"ഐതിഹ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം അക്ഷരപിശകു നീക്കുന്നു.
(ചെ.) പുതിയ ചിൽ, നൾ എഡിറ്റ് ...
വരി 1:
ഒരു ജനതയ്ക്കിടയിലോ ഒരു പ്രദേശത്തോ ചെവിക്കുചെവിപറഞ്ഞറിയിച്ച് കേട്ടുഗ്രഹിച്ച് പ്രചരിച്ചു വരുന്ന കഥയാണ് '''ഐതിഹ്യം'''. "എന്നിങ്ങനെ" എന്നര്‍ഥംഎന്നർഥം വരുന്ന "ഇതി" എന്ന പദവും "പോല്‍പോൽ" എന്നര്‍ഥമുള്ളഎന്നർഥമുള്ള "ഹ" എന്ന ശബ്ദവും തമ്മില്‍ചേരുമ്പോള്‍തമ്മിൽചേരുമ്പോൾ കിട്ടുന്ന "ഇതിഹ" എന്ന വാക്കില്‍നിന്നാണ്വാക്കിൽനിന്നാണ് ഐതീഹ്യശബ്ദത്തിന്റെ നിഷ്പാദനം. 'പാരമ്പര്യോപദേശം' എന്ന് ''അമരകോശത്തില്‍അമരകോശത്തിൽ'' ഇതിന് അര്‍ത്ഥംഅർത്ഥം പറഞ്ഞുകാണുന്നു. കേട്ടുകേഴ്വി അടിസ്ഥാനമാക്കി കഥ പറയുമ്പോള്‍പറയുമ്പോൾ''അങ്ങനെയാണത്രേ'' എന്നു ചേര്‍ക്കാറുള്ളതിനെയാണ്ചേർക്കാറുള്ളതിനെയാണ് പദനിഷ്പത്തി സൂചിപ്പിക്കുന്നത്.
 
'പ്രവാദമാത്രശരണമായ വാക്യം ഐതിഹ്യം' എന്ന് നാരായണഭട്ടന്‍നാരായണഭട്ടൻ(1600) ''മനമേയോദയ''ത്തില്‍പ്രസ്താവിച്ചിട്ടുണ്ട്ത്തിൽപ്രസ്താവിച്ചിട്ടുണ്ട്. ''പോരുന്ന ലോകരു പരമ്പരയാ പറഞ്ഞുപോരുന്ന വാക്കുകളെ''ന്ന നിലയ്ക്ക് അതിശയോക്തികളും അര്‍ധസത്യങ്ങളുംഅർധസത്യങ്ങളും അതില്‍ഏറിയിരിക്കുംഅതിൽഏറിയിരിക്കും; ചാരത്തില്‍കനല്‍പോലെചാരത്തിൽകനൽപോലെ കാതലായ ഒരു സത്യം അന്തര്‍ഭവിച്ചിരിക്കുകയുംഅന്തർഭവിച്ചിരിക്കുകയും ചെയ്യും. അമാനുഷിക വ്യക്തികള്‍വ്യക്തികൾ, സ്ഥലകാലങ്ങള്‍സ്ഥലകാലങ്ങൾ, സംഭവങ്ങള്‍എന്നിവയെപ്പറ്റിയെല്ലാംസംഭവങ്ങൾഎന്നിവയെപ്പറ്റിയെല്ലാം ഐതിഹ്യമുണ്ട്. പുരാതന വിശ്വാസങ്ങള്‍വിശ്വാസങ്ങൾ, സംസ്കാരങ്ങള്‍സംസ്കാരങ്ങൾ, ആചാരമര്യാദകള്‍ആചാരമര്യാദകൾ, സാമൂഹികസ്ഥിതിഗതികള്‍എന്നിവസാമൂഹികസ്ഥിതിഗതികൾഎന്നിവ ഐതിഹ്യങ്ങളില്‍കടന്നുകൂടുന്നുഐതിഹ്യങ്ങളിൽകടന്നുകൂടുന്നു. പുരാണങ്ങള്‍ക്കുംപുരാണങ്ങൾക്കും ഇതിഹാസങ്ങള്‍ക്കുംഇതിഹാസങ്ങൾക്കും മൂലകാരണമായി നിന്നിട്ടുള്ളതും ഐതിഹ്യമാണ്.
 
