"ഉത്തമഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: sh:Pesma nad pesmama
(ചെ.) പുതിയ ചിൽ ...
വരി 1:
{{prettyurl|Uthamageetham}}
{{പഴയനിയമം}}
ഹെബ്രായ-[[ബൈബിള്‍ബൈബിൾ|ബൈബിളില്‍ബൈബിളിൽ]], ഒരു യുവാവിന്റേയും യുവതിയുടേയും പ്രേമപരവശത ഭാവനയുടെ ധാരാളിത്വത്തോടെ ചിത്രീകരിക്കുന്ന കവിതയാണ് '''ഉത്തമഗീതം'''. ഇംഗ്ലീഷ്: Song of Songs. (ഹീബ്രു: {{Hebrew|שיר השירים}}, ''Shir ha-Shirim'') യഹൂദരുടെ വിശുദ്ധഗ്രന്ഥസംഹിതയായ തനക്കിലെ കെത്തുബിം എന്ന അന്തിമഭാഗത്തെ ലഘുഗ്രന്ഥങ്ങളുടെ ഉപവിഭാഗത്തിലെ ആദ്യഗ്രന്ഥമാണിത്. മൂലകൃതിക്ക് ഹെബ്രായ ഭാഷയില്‍ഭാഷയിൽ പാട്ടുകളുടെ പാട്ട് എന്ന് അര്‍ത്ഥംഅർത്ഥം വരുന്ന ഷിര്‍ഷിർ-ഹ-ഷിരിം എന്നാണ് പേര്. മലയാളത്തിലും ഇതിനെ പാട്ടുകളുടെ പാട്ട് എന്ന് വിളിക്കാറുണ്ട്. യാഥാസ്ഥിതിക യഹൂദ-ക്രൈസ്തവ വ്യാഖ്യാനം ഈ കൃതിയെ ദൈവവും ദൈവജനവുമായുള്ള ബന്ധത്തിന്റെ പ്രതീകാത്മക ചിത്രീകരണമായി കാണന്നു. ബൈബിളിലെ ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ വിഷയത്തിന്റേയും അവതരണശൈലിയുടേയും പ്രത്യേകത കൊണ്ട് ഇത് വേറിട്ട് നില്‍ക്കുന്നുനിൽക്കുന്നു.
 
കൃതിയുടെ ശീര്‍ഷകത്തിലുംശീർഷകത്തിലും ഉള്ളടക്കത്തില്‍ഉള്ളടക്കത്തിൽ ചിലയിടങ്ങളിലും സോളമന്‍സോളമൻ രാജാവ് പരാമര്‍ശിക്കപ്പെടുന്നതുകൊണ്ട്പരാമർശിക്കപ്പെടുന്നതുകൊണ്ട്, അദ്ദേഹമാണ് രചയിതാവ് എന്ന് കരുതപ്പെട്ടിരുന്നെങ്കിലും, സോളമന്റെ കാലത്തിന് അരസഹസ്രാബ്ദം ശേഷം ബാബിലോണിലെ പ്രവാസം കഴിഞ്ഞാണ് ഇതെഴുതപ്പെട്ടതെന്നാണ് ഇപ്പോഴത്തെ പണ്ഡിതമതം.
 
== പുറംചട്ട ==
മദ്ധ്യയുഗങ്ങളില്‍മദ്ധ്യയുഗങ്ങളിൽ, ഉത്തമഗീതം എട്ട് അദ്ധ്യായങ്ങളായി വിഭജിക്കപ്പെട്ടെങ്കിലും കൃതിയുടെ സ്വാഭാവിക ഘടനയേയോ അതിലെ ചിന്താപരിണാമങ്ങളേയോ കണക്കിലെടുക്കാത്ത ഈ വിഭജനം അതിന്റെ വിശകലനത്തിന് സഹായകമല്ല. ആശയങ്ങളുടെ ഒഴുക്ക് ബോധധാരാരീതിയെ(Stream of consciousness technique) അനുസ്മരിപ്പിക്കുന്ന ഈ ഗീതത്തിന്റെ മൂലരൂപം ഖണ്ഡങ്ങളായി തിരിക്കപ്പെട്ടിട്ടുള്ളതോ, ഏതുഭാഗം ആരുടെ വാക്കുകളാണെന്ന് വ്യക്തമാക്കുന്നതോ അല്ല. എന്നാല്‍എന്നാൽ ഉള്ളടക്കത്തിലെ സൂചനകളില്‍സൂചനകളിൽ നിന്ന്, വരികളില്‍വരികളിൽ ഏറിയകൂറും യുവാവിന്റേതും യുവതിയുടേതും ബാക്കിയുള്ളവ യുവതിയുടെ തോഴിമാരുടേതും ആണെന്ന് മനസ്സിലാക്കാം. ഏതാനും വരികള്‍വരികൾ യുവതിയുടെ സഹോദരന്മാരുടേതും ആകാം. <ref>ഉത്തമഗീതം - കെ.സി.ബി.സി.ബൈബിള്‍ബൈബിൾ കമ്മീഷന്‍കമ്മീഷൻ തയ്യാറാക്കിയ ബൈബില്‍ബൈബിൽ വിവര്‍ത്തനംവിവർത്തനം</ref>പ്രധാനകഥാപാത്രങ്ങളായ യുവാവിന്റേയോ യുവതിയുടേയോ പേര് കൃതിയില്‍കൃതിയിൽ ഇല്ല. യുവാവ് ആട്ടിടയനാണ് എന്നതിന് സൂചനകളുണ്ട്. യുവതിയെ, ജന്മസ്ഥലം സൂചിപ്പിച്ചാകണം, ശൂലേംകാരി {{Ref_label|ക|ക|none}}എന്ന് വിശേഷിപ്പിക്കുന്നുണ്ട്<ref>ഉത്തമഗീതം 7:1</ref>. അവള്‍അവൾ കറുത്ത നിറമുള്ള സുന്ദരിയായിരുന്നു<ref>ഉത്തമഗീതം 1:5-6</ref>.
 
== ഉള്ളടക്കം ==
=== തുടക്കം ===
<blockquote>
നിന്റെ അധരങ്ങള്‍അധരങ്ങൾ എന്നില്‍എന്നിൽ ചുംബനങ്ങള്‍ചുംബനങ്ങൾ ചൊരിയട്ടെ!<br />നിന്റെ പ്രേമം വീഞ്ഞിലും മധുരതരം.<br />നീ പൂശുന്ന തൈലം സുരഭിലം,<br />നിന്റെ നാമം ലേപനധാര;<br />തന്മൂലം കന്യകമാര്‍കന്യകമാർ നിന്നെ സ്നേഹിക്കുന്നു.
</blockquote>
 
എന്നിങ്ങനെ കാമുകനെ പുകഴ്ത്തിക്കൊണ്ടുള്ള പ്രേമഭാജനത്തിന്റെ വാക്കുകളിലാണ് കൃതി തുടങ്ങുന്നത്. ഇതിനുള്ള പ്രതികരണത്തില്‍പ്രതികരണത്തിൽ കാമുകന്‍കാമുകൻ പ്രേമഭാജനത്തെ ഫറവോന്റെ രഥം വലിക്കുന്ന ആണ്‍കുതിരകളുടെആൺകുതിരകളുടെ സ്വസ്ഥതകെടുത്തുന്ന പെണ്‍കുതിരയോടാണുപമിച്ചത്പെൺകുതിരയോടാണുപമിച്ചത്.{{Ref_label|ഖ|ഖ|none}}
 
 
തുടര്‍‍ന്നൊരിടത്ത്തുടർ‍ന്നൊരിടത്ത് അയാള്‍അയാൾ, പ്രസിദ്ധമായ ഈ വരികളാല്‍വരികളാൽ, തന്നെ പ്രേമസല്ലാപത്തിന് ക്ഷണിക്കുന്നത് കാമുകി കേള്‍ക്കുന്നുകേൾക്കുന്നു:-
 
