"ഈശാവാസ്യോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: es:Īśopaniṣad; cosmetic changes
(ചെ.) പുതിയ ചിൽ ...
വരി 1:
{{Hindu scriptures}}
ഭാരതീയദര്‍ശനത്തിലെഭാരതീയദർശനത്തിലെ പ്രഖ്യാത ഗ്രന്ഥങ്ങളായ [[ഉപനിഷത്തുകള്‍ഉപനിഷത്തുകൾ|ഉപനിഷത്തുകളില്‍ഉപനിഷത്തുകളിൽ]] ഏറ്റവും പ്രസിദ്ധമായതാണ് '''ഈശാവാസ്യോപനിഷത്ത്''' അഥവാ '''ഈശോപനിഷത്ത്'''. മുഖ്യമായവയായി കരുതപ്പെടുന്ന പത്തുപനിഷത്തുകളുടെ (ദശോപനിഷത്തുകള്‍ദശോപനിഷത്തുകൾ) പരമ്പാരാഗതമായ പട്ടികളില്‍പട്ടികളിൽ ആദ്യം കാണാറുള്ളത് ഇതിന്റെ പേരാണ്. [[ശങ്കരാചാര്യര്‍ശങ്കരാചാര്യർ]], [[അരബിന്ദോ]], രാധാകൃഷ്ണന്‍രാധാകൃഷ്ണൻ, തുടങ്ങിയ വ്യാഖ്യാതാക്കളും ഇതിന് ഏറെ പ്രാധാന്യം കല്പിച്ചു. [[മഹാത്മാ ഗാന്ധി|മാഹാത്മഗാന്ധിയുടെ]] ഏറ്റവും പ്രിയപ്പെട്ട ഉപനിഷത്തും ഇതായിരുന്നു.<ref name = "thatwa">തത്ത്വമസി, സുകുമാര്‍സുകുമാർ അഴീക്കോട്, പ്രസാധനം: കറന്റ് ബുക്ക്സ് തൃശൂര്‍തൃശൂർ</ref>
 
ഉപനിഷത്തുകളുടെ മിക്കവാറും പട്ടികകളില്‍പട്ടികകളിൽ ഏറ്റവും മുകളിലാണ് ഇത് കാണാറുള്ളതെങ്കിലും ഏറ്റവും പഴയ ഉപനിഷത്തല്ല ഇത്. അതേസമയം, ഛാന്ദോഗ്യം, ബ്രഹദാരണ്യകം, തൈത്തിരീയം, ഐതരേയം എന്നീ ഗദ്യോപനിഷത്തുകള്‍ക്ക്ഗദ്യോപനിഷത്തുകൾക്ക് തൊട്ടുപിന്നാലെ, ഏറ്റവും പഴക്കമുള്ള പദ്യോപനിഷത്തുകളില്‍പദ്യോപനിഷത്തുകളിൽ ഒന്നായാണ് അരബിന്ദോ ഇതിനെ കണക്കാക്കിയത്. <ref>ശ്രീ അരോബിന്ദോ, ഉപനിഷത്തുകള്‍ഉപനിഷത്തുകൾ(പ്രസാധകര്‍പ്രസാധകർ, അരവിന്ദാശ്രമം, പോണ്ടിച്ചേരി), ഈശോപനിഷത്ത്, Conclusion and Summary</ref>യജുര്‍വ്വേദസഹിതയില്‍യജുർവ്വേദസഹിതയിൽ യാജ്ഞവല്‍ക്യമഹര്‍ഷിയുമായിയാജ്ഞവൽക്യമഹർഷിയുമായി ബന്ധപ്പെട്ടതും ശുക്ലയജുര്‍വേദംശുക്ലയജുർവേദം എന്നറിയപ്പെടുന്നതുമായ വാജസനേയിശാഖയിലെ അവസാനത്തെ അദ്ധ്യായമായി വരുന്ന 18 മന്ത്രങ്ങളാണ് ഈ ഉപനിഷത്ത്. സാധാരണ ഉപനിഷത്തുകള്‍ഉപനിഷത്തുകൾ വേദസഹിതകളിലല്ലാതെ, അവയുടെ അനുബന്ധങ്ങളായ ആരണ്യകങ്ങളുടെ ഭാഗമായാണ് കാണപ്പെടുന്നത്. വേദസം‌ഹിതയുടെ തന്നെ ഭാഗമായുള്ള ഏക ഉപനിഷത്താണിത്.<ref name = "ekn">ഉപനിഷത്തുകള്‍ഉപനിഷത്തുകൾ, ഏകനാഥ് ഈശ്വരന്‍‍ഈശ്വരൻ‍, പ്രസാധകര്‍പ്രസാധകർ, പെന്‍ഗ്വിന്‍പെൻഗ്വിൻ ബുക്ക്സ്</ref>
 
== പേര് ==
 
ഈശാവാസ്യം എന്ന പേര് ഉപനിഷത്തിലെ ആദ്യമന്ത്രത്തിന്റെ, "ഈശാവാസ്യമിദം സര്‍വംസർവം" എന്ന തുടക്കത്തില്‍തുടക്കത്തിൽ നിന്നെടുത്തതാണ്. "ഈശോപനിഷത്ത്" എന്ന ചുരുക്കപേരിലും ഇത് അറിയപ്പെടുന്നുണ്ട്.
 