''ധര്‍മാര്‍ഥകാമമോക്ഷാണാധർമാർഥകാമമോക്ഷാണാ-<br />മുപദേശസമന്വിതം<br />പൂര്‍വവൃത്തംപൂർവവൃത്തം കഥായുക്ത്-<br />മിതിഹാസം പ്രചക്ഷതേ''.
 
എന്ന ലക്ഷണവിധേയമായ ഇതിഹാസം ഐതിഹ്യത്തിനു കടപ്പെട്ടിരിക്കുന്നു. ദിവ്യന്മാര്‍ദിവ്യന്മാർ, രക്തസാക്ഷികള്‍തുടങ്ങിയവരുടെരക്തസാക്ഷികൾതുടങ്ങിയവരുടെ ജീവചരിത്രങ്ങള്‍ജീവചരിത്രങ്ങൾ, അവരെ സംബന്ധിച്ച വികാരജനകങ്ങളായ കഥകള്‍എന്നിവകഥകൾഎന്നിവ ആദ്യകാലങ്ങളില്‍ഐതിഹ്യത്തെആദ്യകാലങ്ങളിൽഐതിഹ്യത്തെ ജനിപ്പിച്ചിരുന്നു. മധ്യകാലയൂറോപ്പില്‍ഇത്തരംമധ്യകാലയൂറോപ്പിൽഇത്തരം കഥകളുടെ ഒരു സമഹാരം ''(Leganda Sanotoruma Historica Lombardica)'' പ്രചരിച്ചിരുന്നു. അതുപോലെ ജനോവ ആര്‍ച്ചുആർച്ചു ബിഷപ്പായിരുന്ന ജാകൊപോ ദെ വരാസ്സായുടെ (1230-98) സുവര്‍ണൈതിഹസുവർണൈതിഹ ''(The Golden Legend)'' ത്തിന്റെ കാര്യവും പ്രസ്താവ്യമാണ്. മധ്യകാലം വരെ ഐതിഹ്യങ്ങളെ വിമര്‍ശനാതീതമായിവിമർശനാതീതമായി മാനിച്ചിരുന്നു. അതിശയോക്തികളില്‍കോര്‍ക്കപ്പെട്ടഅതിശയോക്തികളിൽകോർക്കപ്പെട്ട കെട്ടുകഥകളെന്ന നിലയില്‍കാലക്രമത്തില്‍ആനിലയിൽകാലക്രമത്തിൽആ സ്ഥാനം ഇടിഞ്ഞു തുടങ്ങുകയും വാസ്തവ ചരിത്രത്തില്‍നിന്ന്ചരിത്രത്തിൽനിന്ന് അതു വേര്‍തിരിക്കപ്പെടുകയുംവേർതിരിക്കപ്പെടുകയും ചെയ്തു. തലമുറകളായി പ്രചരിച്ചു പോരുന്ന കേവലകഥകളെന്ന പരിഗണന മാത്രമാണ് ഇന്ന് ഐതിഹ്യത്തിനുള്ളത്.
 