{{Quotation|എന്റെ പ്രിയേ, എഴുന്നേല്‍ക്കൂഎഴുന്നേൽക്കൂ,<br />എന്റെ സുന്ദരീ, വന്നാലും;<br />നോക്കൂ, തണുപ്പുകാലം കഴിഞ്ഞു,<br />മഴയും നിലച്ചുപോയി. പൂവുകള്‍പൂവുകൾ ഭൂമിയില്‍ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നു,<br />പാട്ടുകാലം വന്നെത്തി.<br />മാടപ്രാവുകളുടെ കൂജനം നാട്ടിലെങ്ങും കേട്ടുതുടങ്ങി.<br />അത്തിക്കായ്കള്‍അത്തിക്കായ്കൾ പഴുക്കുന്നു,<br />മുന്തിരിവള്ളികള്‍മുന്തിരിവള്ളികൾ പൂവണിയുന്നു;<br />അവ പരിമളം പരത്തുന്നു.<br />എഴുന്നേല്‍ക്കൂഎഴുന്നേൽക്കൂ, എന്റെ പ്രിയേ, എന്റെ സുന്ദരീ, വന്നാലും.<br />പാറയുടെ പിളര്‍പ്പുകളിലുംപിളർപ്പുകളിലും ചെങ്കുത്തായ മലയുടെ മറവിലും ഇരിക്കുന്ന എന്റെ പ്രാവേ,<br />ഞാന്‍ഞാൻ നിന്റെ മുഖമൊന്നു കാണട്ടെ,<br />നിന്റെ സ്വരമൊന്നു കേള്‍ക്കട്ടെകേൾക്കട്ടെ.<br />നിന്റെ സ്വരം മധുരവും നിന്റെ മുഖം മനോജ്ഞവുമല്ലോ.<ref>ഉത്തമഗീതം 2:10-14 - ഓശാന മലയാളം ബൈബിള്‍ബൈബിൾ</ref>}}
 
=== കാമ്പ് ===
കഥാപ്രാത്രങ്ങള്‍കഥാപ്രാത്രങ്ങൾ പരസ്പരം അന്വേഷിച്ചുപോകുന്നത് വിവരിക്കുന്ന, സ്വപ്നമോ യാഥാര്‍ഥ്യമോയാഥാർഥ്യമോ എന്ന് തിരിച്ചറിയാന്‍തിരിച്ചറിയാൻ പറ്റാത്ത, രണ്ടു ഭാഗങ്ങള്‍ഭാഗങ്ങൾ കൃതിയിലുണ്ട്. ആദ്യത്തേത് ഇങ്ങനെയാണ്:-
 
{{Quotation|എന്റെ ആത്മപ്രിയനെ രാത്രിയില്‍രാത്രിയിൽ ഞാന്‍ഞാൻ എന്റെ ശയ്യയില്‍ശയ്യയിൽ തെരഞ്ഞു; <br />ഞാന്‍ഞാൻ അയാളെ വിളിച്ചു എന്നാല്‍എന്നാൽ ഉത്തരം ലഭിച്ചില്ല;<br />ഞാന്‍ഞാൻ എഴുന്നേറ്റു നഗരത്തില്‍നഗരത്തിൽ ചെന്ന്, തെരുവുകളിലും കവലകളിലും അന്വേഷിക്കും;<br />ഞാന്‍ഞാൻ അയാളെ അന്വേഷിച്ചു, എന്നാല്‍എന്നാൽ കണ്ടെത്തിയില്ല.<br />നഗരത്തില്‍നഗരത്തിൽ ചുറ്റിനടക്കുന്ന കാവല്‍ക്കാര്‍കാവൽക്കാർ എന്നെ കണ്ടു.<br />"എന്റെ ആത്മപ്രിയനെ നിങ്ങള്‍നിങ്ങൾ കണ്ടുവോ?"<br />അവരെ കടന്നുപോകുംമുമ്പുതന്നെ എന്റെ ആത്മപ്രിയനെ ഞാന്‍ഞാൻ കണ്ടു.<br />ഞാന്‍ഞാൻ അയാളെ പിടികൂടി, വിടാതെ,<br />എന്റെ അമ്മയുടെ ഗൃഹത്തില്‍ഗൃഹത്തിൽ, എന്നെ ഗര്‍ഭംഗർഭം ധരിച്ചവളുടെ കിടപ്പറയില്‍കിടപ്പറയിൽ കൊണ്ടുവന്നു.<ref>ഉത്തമഗീതം 3:1-4 - ഓശാന മലയാളം ബൈബിള്‍ബൈബിൾ</ref>}}
 
