"ഒ. ചന്തുമേനോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തലക്കെട്ടു മാറ്റം: ഒ. ചന്തുമേനോന്‍ >>> ഒ. ചന്തുമേനോൻ: പുതിയ ചില്ലുകളാക്കുന്നു
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|O. Chandumenon}}
<!--[[ചിത്രം:ഇന്ദുലേഖ.jpg|right|thumb|200px]]-->
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവല്‍നോവൽ എന്ന് വിശേഷിപ്പിക്കുന്ന [[ഇന്ദുലേഖ|ഇന്ദുലേഖയുടെ]] കര്‍ത്താവാണ്കർത്താവാണ് '''ഒയ്യാരത്ത് ചന്തുമേനോന്‍ചന്തുമേനോൻ'''‍. ഒറ്റ നോവല്‍നോവൽ കൊണ്ടുതന്നെ മലയാളസാഹിത്യചരിത്രത്തില്‍മലയാളസാഹിത്യചരിത്രത്തിൽ സമുന്നതസ്ഥാനം വഹിക്കുന്നു അദ്ദേഹം. രണ്ടാമത്തെ നോവലായ [[ശാരദ|ശാരദയും]] വായനക്കാരുടെയും നിരൂപകരുടെയും മുക്തകണ്ഠപ്രശംസയ്ക്ക് പാത്രമായി. ചന്തുമേനോന്‍ചന്തുമേനോൻ ശാരദയുടെ ഒന്നാംഭാഗമേ എഴുതാന്‍എഴുതാൻ സാധിച്ചുള്ളൂ.
 
=== ജനനം, ബാല്യം, കൌമാരം ===
1847 ജനുവരി 9-ന് (1022 ധനു 22 അത്തം) പ്രമാണിത്വമുള്ള കുടുംബത്തിലാണ് ചന്തുമേനോന്‍ചന്തുമേനോൻ ജനിച്ചത്. അച്ഛന്‍അച്ഛൻ ഉത്തരകേരളത്തിലെ കോട്ടയം താലൂക്കില്‍താലൂക്കിൽ തലശ്ശേരി നഗരത്തിന് സമീപം പിണറായി അംശം കെളാലൂര്‍കെളാലൂർ ദേശത്ത്, എടപ്പാടി ചന്തുനായര്‍ചന്തുനായർ. അദ്ദേഹം ആദ്യം പോലീസ് ആമീനും പിന്നീട് പലയിടങ്ങളിലായി തഹസില്‍ദാരുംതഹസിൽദാരും ആയി ജോലിനോക്കി‍. അമ്മ കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ ചിറ്റെഴുത്ത് ഭവനത്തിലെ പാര്‍വ്വതിയമ്മപാർവ്വതിയമ്മ. രണ്ടു പെണ്മക്കളും മൂന്ന് ആണ്മക്കലും ഉള്ളതില്‍ഉള്ളതിൽ ഇളയതായിരുന്നു ചന്തുമേനോന്‍ചന്തുമേനോൻ. ചന്തുനായര്‍ചന്തുനായർ കുറുമ്പ്രനാട് താലൂക്കില്‍താലൂക്കിൽ നടുവണ്ണൂരില്‍നടുവണ്ണൂരിൽ താമസിച്ച് അവിടത്തെ തഹസില്‍ദ്ദാരായിതഹസിൽദ്ദാരായി ജോലിനോക്കുന്ന കാലത്താണ് ചന്തുമേനോന്‍ചന്തുമേനോൻ ജനിക്കുന്നത്‍. അവിടെനിന്ന് കോവില്‍ക്കണ്ടിയിലേക്ക്കോവിൽക്കണ്ടിയിലേക്ക് ചന്തുനായര്‍ക്ക്ചന്തുനായർക്ക് സ്ഥലം‌മാറ്റം കിട്ടി. അവിടെ കോതമംഗലം ക്ഷേത്രത്തിനടുത്തുള്ള വീട്ടിലായിരുന്നു ചന്തുമേനോന്റെ ബാല്യം. വിദ്യാരംഭം കഴിഞ്ഞ് അദ്ദേഹം കോരന്‍കോരൻ കുരിക്കള്‍കുരിക്കൾ എന്ന നാട്ടെഴുത്തച്ഛന്റെ കീഴില്‍കീഴിൽ പഴയ സമ്പ്രദായത്തില്‍സമ്പ്രദായത്തിൽ പഠിച്ചുവരെ കോട്ടയം താലൂക്കിലേക്ക് ചന്തുനാ‍യര്‍ക്ക്ചന്തുനാ‍യർക്ക് മാറേണ്ടിവന്നു. അങ്ങനെ തലശ്ശേരിയില്‍തലശ്ശേരിയിൽ തിരുവങ്ങാട്ടെ ഒയ്യാരത്ത് വീട്ടില്‍വീട്ടിൽ താ‍മസമായി. ആ വഴിക്കാണ് ഒയ്യാരത്ത് ചന്തുമേനോന്‍ചന്തുമേനോൻ എന്ന് പേര് സിദ്ധിക്കുന്നത്. കുഞ്ഞമ്പുനമ്പ്യാ‍ര്‍കുഞ്ഞമ്പുനമ്പ്യാ‍ർ എന്ന വിദ്വാന്റെ കീഴില്‍കീഴിൽ കാവ്യാലങ്കാദികള്‍കാവ്യാലങ്കാദികൾ പഠിച്ച് സംസ്കൃതത്തില്‍സംസ്കൃതത്തിൽ സാമാന്യപാണ്ഠിത്യം നേടി. കവിയായിരുന്ന നാരങ്ങോളി ചിറക്കല്‍ചിറക്കൽ കുഞ്ഞിശങ്കരന്‍കുഞ്ഞിശങ്കരൻ നമ്പിയാരുമായി ബന്ധം അദ്ദേഹത്തെ സാഹിത്യരസികനാക്കി. ചന്തുനായര്‍ക്ക്ചന്തുനായർക്ക് വീണ്ടും കോവില്‍ക്കണ്ടിക്ക്കോവിൽക്കണ്ടിക്ക് സ്ഥലം മാറ്റം ഉണ്ടായപ്പോള്‍ഉണ്ടായപ്പോൾ അവിടത്തെ ഒരു ഇംഗ്ലീഷ് സ്കൂളില്‍സ്കൂളിൽ ചേര്‍ത്തുപഠിപ്പിച്ചുചേർത്തുപഠിപ്പിച്ചു. അക്കാലത്ത് സര്‍ക്കാര്‍സർക്കാർ ഉദ്യോഗസ്ഥര്‍ക്ക്ഉദ്യോഗസ്ഥർക്ക് ഹിന്ദി ആവശ്യമായിരുന്നതിനാല്‍ആവശ്യമായിരുന്നതിനാൽ അതു പഠിപ്പിക്കാനും ഏര്‍പ്പാടുചെയ്തുഏർപ്പാടുചെയ്തു.