== ഇതിഹാസവും ഐതിഹ്യവും. ==
 
ഐതിഹ്യം കേട്ടുകേള്‍വികേട്ടുകേൾവി ആസ്പദമാക്കിയുള്ള കഥകള്‍കഥകൾ മാത്രം അടങ്ങുന്നതല്ല. ഇതിഹാസ (ഇതി = ഇപ്രകാരം, ഹ = പോല്‍പോൽ, അസ = ആയിരുന്നു) ത്തിന് പദനിഷ്പത്തികൊണ്ടും സ്വഭാവം കൊണ്ടും ഐതിഹ്യത്തോടു സാദൃശ്യം ഉണ്ട്. ഭാരതീയേതിഹാസങ്ങളായ രമായണവും മഹാഭാരതവും പ്രധാനകഥകള്‍കൂടാതെപ്രധാനകഥകൾകൂടാതെ ഐതിഹ്യ സ്വഭാവമുള്ള പല ഉപാഖ്യാനങ്ങളും അടങ്ങിയവ കൂടിയാണ്. അവയില്‍അവയിൽ ‍ചിലവയെ ''ലോകഗാഥ'' എന്ന് വിശേഷിപ്പിച്ചു കാണുന്നു. ''പുരാ അപി നവം'' (പഴയതെങ്കിലും നൂതനം) എന്ന പുരാണ പദനിഷ്പ്പത്തി പ്രകാരം ആര്‍ക്കുംആർക്കും എന്നും എവിടെയും സംഭവിക്കാവുന്ന കാര്യങ്ങളാണ് പുരാണങ്ങളുടെ പ്രതിപാദ്യം. വേദങ്ങളിലെ അര്‍ത്ഥവാദകഥകള്‍ക്കുംഅർത്ഥവാദകഥകൾക്കും ഐതിഹ്യങ്ങളുടെ സ്വഭാവമുണ്ട്. കെട്ടുകഥ, നാടോടിക്കഥ എന്നീ പദങ്ങളെ ഐതിഹ്യ പര്യായങ്ങളായി കരുതാം. നാടോടി ഗാനങ്ങളുടെ രൂപത്തില്‍പ്രചരിക്കുന്നരൂപത്തിൽപ്രചരിക്കുന്ന കഥകളും ഐതിഹ്യത്തില്‍പ്പെടുംഐതിഹ്യത്തിൽപ്പെടും. ഇംഗ്ലീഷില്‍മിഥ്ഇംഗ്ലീഷിൽമിഥ് (myth), ലെജന്‍ഡ്ലെജൻഡ് (legend) എന്നീ പദങ്ങള്‍കൊണ്ടുപദങ്ങൾകൊണ്ടു വിവക്ഷിക്കുന്നതും ഐതിഹ്യങ്ങളെയാണ്.
 
== അബോധപ്രേരണകളുടെ സൃഷ്ടി. ==
 
ഒരു ജനതയുടെ ആചാരം, അനുഷ്ഠാനം, വിശ്വാസം, അഭിലാഷം, സ്വപ്നം, ഭയം തുടങ്ങിയവയ്ക്ക് ഐതിഹ്യങ്ങള് മൂര്‍ത്തരൂപംമൂർത്തരൂപം നല്‍കുന്നുനൽകുന്നു; ജനസാമാന്യത്തിന്റെ സംസ്കാരസാഭല്ല്യം ഐതിഹ്യത്തില്‍ഐതിഹ്യത്തിൽ പ്രതിഫലിക്കും; മാത്രമല്ല അത് രൂപപ്പെടുത്താനും അതിനു രൂപപരിണാമം വരുത്താനും ഐതിഹ്യങ്ങള്‍ക്കുഐതിഹ്യങ്ങൾക്കു കഴിയും. ജനസാമാന്യത്തിനിടയിലുള്ള അന്ധവിശ്വാസങ്ങളും ഐതിഹ്യങ്ങളിലൂടെ പ്രചരിക്കാറുണ്ട്. ശാസ്ത്രത്തിന്റെ വളര്‍ച്ചയോടെവളർച്ചയോടെ അവ നിലച്ചുപോകും എന്നു ചിലര്‍ചിലർ കരുതുന്നു. ഐതിഹ്യങ്ങള്‍ക്ക്ഐതിഹ്യങ്ങൾക്ക് പ്രാകൃത സമുദായങ്ങള്‍ക്കിടയില്‍സമുദായങ്ങൾക്കിടയിൽ ചില പ്രയോജനം നിര്‍വഹിക്കാനുണ്ടായിരുന്നെന്നുംനിർവഹിക്കാനുണ്ടായിരുന്നെന്നും അവ നിറവേറ്റിക്കഴിഞ്ഞതിനാല്‍നിറവേറ്റിക്കഴിഞ്ഞതിനാൽ ഇനി നിലനില്പുണ്ടാകയില്ല എന്നും വേറെ ചിലര്‍ക്കഭിപ്രായമുണ്ട്ചിലർക്കഭിപ്രായമുണ്ട്. ''സാമൂഹികമായ അബോധമനസ്സ്'' (Collective Unconscious) എന്ന സങ്കല്പത്തില്‍സങ്കല്പത്തിൽ എത്തിച്ചേരുവാന്‍എത്തിച്ചേരുവാൻ സ്വിസ്സ് മനശ്ശാസ്ത്രജ്ഞനായ കാള്‍ഗുസ്താവ്കാൾഗുസ്താവ് യുങ്ങിനെ (1875-1961) സഹായിച്ചിരിക്കാവുന്ന ഒരു പ്രധാനഘടകമാണ് ഐതിഹ്യം. സമൂഹം വ്യക്തിയുടെ മേല്‍മേൽ അടിച്ചേല്പിക്കുന്ന അബോധപ്രേരണകളുടെ ആകെ തുകയാണ് മനസ്സാക്ഷി എന്നൊരു പക്ഷമുണ്ട്. ഇതു ശരിയാണെങ്കില്‍ശരിയാണെങ്കിൽ മനസ്സാക്ഷിയുടെ രൂപവത്കരണത്തിലും ഐതിഹ്യങ്ങള്‍ക്ക്ഐതിഹ്യങ്ങൾക്ക് പങ്കുണ്ടെന്നു സമ്മതിക്കേണ്ടി വരും.
 