രണ്ടാമത്തേത് കുറേക്കൂടി സങ്കീര്‍ണമാണ്സങ്കീർണമാണ്. അതിന്റെ തുടക്കത്തില്‍തുടക്കത്തിൽ കാമുകി, ഉറങ്ങുകയായിരുന്നെങ്കിലും അവളുടെ ഹൃദയം ഉണര്‍ന്നിരിക്കുകയായിരുന്നുഉണർന്നിരിക്കുകയായിരുന്നു. അപ്പോള്‍അപ്പോൾ, പ്രിയന്‍പ്രിയൻ വാതില്‍ക്കല്‍‍വാതിൽക്കൽ‍ മുട്ടി വിളിച്ചു.
 
{{Quotation|
'''കാമുകന്‍കാമുകൻ''':-<br />
 
എന്റെ സോദരീ, എന്റെ പ്രിയേ, എന്റെ അരിപ്രാവേ,<br />എന്റെ സര്‍‌വസമ്പൂര്‍ണേസർ‌വസമ്പൂർണേ, എനിക്കു വാതില്‍വാതിൽ തുറന്നു തരൂ;<br />എന്റെ ശിരസ്സു മഞ്ഞുകൊണ്ടും,<br /> എന്റെ കുറുനിര രാത്രിയിലെ തുഷാരബിന്ദുക്കള്‍തുഷാരബിന്ദുക്കൾ കൊണ്ടും നനഞ്ഞിരിക്കുന്നു.<br /><br />
 
'''കാമുകി''':-<br />
 
ഞാന്‍ഞാൻ എന്റെ അങ്കി ഊരിവച്ചിരുന്നു,<br /> എങ്ങനെയാണ് അതു വീണ്ടും ധരിക്കുക?<br />ഞാന്‍ഞാൻ എന്റെ കാലുകള്‍കാലുകൾ കഴുകിയിരുന്നു,<br />എങ്ങനെ അവയെ മലിനപ്പെടുത്തും?<br />എന്റെ പ്രിയന്‍പ്രിയൻ താക്കോല്‍താക്കോൽ പഴുതിലൂടെ കൈ നീട്ടി,<br />അതോടെ എന്റെ ഹൃദയം ത്രസിച്ചു.<br />ഞാന്‍ഞാൻ എന്റെ പ്രിയനു വാതില്‍വാതിൽ തുറന്നുകൊടുക്കാന്‍തുറന്നുകൊടുക്കാൻ എഴുന്നേറ്റു.<br />എന്റെ കരങ്ങളില്‍കരങ്ങളിൽ നിന്നു മീറാ, എന്റെ വിരലുകളില്‍വിരലുകളിൽ നിന്നു മീറാത്തൈലം,<br />സാക്ഷയില്‍സാക്ഷയിൽ ഇറ്റിറ്റു വീണു.<br />ഞാന്‍ഞാൻ എന്റെ പ്രിയനു വാതില്‍വാതിൽ തുറന്നു.<br />എന്നാല്‍എന്നാൽ എന്റെ പ്രിയന്‍പ്രിയൻ തിരിച്ചുപൊയ്ക്കഴിഞ്ഞിരുന്നു.<ref>ഉത്തമഗീതം 5:2-6 - ഓശാന മലയാളം ബൈബിള്‍ബൈബിൾ</ref>}}
 
ഒടുവില്‍ഒടുവിൽ കാമുകി, പൊയ്ക്കഴിഞ്ഞ കാമുകനെ അന്വേഷിച്ച് വീണ്ടും ഇറങ്ങുന്നു. എന്നാല്‍എന്നാൽ ഇത്തവണ വഴിയില്‍വഴിയിൽ കണ്ടുമുട്ടിയ കാവല്‍ക്കാരില്‍കാവൽക്കാരിൽ നിന്ന് മര്‍ദ്ദനവുംമർദ്ദനവും അപമാനവുമേറ്റ് അവള്‍ക്ക്അവൾക്ക് മടങ്ങേണ്ടി വന്നു. ഈ ഖണ്ഡങ്ങള്‍ഖണ്ഡങ്ങൾ രണ്ടും ഉറക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വപ്നത്തിനും യാഥാര്‍ഥ്യത്തിനുംയാഥാർഥ്യത്തിനും ഇടയിലുള്ള അനുഭവമാണ് വിവരിക്കപ്പെടുന്നത് എന്ന പ്രതീതി രണ്ടും തരുന്നു. ഒട്ടേറെ സമാനതകളുള്ള ഈ ഖണ്ഡങ്ങളില്‍ഖണ്ഡങ്ങളിൽ ഉത്തമഗീതത്തിന്റെ കാതല്‍കാതൽ (Central core) കാണുന്നവരുണ്ട്.<ref>Cambridge Companion to the Bible</ref>
 
