നേത്രരോഗവിദഗ്ദ്ധനായിരുന്ന കാനം പടിഞ്ഞാറ്റുപകുതിയിലെ ഫീലിപ്പോസ് ആശാന്റെ കൊച്ചു മകനായിരുന്നു പില്‍ക്കാലത്തുപിൽക്കാലത്തു " കാനം ഈ.ജെ" എന്നറിയയപ്പെട്ട ,ജനപ്രിയ നോവലിസ്റ്റ്, ഇലവുങ്കല്‍ഇലവുങ്കൽ ജോസഫ് ഫിലിപ്പ്.
കങ്ങഴ ഹൈസ്കൂളില്‍ഹൈസ്കൂളിൽ നിന്നും മലയാളം ഹയ്യര്‍ഹയ്യർ പാസ്സായ ഫിലിപ്പ് പട്ടാളത്തില്‍പട്ടാളത്തിൽ ചെര്‍ന്നുചെർന്നു. തിരിച്ചു വരുമ്പോള്‍വരുമ്പോൾ ബി-ക്ളാസ്സ് മെഡിക്കല്‍മെഡിക്കൽ പ്രാക്റ്റീഷണറാകാന്‍പ്രാക്റ്റീഷണറാകാൻ യോഗ്യത നേടിയിരുന്നുവെങ്കിലും സാഹിത്യ വാസന ഉണ്ടായിരുന്നതിനാല്‍ഉണ്ടായിരുന്നതിനാൽ, ഈ .ജെ, കാനം സി.എം.എസ്സ് മിഡില്‍സ്കൂളില്‍മിഡിൽസ്കൂളിൽ അദ്ധ്യാപകനായി ചേര്‍ന്നുചേർന്നു.പിന്നീട് മുണ്ടക്കയം,കുമ്പളാംപൊയ്‌ക, കോട്ടയം എന്നിവിടങ്ങളിലെ സി.എം എസ്സ്. സ്കൂളുകളില്‍സ്കൂളുകളിൽ ജോലി നോക്കി.
"ബാഷ്പോദകം" എന്ന കവിതാസമാഹാരം ആയിരുന്നു ആദ്യ കൃതി. അതിലെ "കുടിയിരക്ക്" എന്ന കവിത കഥാപ്രസംഗം ആയും ടാബ്ളോ ആയും സ്കൂള്‍സ്കൂൾ വാര്‍ഷികങ്ങളില്‍വാർഷികങ്ങളിൽ പേരെടുത്തു. "ജീവിതം ആരംഭിക്കുന്നു" ആയിരുന്നു ആദ്യ നോവല്‍നോവൽ. മനോരമ വാരികയില്‍വാരികയിൽ വന്ന "ഈ അരയേക്കര്‍അരയേക്കർ നിന്റേതാണ്"," പമ്പാനദി പാഞ്ഞൊഴുകുന്നു" എന്നീ നീണ്ടകഥകളിലൂടെ പ്രസിദ്ധനായി. തുടര്‍ന്നുതുടർന്നു മനോരമയില്‍മനോരമയിൽ ചേര്‍ന്നുചേർന്നു.1967 ല് സ്വന്തമായി "മനോരാജ്യം" എന്ന വാരിക തുടങ്ങി. കാട്ടുമങ്ക, ഹൈറേഞ്ച് തുടങ്ങിയവ ഏറെ വായനക്കാരെ നേടി. അറുപതുകളിലെ കൌമരപ്രായക്കരായ മലയാളികളില്‍മലയാളികളിൽ വായനാശീലം വളര്‍ത്തിയത്‌വളർത്തിയത്. ഈ.ജെയും മോഹന്‍മോഹൻ. ഡി .കങ്ങഴയും ( ഡിറ്റക്റ്റീവ് നോവല്‍നോവൽ) മുട്ടത്തു വര്‍ക്കിയുമായിരുന്നുവർക്കിയുമായിരുന്നു.വായനക്കാരെ അകര്‍ഷിക്കാനുള്ളഅകർഷിക്കാനുള്ള മസാല ചേര്‍ത്തുചേർത്തു ആദ്യമായി" നീണ്ടകഥകള്‍നീണ്ടകഥകൾ" സൃഷ്ടിച്ചത് ഈജെയാണ്. പക്ഷേ "പൈങ്കിളി" എന്ന പേരു വീണതു" പാടാത്ത പൈങ്കിളി"യുടെ കര്‍ത്താവ്‌കർത്താവ് മുട്ടത്തു വര്‍ക്കിയ്ക്കാണ്‌വർക്കിയ്ക്കാണ്.
തിരുവല്ലയിലെ അമ്മാളുകുട്ടി കൊലക്കേസ്സ് ആധാരമാക്കി എഴുതിയ " ഭാര്യ" ഏറെ പോപ്പുലറായി. ഉദയാ ഈ നോവലിനെ അടിസ്ഥാനമാകി നിര്‍മ്മിച്ചനിർമ്മിച്ച അതേ പേരിലുള്ള ചലച്ചിത്രം വളറെ പ്രസിദ്ധം . സത്യനും രാഗിണിയും ആയിരുന്നു താരങ്ങള്‍താരങ്ങൾ.വയലാര്‍വയലാർ ഈ ചിത്രത്തിനു വേണ്ടി എഴുതിയ " പെരിയാറേ", "ഓമനക്കൈയ്യിലൊരൊലിവില കൊമ്പുമായ് " എന്നിവ ഇന്നും പോപ്പുലറാണ് .7നാടകങ്ങളും 2 കവിതാസമാഹാരങ്ങളും നൂറില്‍പ്പരംനൂറിൽപ്പരം നോവലുകളും കാനത്തിന്റേതായിട്ടുണ്ട്. ൨൩ എണ്ണം ചലച്ചിത്രങ്ങളാക്കപ്പെട്ടു. എല്ലാത്തിനും തിരക്കഥ എഴുതി. 5ചിത്രങ്ങള്‍ക്കു5ചിത്രങ്ങൾക്കു ഗാനമെഴുതി.ഹര്‍ഷഹർഷ ബാഷ്പത്തിലെ "തിരയും തീരവും ചുംബിച്ചുറങ്ങി" തുടങ്ങിയ ചലച്ചിത്ര ഗാനങ്ങള്‍ഗാനങ്ങൾ പ്രസിദ്ധം. അദ്ധ്യാപികയായിരുന്ന ശോശാമ്മയയിരുന്നു ഭാര്യ .സോഫി,സാലി ,സാജന്‍സാജൻ, സൂസി,സേബ എന്നിവര്‍എന്നിവർ മക്കള്‍മക്കൾ.1982 ജൂണ്‍ജൂൺ 13 ന്ൻ` അന്തരിച്ചു.