== ഉള്ളടക്കം ==
 
18 മന്ത്രങ്ങള്‍മന്ത്രങ്ങൾ മാത്രമുള്ള ഈശാവാസ്യം താരതമ്യേന ചെറിയ ഉപനിഷത്താണ്. ദശോപനിഷത്തുകളില്‍ദശോപനിഷത്തുകളിൽ, ഇതിനേക്കാള്‍ഇതിനേക്കാൾ ദൈര്‍ഘ്യംദൈർഘ്യം കുറഞ്ഞതായി 12 മന്ത്രങ്ങളുള്ള [[മാണ്ഡൂക്യോപനിഷത്ത്‌]] മാത്രമേയുള്ളു. അതുന്നയിക്കുന്ന ആശയങ്ങളുടെ സ്ഥാപനത്തിലേയ്ക്കുള്ള ചിന്താപ്രയാണത്തില്‍ചിന്താപ്രയാണത്തിൽ ഈ ഉപനിഷത്ത് നാലുഘട്ടങ്ങളിലൂടെ കടന്നുപോകുന്നതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ഇതിൽ ഒന്നാം ഘട്ടം, മൂന്നു മന്ത്രങ്ങളില്‍മന്ത്രങ്ങളിൽ ഉപനിഷത്തിന്റെ ആശയം സംഗ്രഹിച്ച് അവതരിപ്പിക്കുന്നു. തുടര്‍ന്നുവരുന്നതുടർന്നുവരുന്ന മൂന്നു ഘട്ടങ്ങളാകട്ടെ, ഈ ആശയഘട്ടത്തിലെ മന്ത്രങ്ങള്‍മന്ത്രങ്ങൾ ഓരോന്നിലെ ആശയത്തെ പുരോഗമിപ്പിച്ച് വ്യക്തമാക്കുന്നു.<ref>അരോബിന്ദോ, ഊപനിഷത്തുകള്‍ഊപനിഷത്തുകൾ, ഈശോപനിഷത്ത്, Plan of the Upanishad</ref>
 
=== ആദ്യഘട്ടം ===
 
ആദ്യത്തെ മൂന്നു മന്ത്രങ്ങളാണ് ഈ ഘട്ടത്തില്‍ഘട്ടത്തിൽ ഉള്‍പ്പെടുന്നത്ഉൾപ്പെടുന്നത്. എല്ലാം ഈശ്വരനാല്‍ഈശ്വരനാൽ വ്യാപ്തമായിരിക്കുന്നുവെന്ന ഉള്‍ക്കാഴ്ചയുടെഉൾക്കാഴ്ചയുടെ ഘോഷണത്തോടെയാണ് ഈ ഘട്ടത്തിന്റെ തുടക്കം. തുടര്‍ന്ന്തുടർന്ന്, ഈശ്വരബോധത്തോടെയുള്ള ദൈവികമായ മനുഷ്യജീവിതത്തെക്കുറിച്ചും, അതിനു വിരുദ്ധമായ ജീവിതത്തിന്റെ വിപത്തിനെക്കുറിച്ചും പറയുന്നു.
 
ഈശോപനിഷത്തില്‍ഈശോപനിഷത്തിൽ ഏറ്റവും പ്രസിദ്ധമായത് അതിലെ ആദ്യമന്ത്രം തന്നെയാണ്. അതിങ്ങനെയാണ്:-
 
{{Cquote|ഈശാവാസ്യമിദം സര്‍വ്വംസർവ്വം<br />
യത് കിഞ്ച ജഗത്യാം ജഗത്<br />
തേന ത്യക്തേന ഭുഞ്ജീഥാ:<br />
മാ ഗൃധ: കസ്യസ്വിദ്ധനം}}
 
"ചലനാത്മകമായ ഈ ജഗത്തിലുള്ളതെല്ലാം ഈശ്വരനാല്‍ഈശ്വരനാൽ വ്യാപ്തമായിരിക്കുന്നു. അതുകൊണ്ട് ത്യാഗത്തിലൂടെ അനുഭവിക്കുക. ആരുടേയും ധനം മോഹിക്കരുത്" എന്നാണ് ഈ വരികളുടെ ഏകദേശമായ അര്‍ത്ഥംഅർത്ഥം.<ref name = "thatwa"/>
 