=== സമാപനം ===
ഗ്രന്ഥാവസാനത്തിനടുത്തൊരിടത്ത്, പ്രേമസാഫല്യത്തിലേക്കുള്ള വഴിയിലെ സാമൂഹ്യവിലക്കുകളെക്കുറിച്ച് കാമുകി പരിതപിക്കുന്നത് "ഏന്റെ അമ്മ{{Ref_label|ഗ|ഗ|none}} മുലയൂട്ടി വളര്‍ത്തിയവളർത്തിയ ഒരു സഹോദരനെപ്പോലെ ആയിരുന്നു എനിക്കു നീ എങ്കില്‍എങ്കിൽ, വെളിയില്‍വെളിയിൽ വച്ചെങ്ങാനും കണ്ടുമുട്ടിയാല്‍കണ്ടുമുട്ടിയാൽ ഞാന്‍ഞാൻ നിന്നെ ചുംബിക്കുമായിരുന്നു, അപ്പോള്‍അപ്പോൾ ആരും എന്നെ പഴിക്കുകയില്ല" എന്നാണ്. ഇത്തരം ചിന്ത കുട്ടിത്തമാണെന്ന് സൂചിപ്പിക്കാനാകണം അവളുടെ സഹോദരന്മാര്‍സഹോദരന്മാർ "നമുക്കൊരു കുഞ്ഞു സഹോദരിയുണ്ട്, അവളുടെ സ്തനങ്ങള്‍സ്തനങ്ങൾ വളര്‍ന്നിട്ടില്ലവളർന്നിട്ടില്ല. നമ്മുടെ സഹോദരിക്കു വേണ്ടി വിവാഹാലോചന വരുമ്പോള്‍‍വരുമ്പോൾ‍ നമ്മള്‍നമ്മൾ എന്തു ചെയ്യും?" എന്നു ചോദിച്ച് അവളെ കളിയാക്കുന്നത്. <ref>ഉത്തമഗീതം 8:8 - കെ.സി.ബി.സി.ബൈബിള്‍ബൈബിൾ കമ്മീഷന്‍കമ്മീഷൻ തയ്യാറാക്കിയ ബൈബില്‍ബൈബിൽ വിവര്‍ത്തനംവിവർത്തനം</ref> കവിത സമാപിക്കുന്നത്, "സുഗന്ധദ്രവ്യങ്ങളുടെ പര്‍‌വതങ്ങളിലെപർ‌വതങ്ങളിലെ ഇളമാനെയും കലമാന്‍കലമാൻ കുട്ടിയെയും പോലെ" പ്രിയന്‍പ്രിയൻ വരുന്നത് കാമുകി കാത്തിരിക്കുമ്പോഴാണ്.
 