 
1857-ല്‍ 57-ആം വയസ്സില്‍വയസ്സിൽ പ്രമേഹരോഗത്താല്‍പ്രമേഹരോഗത്താൽ ചന്തുനായര്‍ചന്തുനായർ മരിച്ചു. മൂത്തജ്യേഷ്ഠനായ ശങ്കരമേനോനും ആ വര്‍ഷംവർഷം മേടത്തില്‍മേടത്തിൽ തന്റെ 19-ആം വയസ്സില്‍വയസ്സിൽ വസൂരിബാധിച്ച് മരണമടഞ്ഞു‍. അദ്ദേഹം സരസകവിയും ദ്വിഭാഷാപണ്ഡിതനുമായിരുന്നു. ശങ്കരമേനോന്റെ മരണശേഷം കുടുംബം തിരികെ തലശ്ശേരിയിലേക്ക് മാറി. ബാസല്‍ബാസൽ മിഷന്‍മിഷൻ നടത്തിയിരുന്ന തലശ്ശേരി പാര്‍സിപാർസി സ്കൂളില്‍സ്കൂളിൽ ചന്തുമേനോന്‍ചന്തുമേനോൻ പഠിത്തം തുടര്‍ന്നുതുടർന്നു. സ്കൂളില്‍സ്കൂളിൽ പഠിച്ചുകൊണ്ടിരിക്കെ സ്വന്തം നിലയില്‍നിലയിൽ പഠിച്ച് ഇംഗ്ലീഷിലും സംസ്കൃതത്തിലും പ്രാവീണ്യം നേടി. അണ്‍കവനന്റ്അൺകവനന്റ് സിവില്‍സിവിൽ സര്‍വ്വീസ്സർവ്വീസ് പരീക്ഷയില്‍പരീക്ഷയിൽ ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ ഉന്നതനിലയില്‍ഉന്നതനിലയിൽ ജയിച്ച ചന്തുമേനോന്‍ചന്തുമേനോൻ മെട്രിക്കുലേഷനു ചേര്‍ന്നു‍ചേർന്നു‍. തലശ്ശേരി സ്മാള്‍ക്കാസ്സ്മാൾക്കാസ് കോടതിയില്‍കോടതിയിൽ ജഡ്ജി മി. ജെ.ആര്‍ആർ. ഷാര്‍പ്പ്ഷാർപ്പ് ചന്തുമേനോന്റെ കഴിവറിഞ്ഞ് അവിടത്തെ ആറാം ഗുമസ്തനായി നിയോഗിച്ചു. 1864-ല്‍ അങ്ങനെ ആദ്യമായി അദ്ദേഹം സര്‍ക്കാരുദ്യോഗത്തിലെത്തിസർക്കാരുദ്യോഗത്തിലെത്തി.
=== ഔദ്യോഗികജീവിതം ===
സ്വന്തം യോഗ്യതകൊണ്ട് ചന്തുമേനോന്‍ചന്തുമേനോൻ ജോലിയില്‍ജോലിയിൽ ഉയര്‍ന്നുഉയർന്നു. ബുദ്ധിശക്തി, കൃത്യനിഷ്ഠ, സത്യസന്ധത ഇവ അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. തലശ്ശേരിയില്‍തലശ്ശേരിയിൽ അന്ന് സബ്കലക്ടറായിരുന്ന മിസ്റ്റര്‍മിസ്റ്റർ ലോഗന്‍ലോഗൻ ഷാര്‍പ്പില്‍നിന്ന്ഷാർപ്പിൽനിന്ന് മേനോന്റെ ഗുണഗണങ്ങള്‍ഗുണഗണങ്ങൾ അറിഞ്ഞ് 1867 മാര്‍ച്ച്മാർച്ച് 3-ന് തുക്കിടിക്കച്ചേരിയില്‍തുക്കിടിക്കച്ചേരിയിൽ മൂന്നാം ഗുമസ്തനായി നിയോഗിച്ചു. പിന്നീട് കൊല്ലംതോറും കയറ്റമായിരുന്നു. 1869-ല്‍ ആക്ടിങ് ഒന്നാം ഗുമസ്തനായി‍. മിസ്റ്റര്‍മിസ്റ്റർ ലോഗന്‍ലോഗൻ മലബാര്‍മലബാർ കലക്ടരായി കോഴിക്കോട്ടേക്കു മാറിയപ്പോള്‍മാറിയപ്പോൾ ഹജൂര്‍ക്കച്ചേരിയില്‍ഹജൂർക്കച്ചേരിയിൽ പോലീസ് മുന്‍ഷിയായിമുൻഷിയായി ചന്തുമേനോനെ നിയമിച്ചു. 