 
ഈ മന്ത്രത്തിന്റെ ആദ്യവരിയിലെ "വാസ്യം" എന്ന വാക്കിന്റെ വ്യാഖ്യാനത്തെ സംബന്ധിച്ച് ഒട്ടേറെ തര്‍ക്കങ്ങളുണ്ട്തർക്കങ്ങളുണ്ട്. "ഈശാവാസ്യം" എന്നതിന് ഈശ്വരനാല്‍ഈശ്വരനാൽ ആച്ഛാദനം ചെയ്യപ്പെട്ടത്, മൂടപ്പെട്ടത്, മറയ്ക്കപ്പെട്ടത് എന്നൊക്കെയുള്ള അര്‍ത്ഥമാണ്അർത്ഥമാണ് ശങ്കരാചാര്യര്‍ശങ്കരാചാര്യർ കല്പിച്ചത്. എന്നാല്‍എന്നാൽ അരബിന്ദോയെപ്പോലുള്ള വ്യാഖ്യാതാക്കള്‍വ്യാഖ്യാതാക്കൾ ഇതിനോട് വിയോജിക്കുന്നു. ഈശ്വരന്‍ഈശ്വരൻ ജഗത്തിനെ ആച്ഛാദനം ചെയ്തിരിക്കുന്നുവെന്നല്ല, ജഗത്ത് ഈശ്വരന്റെ ആച്ഛാദനമോ വാസസ്ഥാനമോ ആണെന്ന അര്‍ത്ഥമാണ്അർത്ഥമാണ് ഈ മന്ത്രത്തിനുള്ളതെന്ന് അരബിന്ദോ വാദിക്കുന്നു.<ref>ശ്രീ അരോബിന്ദോ, ഉപനിഷത്തുകള്‍ഉപനിഷത്തുകൾ, ഈശോപനിഷത്ത് - ഒന്നാം മന്ത്രത്തിന്റെ അര്‍ത്ഥത്തിന്അർത്ഥത്തിന് താഴെക്കൊടുത്തിരിക്കുന്ന അടിക്കുറിപ്പ്: "The image is of the world either as a garment or as a dwelling-place for the informing and governing Spirit."</ref>
 
 
മന്ത്രത്തിന്റെ രണ്ടാം ഭാഗത്തിലെ "തേന ത്യക്തേന ഭുഞ്ജീത്ഥാ" എന്ന 'മഹാവാക്യം', [[ഭഗവദ് ഗീത|ഗീതാസന്ദേശത്തിന്റെ]] തന്നെ ചുരുക്കമാണെന്ന് പറയാം. അസക്തികള്‍അസക്തികൾ വെടിഞ്ഞ് ജീവിക്കുക, ത്യാഗഭാവത്തോടെ അനുഭവിക്കുക എന്നൊക്കെയാണതിനര്‍ത്ഥംഎന്നൊക്കെയാണതിനർത്ഥം. {{Ref_label|ക|ക|none}}
 
 
ഈ ആദ്യമന്ത്രത്തെ ആധാരമാക്കിയുള്ള ആശയമാണ് അടുത്ത മന്ത്രത്തില്‍മന്ത്രത്തിൽ. കര്‍മ്മലേപനത്തിലേയ്ക്ക്കർമ്മലേപനത്തിലേയ്ക്ക് നയിക്കാത്ത കര്‍മ്മനിരതതയെക്കുറിച്ചാണ്കർമ്മനിരതതയെക്കുറിച്ചാണ് ആ മന്ത്രം.
 
{{Cquote|കുർവ്വന്നേവേഽഹ കർമ്മാണി<br />
{{Cquote|കുര്‍വ്വന്നേവേഽഹ കര്‍മ്മാണി<br />
ജിജീവിഷേച്ഛതം സമാ:<br />
ഏവം ത്വയി നാന്യഥേതോഽസ്തി:<br />
കര്‍മ്മകർമ്മ ലിപ്യതേ നരേ}}
 
 
"കര്‍മ്മത്തിന്റെകർമ്മത്തിന്റെ ഈ വഴിയിലൂടെ ശതവര്‍ഷംശതവർഷം ജീവിച്ചിരിക്കുക. മനുഷ്യന് കര്‍മ്മലിപ്തനാകാതിരിക്കാന്‍കർമ്മലിപ്തനാകാതിരിക്കാൻ ഇതല്ലാതെ വഴിയില്ല" എന്ന് ഈ മന്ത്രത്തിന് അര്‍ത്ഥംഅർത്ഥം പറയാം.
 
ആദ്യത്തെ രണ്ടു മന്ത്രങ്ങള്‍മന്ത്രങ്ങൾ ചൂണ്ടിക്കാട്ടുന്നതിന് വിപരീതമായ വഴി പിന്തുടരുന്നവരെ ആത്മഘാതകരെന്ന്(ആത്മഹ്നോ ജനാ:) വിശേഷിപ്പിക്കുന്ന മൂന്നാം മന്ത്രം അങ്ങനെയുള്ളവര്‍അങ്ങനെയുള്ളവർ അന്ധവും ഇരുട്ടുനിറഞ്ഞതുമായ അസൂര്യലോകങ്ങളില്‍അസൂര്യലോകങ്ങളിൽ{{Ref_label|ഖ|ഖ|none}} ചെന്നെത്തുമെന്ന് പറയുന്നു.
 
=== രണ്ടാം ഘട്ടം ===
 
നാലു മന്ത്രങ്ങള്‍മന്ത്രങ്ങൾ(4-7) അടങ്ങുന്നതാണ് ഈ ഘട്ടം. മുന്‍ഘട്ടത്തിലെമുൻഘട്ടത്തിലെ ആദ്യമന്ത്രത്തിലേയ്ക്ക് തിരികെ ചെന്ന് അതിനെ വിശദീകരിച്ച് പുരോഗമിപ്പിക്കുകയാണ് ഇവിടെ ചെയ്യുന്നത്. ഈ നാലു മന്ത്രങ്ങളില്‍മന്ത്രങ്ങളിൽ ആദ്യത്തെ രണ്ടെണ്ണം ഈശ്വരസ്വരൂപം വിവരിക്കാനുള്ള ശ്രമമാണ്. തുടര്‍ന്നുള്ളതുടർന്നുള്ള രണ്ടു മന്ത്രങ്ങള്‍മന്ത്രങ്ങൾ, ഈശ്വരസാക്ഷാത്കാരം കൈവരിച്ചവരുടെ അവസ്ഥ ചിത്രീകരിക്കുന്നു.
 