== സങ്കോചമില്ലാത്ത ശൈലി ==
 
ബൈബിളിലെ ഇതര ഗ്രന്ഥങ്ങള്‍ഗ്രന്ഥങ്ങൾ ആസ്വദിക്കുന്ന സം‌വേദനശീലം ഉത്തമഗീതത്തിന്റെ ആസ്വാദനത്തിന് മതിയാവില്ല. ഈ കൃതിയെ ബൈബിളിലെ മറ്റു ഗ്രന്ഥങ്ങളില്‍ഗ്രന്ഥങ്ങളിൽ നിന്ന് മാറ്റിനിര്‍ത്തുന്നതുംമാറ്റിനിർത്തുന്നതും അതിനെ കൂടുതല്‍കൂടുതൽ ശ്രദ്ധേയമാക്കുന്നതും ആയ സവിശേഷതകളില്‍സവിശേഷതകളിൽ ഒന്ന്, ആശയങ്ങളുടേയും പ്രതീകങ്ങളുടേയും തെരഞ്ഞെടുപ്പില്‍തെരഞ്ഞെടുപ്പിൽ തീരെ സങ്കോചം കാട്ടാത്ത അതിന്റെ രചനാശൈലിയാണ്. പ്രേമത്തിന്റേയും സൗന്ദര്യത്തിന്റേയും തീവ്രത വര്‍ണ്ണിക്കുമ്പോള്‍വർണ്ണിക്കുമ്പോൾ രതിസ്മൃതിയുണര്‍ത്തുന്നരതിസ്മൃതിയുണർത്തുന്ന ഭാഷ അത് ധാരാളമായി ഉപയോഗിക്കുന്നു. കാമുകിക്ക് കാമുകന്‍കാമുകൻ സ്തനങ്ങള്‍ക്കിടയിലെസ്തനങ്ങൾക്കിടയിലെ മീറാപ്പൊതിയാണ്<ref>ഉത്തമഗീതം 1:13</ref>; അവളുടെ സ്തനങ്ങള്‍സ്തനങ്ങൾ ഇരട്ടപിറന്ന മാന്‍കിടാങ്ങളെപ്പോലെയുംമാൻകിടാങ്ങളെപ്പോലെയും പനം‌പഴക്കുലകള്‍പനം‌പഴക്കുലകൾ പോലെയും ആണ്; സുഗന്ധദ്രവ്യങ്ങള്‍സുഗന്ധദ്രവ്യങ്ങൾ ചേര്‍ത്തചേർത്ത വീഞ്ഞ് എപ്പോഴുമുള്ള, വൃത്താകാര‍മായ പാനപാത്രമാണ് നാഭി; ലില്ലിപ്പൂക്കളാല്‍ലില്ലിപ്പൂക്കളാൽ ചുറ്റപ്പെട്ട കോതമ്പുകൂനയാണ് ഉദരം; ഹെശ്ബ്ബോനിലെ ബാത്‌റബീം കവാടത്തിന്നരികെയുള്ള ജലാശയങ്ങള്‍പോലെയാണുജലാശയങ്ങൾപോലെയാണു കണ്ണുകള്‍കണ്ണുകൾ<ref>ഉത്തമഗീതം: അദ്ധ്യായം 7</ref> എന്നും മറ്റുമുള്ള വര്‍ണ്ണനകള്‍വർണ്ണനകൾ ഭാഷയുടെ പ്രയോഗത്തില്‍പ്രയോഗത്തിൽ അത് പ്രകടിപ്പിക്കുന്ന സ്വാതന്ത്ര്യത്തിന് ഉദാഹരണമാണ്.
 
 
പ്രേമഭാജനത്തെ സംബോധന ചെയ്യാന്‍ചെയ്യാൻ ഉത്തമഗീതത്തിന്റെ ഹീബ്രൂ മൂലത്തില്‍മൂലത്തിൽ ഒന്‍പതുവട്ടംഒൻപതുവട്ടം ഉപയോഗിച്ചിരിക്കുന്ന 'റായതി' (ra'yati - my darling) എന്ന പദം, ബൈബിളില്‍ബൈബിളിൽ മറ്റൊരിടത്തും കാണാത്തതാണ് എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. വിവരണത്തിന് സസ്യ-ജന്തുലോകങ്ങളില്‍ജന്തുലോകങ്ങളിൽ നിന്നുള്ള ബിംബങ്ങള്‍ബിംബങ്ങൾ സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്നു. ഇരുപത്തഞ്ചോളം സസ്യവര്‍ഗങ്ങളുംസസ്യവർഗങ്ങളും പത്ത് ജന്തുവര്‍ഗങ്ങളുംജന്തുവർഗങ്ങളും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടെന്നാണ്പരാമർശിക്കപ്പെട്ടിട്ടുണ്ടെന്നാണ് ഒരു കണക്ക്.<ref>Oxford Companion to the Bible - Song of Solomon</ref>
 