1871-ല്‍ അവിടെ ഹെഡ് മുന്‍ഷിയായിമുൻഷിയായി. അതിനിടയില്‍അതിനിടയിൽ കോഴിക്കോട് ഡിസ്ട്രിക്റ്റ് ജഡ്ജിയായി നിയമിക്കപ്പെട്ട ഷാര്‍പ്പ്ഷാർപ്പ് ചന്തുമേനോനെ 1872 നവംബര്‍നവംബർ 22-ന് സിവില്‍സിവിൽ കോടതി ഹെഡ് ക്ലാര്‍ക്കായിക്ലാർക്കായി നിയോഗിച്ചു. വൈകാതെ ഷാര്‍പ്പ്ഷാർപ്പ് അദ്ദേഹത്തെ പട്ടാമ്പി ആക്ടിങ് മുന്‍സിഫ്മുൻസിഫ് സ്ഥാനത്തേക്ക് മാറ്റി. പിന്നീട് കുറേക്കാലം മഞ്ചേരി, പാലക്കാട്, കോഴിക്കോട് (1882), ഒറ്റപ്പാലം (1886),പരപ്പനങ്ങാടി എന്നിവിടങ്ങളില്‍എന്നിവിടങ്ങളിൽ മുന്‍സിഫായിമുൻസിഫായി ജോലിനോക്കി. പരപ്പനങ്ങാടി മുന്‍സിഫായിരുന്നമുൻസിഫായിരുന്ന കാലത്താണ് ഇന്ദുലേഖ (1889) എഴുതുന്നത്. 1891-ല്‍ വീണ്ടും കോഴിക്കോട് മുന്‍സിഫായിമുൻസിഫായി. ശാരദ എഴുതുന്നത് ആ സന്ദര്‍ഭത്തിലാണ്സന്ദർഭത്തിലാണ്. ആത്മസുഹൃത്ത് ഇ.കെ. കൃഷ്ണന്റെ നിര്‍ബന്ധത്താലാണ്നിർബന്ധത്താലാണ് അതിന്റെ ഒന്നാം പതിപ്പ് ഇറങ്ങുന്നത്.
 
സര്‍സർ. സി. ശങ്കരന്‍ശങ്കരൻ നായര്‍നായർ എന്ന് അറിയപ്പെടുന്ന ശ്രീമാന്‍ശ്രീമാൻ ചേറ്റൂര്‍ചേറ്റൂർ ശങ്കരന്‍ശങ്കരൻ നായര്‍നായർ മലബാര്‍മലബാർ വിവാഹബില്‍വിവാഹബിൽ മദിരാശി നിയമസഭയില്‍നിയമസഭയിൽ അവതരിപ്പിച്ചപ്പോള്‍അവതരിപ്പിച്ചപ്പോൾ അതിനെപ്പറ്റി അന്വേഷിച്ച് സാക്ഷികളെ വിസ്തരിച്ചും മറ്റും ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് റിപ്പോര്‍ട്ടുചെയ്യുവാന്‍റിപ്പോർട്ടുചെയ്യുവാൻ സര്‍സർ ടി. മുത്തുസ്വാമി അയ്യരുടെ അധ്യക്ഷതയില്‍അധ്യക്ഷതയിൽ കമ്മറ്റി ഏര്‍പ്പെടുത്തിയിരുന്നുഏർപ്പെടുത്തിയിരുന്നു. അതിലെ അംഗങ്ങളില്‍അംഗങ്ങളിൽ ഒരാള്‍ഒരാൾ ചന്തുമേനോനായിരുന്നു. മലയാളികളില്‍മലയാളികളിൽ മരുമക്കത്തായക്കാരായ ഹിന്ദുക്കളുടെ വിവാഹം പുതുതായി ഉണ്ടാക്കുന്ന വല്ല രാജനിയമങ്ങള്‍ക്കുംരാജനിയമങ്ങൾക്കും അനുസരിച്ചുനടത്തിയാലേ അതിന്നു ദൃഢതയുണ്ടാകയുള്ളൂ എന്നു വരുത്തിക്കൂട്ടുന്നത് ശരിയല്ലെന്നും സാധാരണ നടപ്പുള്ള സംബന്ധം ന്യായമായ വിവാഹമായി നിയമത്താല്‍നിയമത്താൽ അനുവദിക്കപ്പെടുകയാണ് വേണ്ടതെന്നും വിവാഹം വേര്‍പ്പെടുത്തുന്നതിന്വേർപ്പെടുത്തുന്നതിന് കോടതികയറണം എന്നും മറ്റും വരുത്തുന്നത് അനാവശ്യമായ പ്രതിബന്ധമാണെന്നും മറ്റുമാണ് ചന്തുമേനോന്‍ചന്തുമേനോൻ അന്ന് അഭിപ്രായപ്പെട്ടത്. ശങ്കരന്‍നായരുടെശങ്കരൻനായരുടെ അഭിപ്രായത്തില്‍നിന്ന്അഭിപ്രായത്തിൽനിന്ന് പലേ സംഗതിയാലും ഭിന്നമായിരുന്നു ഇത്. മുത്തുസ്വാമിക്ക് ചന്തുമേനോന്റെ അഭിപ്രായത്തോടായിരുന്നു യോജിപ്പ്.