 
ആത്മതത്ത്വമായ ഈശ്വരന്റെ സ്വഭാവം വര്‍ണ്ണിക്കുന്നവർണ്ണിക്കുന്ന ആദ്യത്തെ രണ്ടു മന്ത്രങ്ങളില്‍മന്ത്രങ്ങളിൽ ഉപയോഗിച്ചിരിക്കുന്നത്, പ്രത്യക്ഷത്തില്‍പ്രത്യക്ഷത്തിൽ അസംബന്ധെമെന്നു തോന്നുന്ന ഒരു തരം മിസ്റ്റിക് ഭാഷയാണ്.<ref name = "thatwa"/> ജഗത്താകെ വ്യാപിച്ചിരിക്കുന്ന ആ സത്യം ഇളകാത്തതെങ്കിലും മനസ്സിനെ വെല്ലുന്ന വേഗമുള്ളതാണ്; നില്‍ക്കുന്നനിൽക്കുന്ന അത് ഓടുന്ന മറ്റുള്ളവയെ കടന്നുപോകുന്നു; ഇളകുന്നെങ്കിലും അതിന് ഇളക്കമില്ല; അത് അകലെയും അടുത്തുമാണ്(തദ് ദൂരേ, തദന്തികേ); അത് എല്ലാറ്റിനും അകത്തും വെളിയിലും ഇരിക്കുന്നു(തദന്തരസ്യ സര്‍വസ്യസർവസ്യ, തദ് സര്‍വസ്യാസ്യസർവസ്യാസ്യ ബാഹ്യത:) എന്നൊക്കെയാണ് വര്‍ണ്ണനവർണ്ണന.
 
"അവനവനില്‍അവനവനിൽ സമസ്തഭൂതങ്ങളേയും, സമസ്തഭൂതങ്ങളിലും അവനവനേയും കാണുന്നവനെ ഒന്നും ഭയപ്പെടുത്തുന്നില്ല" എന്നര്‍ത്ഥമുള്ളഎന്നർത്ഥമുള്ള അടുത്ത മന്ത്രം ചിത്രീകരിക്കുന്നത് ഈശ്വരസാക്ഷാത്കാരം സിദ്ധിച്ചവരെയാണ്. രണ്ടാം ഘട്ടത്തിലെ അവസാന മന്ത്രം താഴെക്കൊടുക്കുന്നതാണ്:-
 
{{Cquote|യസ്മിന്‍യസ്മിൻ സര്‍വ്വാണിസർവ്വാണി ഭൂതാനി<br />ആത്മൈവാത്ഭൂദ്വിജാനത:<br />തത്ര കോ മോഹ: ക: ശോക:<br />ഏകത്വമനുപശ്യത:}}
 
"സമസ്തഭൂതങ്ങളിലും തന്നെത്തന്നെ കണ്ട് ഏകത്വം അറിയുന്നവന്, മോഹമോ ശോകമോ പകരാന്‍പകരാൻ എന്തിനു കഴിയും?" എന്ന ചോദ്യമാണ് ഈ മന്ത്രത്തില്‍മന്ത്രത്തിൽ.
 
=== മൂന്നാം ഘട്ടം ===
 
"കര്‍മ്മലിപ്തമല്ലാത്തകർമ്മലിപ്തമല്ലാത്ത ജീവിതം" എന്ന ഒന്നാം ഘട്ടം മദ്ധ്യമന്ത്രത്തിലെ ആശയവുമായി ബന്ധപ്പെട്ടതാണ് (8 മുതല്‍മുതൽ 14 വരെയുള്ള) ഏഴു മന്ത്രങ്ങള്‍മന്ത്രങ്ങൾ അടങ്ങുന്ന മൂന്നാം ഘട്ടം. ജീവിതത്തിലെ വിരുദ്ധങ്ങളെന്നു തോന്നുന്ന ദ്വന്തങ്ങളുടെ സമന്വയമാണ് ഈ ഘട്ടത്തിലെ മുഖ്യ ആശയം.
 
വിശ്വത്തെ ഒന്നിച്ചു നിര്‍ത്തുന്നത്നിർത്തുന്നത്, എല്ലായിടത്തും സന്നിഹിതവും, ഉജ്ജ്വലവും, അവിഭക്തവും, പാപത്തിന്റെ സ്നായു കലരാത്തതും(അസ്നാവിരം), ബുദ്ധിതികഞ്ഞതും, ഒരേസമയം സമീപസ്ഥവും ദൂരസ്ഥവും ആയ ആത്മതത്ത്വമാണെന്നര്‍ത്ഥമുള്ളആത്മതത്ത്വമാണെന്നർത്ഥമുള്ള ഒരു മന്ത്രത്തോടെയാണ് തുടക്കം. തുടര്‍ന്നുതുടർന്നു വരുന്ന 6 മന്ത്രങ്ങളുടെ ആശയം ഏതാണ്ട് ഇങ്ങനെയാണ്:-
 
* അവിദ്യയെ പിന്തുടരുന്നവര്‍പിന്തുടരുന്നവർ അന്ധതയുടെ ഇരുട്ടില്‍ഇരുട്ടിൽ ചെന്നു പെടുന്നു; വിദ്യയില്‍വിദ്യയിൽ മാത്രം ശ്രദ്ധയൂന്നുന്നവര്‍ശ്രദ്ധയൂന്നുന്നവർ അതിലും വലിയ ഇരുട്ടില്‍ഇരുട്ടിൽ ചെന്നുപെടുന്നു.
 