== വിലയിരുത്തൽ ==
== വിലയിരുത്തല്‍ ==
 
ബൈബിളിലെ ഒരു ഗ്രന്ഥമെന്ന അതിന്റെ നില പരിഗണിക്കാതിരുന്നാല്‍പരിഗണിക്കാതിരുന്നാൽ, ഉത്തമഗീതത്തെ അസാമാന്യ സൗന്ദര്യമുള്ള ഒരു പ്രണയഗീതമായേ കണക്കാക്കാനൊക്കൂ. എന്നാല്‍എന്നാൽ രണ്ടു പ്രധാന മതങ്ങളുടെ വിശുദ്ധഗ്രന്ഥങ്ങളിലെ അംഗീകൃതഖണ്ഡമായതുകൊണ്ട്, സാധാരണ വായനയില്‍വായനയിൽ തോന്നുന്നതിലപ്പുറം അര്‍ത്ഥംഅർത്ഥം അതിനുണ്ടായിരിക്കണം എന്ന വിശ്വാസം, ആ ഗ്രന്ഥത്തിന്റെ അസ്വാദനത്തെ എന്നും പിന്തുടര്‍ന്നുപിന്തുടർന്നു. അതില്‍‍അതിൽ‍ വിവരിക്കപ്പെടുന്ന പ്രണയം ദൈവവും ദൈവജനവുമായുള്ളതാണെന്നും ശൂലേംകാരി യുവതിയും അട്ടിടയനും പ്രതീകങ്ങള്‍പ്രതീകങ്ങൾ മാത്രമാണെന്നും യഹുദചിന്തയിലെ അതികായന്മാരായ ഒന്നാം നൂറ്റാണ്ടിലെ അകീബായേയും പതിനൊന്നാം നൂറ്റാണ്ടിലെ അബെന്‍അബെൻ എസ്രായേയും പോലുള്ളവര്‍പോലുള്ളവർ വാദിച്ചു. ആദ്യകാല ക്രൈസ്തവസഭാപിതാക്കന്മാരായ [[ഒരിജന്‍ഒരിജൻ]], നിസ്സായിലെ ഗ്രിഗറി, [[ജെറോം]], [[അഗസ്റ്റിന്‍അഗസ്റ്റിൻ]] എന്നിവരും ഈ കൃതിയെ ക്രിസ്തുവും സഭയുമായുള്ള ബന്ധത്തിന്റെ പ്രതീകാത്മകചിത്രീകരണമായാണ് കണ്ടത്. ഇത്തരം വ്യാഖ്യാനം വഴിമാത്രമേ ഈ കൃതിയിലെ പരസ്പരബന്ധമില്ലാത്തവയെന്നു തോന്നിക്കുന്ന വര്‍ണ്ണനകളെയുംവർണ്ണനകളെയും രംഗങ്ങളെയും കൂട്ടിയിണക്കി അതിന്റെ അഖണ്ഡത നിലനിര്‍‍ത്താനുംനിലനിർ‍ത്താനും വിശുദ്ധഗ്രന്ഥത്തിലെ അതിന്റെ സ്ഥാനത്തിനും പാട്ടുകളുടെ പാട്ടെന്ന പേരിനും നീതീകരണം കണ്ടെത്താനും സാധ്യമാവൂ എന്ന് ഈ നിലപാടെടുക്കുന്നവര്‍നിലപാടെടുക്കുന്നവർ വാദിക്കുന്നു.<ref>Catholic Encyclopedia - Canticle of Canticles</ref>
 