 
1892-ല്‍ ചന്തുമേനവന്‍ചന്തുമേനവൻ തിരുനെല്‍‌വേലിയില്‍തിരുനെൽ‌വേലിയിൽ ആക്ടിങ് അഡിഷണല്‍അഡിഷണൽ സബ് ജഡ്ജിയായി. 1893-ല്‍ മംഗലാപുരത്തേക്ക് മാറി. ഈ സന്ദര്‍ഭത്തില്‍സന്ദർഭത്തിൽ അതിയോഗ്യനും പ്രാപ്തനും സത്യസന്ധനും നിഷ്പക്ഷപാതിയുമായി ഖ്യാതിനേടി അദ്ദേഹം. മലയാളത്തിലും ഇംഗ്ലീഷിലും മികച്ച ഗദ്യരചനാപാടവം സമ്പാദിച്ചിരുന്നു ചന്തുമേനോന്‍ചന്തുമേനോൻ. പ്രാസംഗികനെന്ന നിലയിലും അദ്ദേഹം പ്രശംസിക്കപ്പെട്ടു. കേരളവര്‍മയുടെകേരളവർമയുടെ മയൂരസന്ദേശം വായിച്ച് സന്തോഷിച്ച് സ്വന്തം ചെലവില്‍ചെലവിൽ ബാസല്‍ബാസൽ മിഷന്‍മിഷൻ അച്ചുകൂടത്തില്‍അച്ചുകൂടത്തിൽ അച്ചടിപ്പിച്ചു. മംഗലാപുരത്തുവെച്ച് പനിബാധിച്ച് ചികിത്സയിലായി രോഗം മാറും മുന്‍പ്മുൻപ് ജോലിയില്‍ജോലിയിൽ പ്രവേശിച്ച അദ്ദേഹത്തിന് പക്ഷവാതം പിടിപെട്ടു. വീട്ടിലേക്കു മടങ്ങി ഇംഗ്ലീഷ്, ആര്യവൈദ്യം, യുനാനി തുടങ്ങിയ വൈദ്യമുറകള്‍വൈദ്യമുറകൾ ശീലിച്ചു. 1897-ല്‍ കോഴിക്കോട്ട് സബ്ജഡ്ജിയായി ജോലിയേറ്റെടുത്തു. മരണംവരെ ഈ ജോലി തുടര്‍ന്നുതുടർന്നു. 1898-ല്‍ ഗവണ്മെന്റ് റാവു ബഹദൂര്‍ബഹദൂർ ബഹുമതി നല്‍കിനൽകി അദ്ദേഹത്തെ ആദരിച്ചു. മദിരാശി സര്‍വകലാശാലാസർവകലാശാലാ നിയമപരീക്ഷകനും കലാശാലാംഗവുമായിരുന്നിട്ടുണ്ട് ചന്തുമേനോന്‍ചന്തുമേനോൻ.