ഐതിഹ്യത്തിന് സത്യമായ ഒരടിസ്ഥാനം വേണമെന്നില്ല; എന്നാല്‍എന്നാൽ പല ഐതിഹ്യങ്ങളിലും സത്യത്തിന്റെ ചെറിയൊരംശം കണ്ടേക്കും. അതു പെരുപ്പിച്ചും രൂപഭേദം വരുത്തിയും മനോരഞ്ചകമാക്കിയുമാണ് ഐതിഹ്യം അവതരിപ്പിക്കുന്നത്, ''തെറ്റായി സ്മരിക്കപ്പെട്ട ചരിത്രം'' എന്ന് ചിലര് ഐതിഹ്യത്തിനു നിര്‍വചനംനിർവചനം നല്‍കുന്നുനൽകുന്നു. ചരിത്രസത്യത്തിലേക്കുള്ള ചൂണ്ടുപലകയായിത്തീരാറുണ്ട് ചില ഐതിഹ്യങ്ങള്‍ഐതിഹ്യങ്ങൾ.
 
== അടിസ്ഥാനവികാരങ്ങളുടെ പങ്ക് ==
 
ചരിത്രപുരുഷന്മാര്‍ചരിത്രപുരുഷന്മാർ, ദേശീയ നേതാക്കന്മാര്‍നേതാക്കന്മാർ, ദേവാലയങ്ങള്‍ദേവാലയങ്ങൾ, പക്ഷിമൃഗാതികള്‍പക്ഷിമൃഗാതികൾ, വൃക്ഷലതാദികള്‍വൃക്ഷലതാദികൾ, ഭൂമി, സൂര്യന്‍സൂര്യൻ, ചന്ദ്രന്‍ചന്ദ്രൻ, നക്ഷത്രങ്ങള്‍നക്ഷത്രങ്ങൾ, പ്രപഞ്ചസൃഷ്ടി, ജനനം, മരണം, ആചാരാനുഷ്ടാനങ്ങള്‍ആചാരാനുഷ്ടാനങ്ങൾ എന്നു തുടങ്ങി മനുഷ്യന്റെ ജ്ഞാനത്തിനും ചിന്തയ്ക്കും വിഷയമായിട്ടുള്ള എന്തിനെക്കുറിച്ചും ഐതിഹ്യങ്ങള്‍ഐതിഹ്യങ്ങൾ നിലവിലുണ്ട്. മതം, കല, ദര്‍ശനംദർശനം എന്നിവയുടെ ഉദ്ഭവംപോലും ഐതിഹ്യത്തില്‍ഐതിഹ്യത്തിൽ തേടുന്നവരെ കാണാം. അദ്ഭുതഭയശോകാതി വിഭിന്ന വികാരങ്ങള്‍വികാരങ്ങൾ മനുഷ്യനില്‍മനുഷ്യനിൽ ഉണര്‍ത്തിപ്പോന്നിട്ടുള്ളഉണർത്തിപ്പോന്നിട്ടുള്ള കാലത്തെയും അതില്‍അതിൽ പുരുഷത്വം ആരോപിച്ച കാലനേയും സംബന്ധിക്കുന്ന പല കഥകളും ഉണ്ട്. മരണത്തെ ജയിക്കണമെന്ന ഉത്ക്കടാഭിവാഞ്ചയാണ് കാലനെ തോല്പിക്കുന്ന കഥകളുടെ കാതല്‍കാതൽ. സത്യവാന്റെ ജീവനെ വീണ്ടെടുത്ത സാവിത്രിയുടെയും നിത്യയൗവനം നേടിയ മാര്‍ക്കണ്ഡേയന്റെയുംമാർക്കണ്ഡേയന്റെയും കഥകള് ഈ തരത്തില്‍തരത്തിൽ ഉള്ളവയാണ്. ഇപ്പോള്‍ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന സ്ഥിതിയോട് അസംതൃപ്തി തോന്നുമ്പോള്‍തോന്നുമ്പോൾ ഇതവസാനിക്കണമെന്ന വിചാരം ഉയരുന്നു. വ്യക്തിതലത്തില്‍വ്യക്തിതലത്തിൽ മരണത്തിന്റെ ആവശ്യകതയും സമഷ്ടിതലത്തില്‍സമഷ്ടിതലത്തിൽ പ്രളയത്തിന്റെ അനിവാര്യതയും അഗീകരിക്കുന്ന കഥകള്‍കഥകൾ ഇങ്ങനെ ആവിര്‍ഭവിക്കുന്നുആവിർഭവിക്കുന്നു.
 