* വിദ്യയുടേയും അവിദ്യയുടേയും ഫലങ്ങള്‍ഫലങ്ങൾ വ്യത്യസ്തമാണെന്ന് പൂര്‍വഗുരുക്കളില്‍പൂർവഗുരുക്കളിൽ നിന്ന് ഞങ്ങള്‍ഞങ്ങൾ കേട്ടറിഞ്ഞിരിക്കുന്നു.
 
* വിദ്യയേയും അവിദ്യയേയും ഒന്നില്‍ഒന്നിൽ തന്നെയുള്ളതായി തിരിച്ചറിയുന്നവന്‍തിരിച്ചറിയുന്നവൻ, അവിദ്യയിലൂടെ മൃത്യവിനെ തരണം ചെയ്ത് വിദ്യയിലൂടെ അമര്‍ത്ത്യതഅമർത്ത്യത അനുഭവിക്കുന്നു.
* ഇല്ലാതാകലിലെ(അസംഭൂതി) പിന്തുടരുന്നവര്‍പിന്തുടരുന്നവർ അന്ധതയുടെ ഇരുട്ടില്‍ഇരുട്ടിൽ ചെന്നെത്തുന്നു; ഉണ്മയില്‍ഉണ്മയിൽ മാത്രം ശ്രദ്ധയൂന്നുന്നവര്‍ശ്രദ്ധയൂന്നുന്നവർ അതിലും വലിയ ഇരുട്ടില്‍ഇരുട്ടിൽ ചെന്നുപെടുന്നു.
* ഉണ്മയുടേയും ഇലാതാകലിന്റേയും ഫലങ്ങള്‍ഫലങ്ങൾ വ്യത്യസ്തമാണെന്ന് പൂര്‍വഗുരുക്കളില്‍പൂർവഗുരുക്കളിൽ നിന്ന് ഞങ്ങള്‍ഞങ്ങൾ കേട്ടിരിക്കുന്നു.
* ഉണ്മയേയും അലിഞ്ഞുപോകലിനേയും ഒന്നില്‍ഒന്നിൽ തന്നെയുള്ളതായി തിരിച്ചറിയുന്നവര്‍തിരിച്ചറിയുന്നവർ അലിഞ്ഞുപോകലിലൂടെ മൃത്യുവിനെ തരണം ചെയ്ത് ഉണ്മയിലൂടെ അമര്‍ത്ത്യതഅമർത്ത്യത അനുഭവിക്കുന്നു.
 
 
മന്ത്രങ്ങളില്‍മന്ത്രങ്ങളിൽ പരാമര്‍ശിക്കപ്പെടുന്നപരാമർശിക്കപ്പെടുന്ന ദ്വന്തങ്ങള്‍ദ്വന്തങ്ങൾ ഏതിനെയൊക്കെ സൂചിപ്പിക്കുന്നുവെന്ന കാര്യത്തില്‍കാര്യത്തിൽ വ്യാഖ്യാതാക്കള്‍ക്കിടയില്‍വ്യാഖ്യാതാക്കൾക്കിടയിൽ അഭിപ്രായൈക്യമില്ല. ഉദാഹരണത്തിന്, അവിദ്യയെന്നത് അഗ്നിഹോത്രാദി കര്‍മ്മങ്ങളുംകർമ്മങ്ങളും, വിദ്യ ദേവതാജ്ഞാനവുമാണെന്നാണ് [[ശങ്കരാചാര്യര്‍ശങ്കരാചാര്യർ]] അഭിപ്രായപ്പെട്ടിട്ടുള്ളത്. ഈശാവാസ്യത്തിന്റെ ഹൃദയത്തെയെന്നതിന് പകരം സ്വന്തം സിദ്ധാന്തങ്ങളുടെ അളവുകോലുകളെയാണ് ശങ്കരന്‍ശങ്കരൻ ഇവിടെയൊക്കെ പിന്തുടരുന്നതെന്ന് വിമര്‍ശിക്കുന്നവിമർശിക്കുന്ന [[സുകുമാര്‍സുകുമാർ അഴീക്കോട്]], അവിദ്യ ധനലോഭവും, വിദ്യ ആത്മജ്ഞാനം ഉള്‍പ്പെടാത്തഉൾപ്പെടാത്ത അപരവിദ്യയും ആണെന്ന് അഭിപ്രായപ്പെടുന്നു.<ref name = "thatwa"/> അവിദ്യ ബാഹ്യപ്രപഞ്ചത്തില്‍ബാഹ്യപ്രപഞ്ചത്തിൽ ശ്രദ്ധയൂന്നുന്നതും വിദ്യ ആന്തരികലോകത്തെ ശ്രദ്ധിക്കുന്നതുമാണെന്ന് കരുതുന്ന വ്യാഖ്യാതാക്കളും ഉണ്ട്. അങ്ങനെ നോക്കുമ്പോള്‍നോക്കുമ്പോൾ, അവിദ്യയേയും വിദ്യയേയും സമന്വയിപ്പിക്കുകയെന്നാല്‍സമന്വയിപ്പിക്കുകയെന്നാൽ, കര്‍മ്മത്തേയുംകർമ്മത്തേയും ധ്യാനത്തേയും ഒന്നിപ്പിക്കുക എന്നാണര്‍ത്ഥംഎന്നാണർത്ഥം.<ref name = "ekn"/>
 