=== കുടുംബജീവിതം ===
1882-ല്‍ ചന്തുമേനോന്‍ചന്തുമേനോൻ കാത്തോളിവീട്ടില്‍കാത്തോളിവീട്ടിൽ ലക്ഷ്മിയമ്മയെ വിവാഹംചെയ്തു. ചന്തുമേനോന് അനുരൂപയായ സഹധര്‍മ്മിണിയായിരുന്നുസഹധർമ്മിണിയായിരുന്നു അവര്‍അവർ. ഇന്ദുലേഖയുടെ സൃഷ്ടിക്കുപിന്നില്‍സൃഷ്ടിക്കുപിന്നിൽ തന്റെ പത്നിയാണെന്ന് ചന്തുമേനോന്‍ചന്തുമേനോൻ സൂചിപ്പിക്കുന്നുണ്ട് . വലിയ കോയിത്തമ്പുരാന്‍കോയിത്തമ്പുരാൻ അമരുകശതകം ഭാഷാന്തരീകരിച്ചതും അവരുടെ നിര്‍ബന്ധത്താലാണ്നിർബന്ധത്താലാണ്. അഞ്ച് പുത്രന്മാരും രണ്ട് പുത്രിമാരുമാണ് ഇവര്‍ക്ക്ഇവർക്ക്. ഒരു പുത്രി ചെറുപ്പത്തില്‍ത്തന്നെചെറുപ്പത്തിൽത്തന്നെ മരിച്ചുപോയി.
=== സാഹിത്യസേവനം ===
ഇന്ദുലേഖയ്ക്കു മുന്‍പ്മുൻപ് ഒരു സാഹിത്യകാരനോ മലയാളസാഹിത്യത്തോട് വിശേഷപ്രതിപത്തിയോ ഉള്ളയാളായി ചന്തുമേനോന്‍ചന്തുമേനോൻ അറിയപ്പെട്ടിരുന്നില്ല. ഇന്ദുലേഖയെക്കൂടാതെ അപൂര്‍ണ്ണമായഅപൂർണ്ണമായ ശാരദയും വിദ്യാവിനോദിനിയില്‍വിദ്യാവിനോദിനിയിൽ വന്ന മയൂരസന്ദേശത്തിന്റെ മണ്ഡനവും ചാത്തുക്കുട്ടിമന്നാടിയാരുടെ ഉത്തരരാമചരിതത്തെക്കുറിച്ചെഴുതിയ ഒരു കത്ത് എന്ന ദീര്‍ഘലേഖനവുംദീർഘലേഖനവും നരികരിചരിതത്തിനെഴുതിയ മുഖവുരയും :ഇത്രയുമാണ് സാഹിത്യസംബന്ധിയായ ചന്തുമേനോന്റെ ആകെ രചനകള്‍രചനകൾ.
=== മരണം ===
1899 സെപ്തംബര്‍സെപ്തംബർ 7-ന് പതിവുപോലെ കേസ്സുവിചാരണകള്‍കേസ്സുവിചാരണകൾ കഴിഞ്ഞ് ചന്തുമേനോന്‍ചന്തുമേനോൻ നേരത്തേ വീട്ടിലെത്തി. ആഹ്ലാദചിത്തനായിരുന്നു‍. ക്ഷീണം കണ്ട് ഡോക്ടറെ വരുത്തിയെങ്കിലും മൂര്‍ച്ഛയിലായിരുന്നു‍മൂർച്ഛയിലായിരുന്നു‍. പിറ്റേന്ന് സൂര്യോദയത്തോടെ അദ്ദേഹം ജീവന്‍ജീവൻ വെടിഞ്ഞു.
 
 
{{അപൂര്‍ണ്ണഅപൂർണ്ണ ജീവചരിത്രം}}
 
{{DEFAULTSORT:ചന്തുമേനോന്‍ചന്തുമേനോൻ, ഒ.}}
{{lifetime|1847|1899|ജനുവരി 9|സെപ്റ്റംബര്‍സെപ്റ്റംബർ 7}}
[[വര്‍ഗ്ഗംവർഗ്ഗം:മലയാളം നോവലെഴുത്തുകാര്‍നോവലെഴുത്തുകാർ]]
[[Category:കണ്ണൂർ ജില്ലയിൽ ജനിച്ചവർ]]
[[Category:കണ്ണൂര്‍ ജില്ലയില്‍ ജനിച്ചവര്‍]]
 
[[en:Oyyarathu Chandu Menon]]
"https://ml.wikipedia.org/wiki/ഒ._ചന്തുമേനോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്