[[മാര്‍ത്തോമ്മാമാർത്തോമ്മാ സഭ|മലങ്കര മാര്‍ത്തോമമാർത്തോമ സുറിയാനി സഭയുടെ]] പരമാധ്യക്ഷനാണ് ജോസഫ് മാര്‍ത്തോമമാർത്തോമ മെത്രാപോലീത്ത. [[ഫിലിപ്പോസ് മാര്‍മാർ ക്രിസോസ്റ്റം]] ശാരീരിക ബുദ്ധിമുട്ടുകള്‍ബുദ്ധിമുട്ടുകൾ മൂലം സഭാ പരമാധ്യക്ഷ സ്ഥാനം വെടിഞ്ഞപ്പോള്‍വെടിഞ്ഞപ്പോൾ സഫ്രഗന്‍സഫ്രഗൻ മെത്രാപ്പോലിത്താ ആയിരുന്ന ജോസഫ് മാര്‍മാർ ഐറെനിയോസിനെ, ജോസഫ് മാര്‍ത്തോമമാർത്തോമ എന്ന അഭിനാമത്തില്‍അഭിനാമത്തിൽ മാര്‍ത്തോമ്മാമാർത്തോമ്മാ XXI നായി വാഴിച്ചു.
മലങ്കരയുടെ നവീകരണ പിതാവ് എന്നറിയപെടുന്ന അബ്രഹാം മല്‍പാന്‍റെമൽപാൻറെ കുടുംബമായ പാലക്കുന്നത്തു തറവാട്ടില്‍തറവാട്ടിൽ 1931 ജൂണ്‍ജൂൺ 27 നു പി. ടി. ലൂക്കൊസിന്‍റെയുംലൂക്കൊസിൻറെയും മറിയാമ്മയുടെയും മകനായി പി. ടി. ജോസഫ് ജനിച്ചു. ആലുവ യൂണിയന്‍യൂണിയൻ ക്രിസ്ത്യന്‍ക്രിസ്ത്യൻ കോളേജിലെ പഠനത്തിനു ശേഷം അദ്ദേഹം 1954 ല്ൽ ബാംഗ്ലൂര്‍ബാംഗ്ലൂർ യുനയ്റ്റെഡ് തിയോളങി കോളേജില്‍കോളേജിൽ ബി.ഡി പഠനത്തിനു ചേര്‍ന്നുചേർന്നു. 1957 ഒക്ടോബര്‍ഒക്ടോബർ 18 നു കശീശ പട്ടം ലഭിച്ചു. മാര്‍ത്തോമാമാർത്തോമാ സഭാ പ്രതിനിധി മണ്ഡലത്തിന്‍റെമണ്ഡലത്തിൻറെ തീരുമാനപ്രകാരം 1975 ജനുവരി 11 നു റമ്പാനായും ഫെബ്രുവരി 8 നു ജോസഫ് മാര്‍മാർ ഐറെനിയോസ് എന്ന അഭിനാമത്തില്‍അഭിനാമത്തിൽ എപിസ്കോപ്പയായും അഭിഷിക്തനായി. 1999 മാര്‍ച്ച്‌മാർച്ച് 15 നു ഫിലിപോസ് മാര്‍മാർ ക്രിസോസ്റോം മാര്‍ത്തോമമാർത്തോമ മെത്രാപോലീത്തയായി ഉയര്‍ത്തപെട്ടപ്പോള്‍ഉയർത്തപെട്ടപ്പോൾ മാര്‍ത്തോമമാർത്തോമ മെത്രാപോലീത്തക്കടുത്ത സിംഹാസനമായ സഫ്രഗന്‍സഫ്രഗൻ മെത്രാപോലീത്തയായി മാര്‍മാർ ഐറെനിയോസ് ഉയര്‍ത്തപെട്ടുഉയർത്തപെട്ടു. ഫിലിപോസ് മാര്‍മാർ ക്രിസോസ്റോം ശാരീരിക ബുദ്ധിമുട്ടുകള്‍ബുദ്ധിമുട്ടുകൾ മൂലം സ്ഥാനമൊഴിഞ്ഞപ്പോള്‍സ്ഥാനമൊഴിഞ്ഞപ്പോൾ മലങ്കര സിംഹാസനത്തിന്‍റെസിംഹാസനത്തിൻറെ അടുത്ത മെത്രാപോലീത്തയായി ജോസഫ് മാര്‍ത്തോമമാർത്തോമ എന്ന പുതിയ പേരില്‍പേരിൽ മാര്‍മാർ ഐറെനിയോസ് ഉയര്‍ത്തപെട്ടുഉയർത്തപെട്ടു. 1653 ല്ൽ അഭിഷിക്തനായ മാര്‍ത്തോമമാർത്തോമ ഒന്നാമന്‍റെഒന്നാമൻറെ പിന്തുടര്‍ച്ചയായപിന്തുടർച്ചയായ മാര്‍ത്തോമമാർത്തോമ ഇരുപത്തോന്നാമാനാണ് മോസ്റ്റ്. റവ. ഡോ. ജോസഫ് മാര്‍ത്തോമമാർത്തോമ മെത്രാപോലീത്ത.