=== നാലാം ഘട്ടം ===
 
നാലു മന്ത്രങ്ങള്‍മന്ത്രങ്ങൾ അടങ്ങിയ ഈ അന്തിമ ഘട്ടം, ആദ്യഘട്ടം മൂന്നാം ശ്ലോകത്തില്‍ശ്ലോകത്തിൽ പരാമര്‍ശിക്കപ്പെടുന്നപരാമർശിക്കപ്പെടുന്ന അസൂര്യലോകങ്ങളെ മനസ്സില്‍മനസ്സിൽ കണ്ട് എഴുതിയതാണെന്ന് തോന്നും. വെളിച്ചത്തിന്റെ സ്രോതസ്സുകളായ സൂര്യനേയും അഗ്നിയേയും എല്ലാം ലക്ഷ്യമാക്കിയുള്ള ഹൃദയസ്പര്‍ശിയായഹൃദയസ്പർശിയായ പ്രാര്‍ത്ഥനയാണ്പ്രാർത്ഥനയാണ്മന്ത്രങ്ങള്‍മന്ത്രങ്ങൾ. ഇവയില്‍ഇവയിൽ ഏറെ പ്രശസ്തമായ ആദ്യമന്ത്രം ഇങ്ങനെയാണ്:-
 
{{Cquote|ഹിരണ്മയേന പാത്രേണ<br />സത്യസ്യാപിഹിതം മുഖം<br />തത് ത്വം പൂഷന്നപാവൃണു<br />സത്യധര്‍മ്മായസത്യധർമ്മായ ദൃഷ്ടയേ.}}
 
"സത്യത്തിന്റെ മുഖം (നിന്റെ) സ്വര്‍ണ്ണത്തളികസ്വർണ്ണത്തളിക കൊണ്ട് മറഞ്ഞിരിക്കുന്നു; ഓ സൂര്യാ, അത് മാറ്റി നീ ഞങ്ങള്‍ക്ക്ഞങ്ങൾക്ക് സത്യദര്‍ശനംസത്യദർശനം സാദ്ധ്യമാക്കിയാലും" എന്നാണ് ഈ മന്ത്രത്തിലെ പ്രാര്‍ത്ഥനപ്രാർത്ഥന.
 
പ്രകാശം ചൊരിഞ്ഞും ജ്വലിക്കുന്ന തേജസ് അടക്കിയും, നീ തന്നെയായ ഞങ്ങള്‍ക്ക്ഞങ്ങൾക്ക് നിന്നെ കാട്ടിത്തരേണമേ എന്ന്, പോഷിപ്പിക്കുന്നവനും ഏകാന്തപഥികനും സര്‍വജീവശ്രോതസ്സുമായസർവജീവശ്രോതസ്സുമായ സൂര്യനോടുള്ള പ്രാര്‍ത്ഥനയാണ്പ്രാർത്ഥനയാണ് അടുത്ത മന്ത്രം. അതിനടുത്തമന്ത്രത്തില്‍അതിനടുത്തമന്ത്രത്തിൽ എന്റെ ശരീരം ഭസ്മമായിത്തീരുമ്പോള്‍ഭസ്മമായിത്തീരുമ്പോൾ, ജീവന്‍ജീവൻ അമര്‍ത്ത്യതയില്‍അമർത്ത്യതയിൽ ലയിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയുംപ്രാർത്ഥിക്കുകയും, ബ്രഹ്മസ്മൃതിയില്‍ബ്രഹ്മസ്മൃതിയിൽ മുഴുകാന്‍മുഴുകാൻ മനസ്സിനെ ഓര്‍മ്മിപ്പിക്കുകയുംഓർമ്മിപ്പിക്കുകയും ചെയ്യുന്നു. ഉപനിഷത്തിന്റെ സമാപനമന്ത്രം വിനയത്തോടെയുള്ള മറ്റൊരു പ്രാര്‍ത്ഥനയാണ്പ്രാർത്ഥനയാണ്:-
 
{{Cquote|അഗ്നേ നയ സുപഥാ രായേ അസ്മാന്‍അസ്മാൻ<br />വിശ്വാനി ദേവ വയുനാനി വിദ്വാന്‍വിദ്വാൻ<br />യുയോദ്ധ്യസ്മജ്ജുഹുരാണമേനോ<br />ഭൂയിഷ്ഠാം തേ നമ ഉക്തി വിധേമ.}}
 
"അഗ്നേ, ഞങ്ങളെ നേര്‍വഴിയിലൂടെനേർവഴിയിലൂടെ നിത്യാനന്ദത്തിലേക്ക് നയിച്ചാലും. ഞങ്ങളുടെ എല്ലാച്ചെയ്തികളും അറിയുന്ന നീ ഞങ്ങളെ തിന്മയില്‍തിന്മയിൽ നിന്ന് രക്ഷിക്കാനായി ഞങ്ങള്‍ഞങ്ങൾ വീണ്ടും വീണ്ടും നമിക്കുന്നു " എന്നാണ് ഇതിനര്‍ത്ഥംഇതിനർത്ഥം.
 
