ref>http://www.mathrubhumi.com/story.php?id=170689</ref>. [[ബ്രിട്ടൻ|ബ്രിട്ടനിലും]] [[അമേരിക്ക|അമേരിക്കയിലുമാണ്]] പുസ്തകം പുറത്തിറക്കിയിട്ടുള്ളത്. [[ദക്ഷിണാഫ്രിക്ക|ദക്ഷിണാഫ്രിക്കയിലെ]] കറുത്തവർഗ്ഗക്കാർക്കെതിരെ വംശവെറിയൻ സമീപനമാണു ഗാന്ധിജി സ്വീകരിച്ചിരുന്നതെന്ന് പുസ്തകം ആരോപിക്കുന്നു. കൂടാതെ അക്കാലത്ത് അടുത്ത സുഹൃത്തായ ഹെർമൻ കാലെൻബാഷുമായി ഗാന്ധി ശാരീരികമായ ബന്ധം പുലർത്തിയിരുന്നെന്ന സൂചനകളും, 1908 - ൽ ഈ സുഹൃത്തിനോടൊപ്പം ജീവിക്കുവാനായി ഗാന്ധിജി ഭാര്യ കസ്തൂർബാ ഗാന്ധിയെ ഉപേക്ഷിച്ചിരുന്നെന്നും പുസ്തകത്തിൽ പരാമർശിക്കുന്നു.
 
പുസ്തകം വിവാദമായപ്പോൾ ഗ്രന്ഥകാരൻ ലെവിവെൽഡ് നൽകിയ വിശദീകരണം ഇതാണ്:-