 
എന്നാല്‍എന്നാൽ ആധുനിക വ്യാഖ്യാതാക്കാള്‍വ്യാഖ്യാതാക്കാൾ മിക്കവരും ഈ കൃതിയെ, ഒട്ടേറെ സമാനതകളുള്ള കുറേ പ്രേമഗീതങ്ങളുടെ സമാഹാരമായാണ് കണക്കാക്കുന്നത്. അത് പ്രബോധനം ലക്‌ഷ്യമാക്കി എഴുതപ്പെട്ട കൃതിയല്ല. വായിക്കുന്നവരുടെ ഹൃദയത്തെ സ്പര്‍ശിച്ച്സ്പർശിച്ച് അനന്ദിപ്പിക്കുകയും പുളകം കൊള്ളിക്കുകയും ചെയ്യുകയെന്നതാണ് അതിന്റെ ലക്‌ഷ്യം.<ref>"''Composed not to teach, but to touch, to please, and to delight''" - Oxford Companion to the Bible - Song of Solomon</ref> അതിന്റെ ഊന്നല്‍ഊന്നൽ മതപരമോ ആത്മീയമോ ആണെന്ന് പറയുന്നത് ശരിയായിരിക്കുകയില്ല. അതേസമയം പ്രേമത്തേയും ലൈംഗികതയേയും ദൈവനിഷേധവുമായി കൂട്ടിക്കുഴക്കുന്നവര്‍ക്കുകൂട്ടിക്കുഴക്കുന്നവർക്കു മാത്രമേ അതില്‍അതിൽ മതനിരാസമോ, മതവിരുദ്ധതയോ കണ്ടെത്താന്‍കണ്ടെത്താൻ കഴിയൂ. {{Ref_label|ഘ|ഘ|none}}
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
 
ക. {{Note_label|ക|ക|none}}ശൂലേംകാരിയെന്നത് ശൂനേംകാരിയെന്നാണ് വായിക്കേണ്ടതെന്നും, വാര്‍ദ്ധക്യത്തില്‍വാർദ്ധക്യത്തിൽ ദാവീദുരാജാവിനെ പരിചരിക്കാന്‍പരിചരിക്കാൻ ഏ‍ര്‍പ്പെടുത്തപ്പെട്ടഏ‍ർപ്പെടുത്തപ്പെട്ട ശൂനേംകാരി അബീശഗ് എന്ന പെണ്‍കുട്ടിയാണ്പെൺകുട്ടിയാണ് <ref>പഴയനിയമത്തിലെ രാജാക്കന്മാരുടെ ഒന്നാം പുസ്തകം 1:3-4</ref> ഉത്തമഗീതത്തിലെ നായിക എന്നും വാദിക്കുന്നവരുണ്ട്.<ref>Early Jewish Writings - Information on Song of Solomon - http://www.earlyjewishwritings.com/song.html</ref>ശൂലേംകാരി, സോളമന്റെ വിജ്ഞാനത്തെക്കുറിച്ചറിഞ്ഞുവന്ന ശേബയിലെ രാജ്ഞിയായിരുന്നെന്നും, ഫറവോന്റെ പുത്രിയായിരുന്നെന്നും ഒക്കെ വാമുണ്ട്.<ref>The Song of Songs Revealed - Chapter 1 - http://www.rakkav.com/song/pages/song01.htm</ref>
 
ഖ. {{Note_label|ഖ|ഖ|none}} You, my love, excite men as a mare excites the stallions of Pharoah's chariots.<ref>Song of Songs 1:9 - Good News Bible(American Bible Society)</ref>
 
ഗ. {{Note_label|ഗ|ഗ|none}} ഈ കാവ്യത്തിലൊരിടത്തും 'അച്ഛന്‍അച്ഛൻ' കടന്നുവരുന്നില്ല എന്നത് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. "ഈ കാവ്യത്തിലൊരിടത്തും പിതൃബിംബമില്ല. അമ്മയും സഹോദരനും സഹോദരിയുമാണ് അതിലെ ചെറുകുടുംബത്തിലെ അംഗങ്ങള്‍അംഗങ്ങൾ.("Its nuclear family consists of mother, brother and sister.") <ref>ഉത്തമഗീതം, ഫ്രാന്‍സിസ്ഫ്രാൻസിസ് ലാന്‍ഡിലാൻഡി, The Literary Guide to the Bible(പുറം 314) (Edited by Robert Alter and Frank Kermode)</ref>
 
ഘ. {{Note_label|ഘ|ഘ|none}}There is nothing particularly religious in Song of songs. One must hasten to add that neither is there anything irreligious or antireligious, except to those prurient minds who identify sensual love with impiety. <ref>Early Jewish Writings - Information on Song of solomon - ലിങ്ക് മുകളില്‍മുകളിൽ</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഉത്തമഗീതം" എന്ന താളിൽനിന്ന് ശേഖരിച്ചത്