=== ശാന്തിമന്ത്രം ===
 
ഈശോപനിഷത്തിനൊടുവില്‍ഈശോപനിഷത്തിനൊടുവിൽ പ്രസിദ്ധമായ ഈ ശാന്തിമന്ത്രം ചേര്‍ത്തിട്ടുണ്ട്ചേർത്തിട്ടുണ്ട്:-
 
{{Cquote|ഓം പൂര്‍ണ്ണമദപൂർണ്ണമദ: പൂര്‍ണ്ണമിദംപൂർണ്ണമിദം<br />പൂര്‍ണ്ണാത്പൂർണ്ണാത് പൂര്‍ണ്ണമുദച്യതേപൂർണ്ണമുദച്യതേ<br />പൂര്‍ണ്ണസ്യപൂർണ്ണസ്യ പൂര്‍ണ്ണമാദായപൂർണ്ണമാദായ<br />പൂര്‍ണ്ണമേവാവശിഷ്യതേപൂർണ്ണമേവാവശിഷ്യതേ.<br />ഓം ശാന്തി: ശാന്തി: ശാന്തി:}}
 
"അതും ഇതും പൂര്‍ണ്ണമാണ്പൂർണ്ണമാണ്; പൂര്‍ണ്ണത്തിന്‍ല്‍പൂർണ്ണത്തിൻൽ നിന്ന് പൂര്‍ണ്ണംപൂർണ്ണം ഉണ്ടാകുന്നു; പൂര്‍ണ്ണത്തില്‍പൂർണ്ണത്തിൽ നിന്ന് പൂര്‍ണ്ണംപൂർണ്ണം എടുത്തുമാറ്റിയാലും പൂര്‍ണ്ണംപൂർണ്ണം തന്നെ അവശേഷിക്കുന്നു" എന്നാണ് ഒട്ടേറെ വ്യംഗ്യാര്‍ത്ഥങ്ങള്‍വ്യംഗ്യാർത്ഥങ്ങൾ കണ്ടെത്താവുന്ന ഈ മന്ത്രത്തിന്റെ വാച്യാര്‍ത്ഥംവാച്യാർത്ഥം.
 
== വിലയിരുത്തൽ ==
== വിലയിരുത്തല്‍ ==
[[ചിത്രം:AdiShankara1.jpg|thumb|100px|left|മൈസൂറില്‍മൈസൂറിൽ ഒരു ക്ഷേത്രത്തിലെ ആദിശങ്കരപ്രതിമ - തന്റെ ജഗന്മായാ വാദത്തിനു ചേരും വിധം ശങ്കരന്‍ശങ്കരൻ ഈശാപനിഷത്ത് വ്യാഖ്യാനിച്ചു]]
 
[[ചിത്രം:Sri aurobindo.jpg|thumb|100px|right|ശങ്കരന്‍ശങ്കരൻ ഈശാവാസ്യം വ്യാഖ്യാനിക്കാന്‍വ്യാഖ്യാനിക്കാൻ തുനിഞ്ഞപ്പോള്‍തുനിഞ്ഞപ്പോൾ ഈശ്വരന്‍ഈശ്വരൻ ചിരിച്ചെന്ന് പറഞ്ഞ അരോബിന്ദോ]]
 
ഈശാവാസ്യോപനിഷത്ത് ഒരു പുറം വായിച്ചപ്പോള്‍വായിച്ചപ്പോൾ തന്റെ ജീവിതമാകെ മാറിപ്പോയെന്ന് ബ്രഹ്മോസമാജ സ്ഥാപകനായ രാജാ റാം മോഹന്‍മോഹൻ റായ് പ്രസ്ഥാവിച്ചിട്ടുണ്ട്. ഭാരതീയരും പാശ്ചാത്യരുമായ ഒട്ടേറെ വ്യാഖ്യാതാക്കള്‍വ്യാഖ്യാതാക്കൾ, ഇത്രയേറെ പ്രശംസിക്കപ്പെട്ട ഈ രചനയുടെ വ്യാഖ്യാനത്തിന് തുനിഞ്ഞിട്ടുണ്ട്. ഒറ്റനോട്ടത്തില്‍ഒറ്റനോട്ടത്തിൽ അമ്പരപ്പിക്കുന്ന പ്രസ്താവനകള്‍പ്രസ്താവനകൾ നിറഞ്ഞ ഇതിന്റെ വ്യാഖ്യാനം [[ശങ്കരാചാര്യര്‍ശങ്കരാചാര്യർ|ശങ്കരാചാര്യരെപ്പോലും]] വിഷമിപ്പിച്ചു. തന്റെ ജഗന്മായാവാദവുമായി കണിശമായി ഒത്തുപോകുന്ന അര്‍ത്ഥംഅർത്ഥം ഉപനിഷത്തില്‍ഉപനിഷത്തിൽ കണ്ടെത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഈശാവാസ്യോപനിഷത്ത് വ്യാഖ്യാനിക്കാന്‍വ്യാഖ്യാനിക്കാൻ ശങ്കരന്‍ശങ്കരൻ തുനിഞ്ഞപ്പോള്‍തുനിഞ്ഞപ്പോൾ ഈശ്വരന്‍ഈശ്വരൻ ചിരിച്ചുപോയെന്നുപോലും അരോബിന്ദോ പരിഹസിക്കുന്നു<ref name = "thatwa"/> എന്നാല്‍എന്നാൽ ജീവിതത്തിലെ മൗലികവൈരുദ്ധ്യങ്ങളുടെ താദാത്മ്യവും ക്രമപ്പെടുത്തലുമാണ് ഈശോപനിഷത്തിന്റെ കാതലായ ആശയമെന്ന് സാധാരണ വായനക്കാരനു പോലും മനസ്സിലാക്കാം. "വിട്ടുവീഴ്ചയില്ലാത്ത പൊരുത്തക്കേടുകളുടെ വിട്ടുവീഴ്ചയില്ലാത്ത സമന്വയം" {{Ref_label|ഗ|ഗ|none}}ആണ് അതിന്റെ കേന്ദ്ര ആശയമായി അരോബിന്ദോ കണ്ടത്. വാക്കുകളുടെ മിതത്ത്വത്തിനും, ചുരുങ്ങിയ വാക്കുകളില്‍വാക്കുകളിൽ അവതരിപ്പിച്ചിരിക്കുന്ന ആശയങ്ങളുടെ ഗാംഭീര്യത്തിനും ഇത് പേരുകേട്ടിരിക്കുന്നു. "എല്ലാ ഉപനിഷത്തുകളും, മറ്റെല്ലാ പവിത്രരചനകളും ഒരുനാള്‍ഒരുനാൾ ഭസ്മമായിത്തീര്‍ന്നാലുംഭസ്മമായിത്തീർന്നാലും, ഈശോപനിഷത്തിലെ ആദ്യമന്ത്രം ഹിന്ദുക്കളുടെ സ്മരണയില്‍സ്മരണയിൽ അവശേഷിക്കുന്നെങ്കില്‍‍അവശേഷിക്കുന്നെങ്കിൽ‍, ഹിന്ദുമതം എക്കാലവും നിലനില്‍ക്കുംനിലനിൽക്കും" എന്ന് [[മഹാത്മാഗാന്ധി]] അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name = "ekn"/>
 
== കുറിപ്പുകൾ ==
== കുറിപ്പുകള്‍ ==
ക. {{Note_label|ക|ക|none}} തന്റെ ജീവിതസന്ദേശം മൂന്നുവാക്കുകളില്‍മൂന്നുവാക്കുകളിൽ സംഗ്രഹിക്കാന്‍സംഗ്രഹിക്കാൻ വെല്ലുവിളിച്ച ഒരു പാശ്ചാത്യപത്രകാരന് [[മഹാത്മാഗാന്ധി]] കൊടുത്ത സന്ദേശം, "തേന ത്യക്തേന ഭുഞ്ജീഥാ:" എന്നാണെന്ന് പറയപ്പെടുന്നു.<ref name = "ekn"/>
 
 
ഖ. {{Note_label|ഖ|ഖ|none}} ഇവിടേയും ശങ്കരാചാര്യര്‍ശങ്കരാചാര്യർ സ്വീകരിച്ചിരിക്കുന്ന പാഠം വ്യത്യസ്തമാണ്. "അസൂര്യലോകങ്ങള്‍അസൂര്യലോകങ്ങൾ"(സൂര്യനില്ലാത്ത ലോകങ്ങള്‍ലോകങ്ങൾ) എന്നതിന് പകരം അദ്ദേഹം "ആസുരലോകങ്ങള്‍ആസുരലോകങ്ങൾ"‍(അസുരലോകങ്ങള്‍അസുരലോകങ്ങൾ) എന്ന പാഠമാണ് സ്വീകരിച്ചിരിക്കുന്നത്. അരോബിന്ദോ ഇവിടേയും ശങ്കരനോട് വിയോജിക്കുന്നു. അവസാനത്തെ നാലു മന്ത്രങ്ങളില്‍മന്ത്രങ്ങളിൽ സൂര്യനോടു നടത്തുന്ന അര്‍ത്ഥനഅർത്ഥന തന്നെ ഈ മന്ത്രത്തിലെ അസൂര്യലോകങ്ങളെ മനസ്സില്‍മനസ്സിൽ വച്ചാണെന്ന് അരോബിന്ദോ ചൂണ്ടിക്കാണിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍അഭിപ്രായത്തിൽ, "ഉപനിഷത്തിന്റെ ചിന്താഘടനയില്‍ചിന്താഘടനയിൽ, മൂന്നാം മന്ത്രം, അവസാനത്തെ നാലുമന്ത്രങ്ങളിലെ ആശയത്തിന്റെ മുഖവുരയാണ്." <ref>അരോബിന്ദോ, ഉപനിഷത്തുകള്‍ഉപനിഷത്തുകൾ, ഈശോപനിഷത്ത്, മൂന്നാം മന്ത്രത്തിന്റെ അടിക്കുറിപ്പ്</ref>
 
ഗ. {{Note_label|ഗ|ഗ|none}} "Uncompromising reconciliation of uncompromising extremes."
വരി 117:
<references/>
 
[[വർഗ്ഗം:ഉപനിഷത്തുകൾ]]
[[വര്‍ഗ്ഗം:ഉപനിഷത്തുകള്‍]]
 
[[ckb:ئیشا ئوپانیشاد]]
"https://ml.wikipedia.org/wiki/ഈശാവാസ്യോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്