ലോകം എങ്ങനെ, എന്ന്, ഉണ്ടായി? ഇതു നശിച്ചുപോകുമോ? നശിക്കാത്ത ഒന്നും ഇതില്‍ഇതിൽ അവശേഷിക്കയില്ലേ? ലോകത്തില്‍ലോകത്തിൽ മനുഷ്യന്റെ സ്ഥിതിയെന്താണ്? ജനനത്തിനു മുമ്പും മരണത്തിനു ശേഷവും മനുഷ്യനു സത്തയുണ്ടോ? പൂപോലെ വിടര്‍ന്നുവിടർന്നു കൊഴിയുന്ന ക്ഷണികമായ പ്രതിഭാസമാണോ ജീവിതം? തത്ത്വചിന്തയില്‍തത്ത്വചിന്തയിൽ ഉയര്‍ത്തപ്പെടാറുള്ളഉയർത്തപ്പെടാറുള്ള ഇത്തരം ചോദ്യങ്ങള്‍ചോദ്യങ്ങൾ ‍ഐതിഹ്യം തനതായ ശൈലിയി കൈകാര്യം ചെയ്യാറുണ്ട്.
 
== ആദിബിംബ നിര്‍മിതിനിർമിതി. ==
 
ഓരോ വിശേഷ ദിവസത്തിന്റെ ഉദ്ഭവത്തെക്കുറിച്ചും പലതരം ഐതിഹ്യങ്ങള്‍നഐതിഹ്യങ്ങൾന നിലവിലുണ്ട്. ചിലപ്പോള്‍ചിലപ്പോൾ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും കാണും കഥകള്‍കഥകൾ. ഹിന്ദുക്കളുടെ ഓണം, വിഷു, ശിവരാത്രി, നവരാത്രി, തിരുവാതിര, വിനായകചതുര്‍ത്ഥിവിനായകചതുർത്ഥി മുതലായവ ഉദാഹരണം. അഹങ്കാരിയായ മഹാബലിയെ മഹാവിഷ്ണുവിന്റെ അവതാരമായ വാമനന്‍വാമനൻ ജയിച്ചതിന്റെ സ്മാരകമാണത്രേ ഓണം. (ഓണത്തെപ്പറ്റി നിരവധി ഐതിഹ്യങ്ങള്‍ഐതിഹ്യങ്ങൾ നിലവിലുണ്ട്) തിന്മയെ തോല്പിച്ച് ഉന്മൂലനം ചെയ്യാന്‍ചെയ്യാൻ നന്മയ്ക്ക് പല രൂപത്തില്‍രൂപത്തിൽ ‍അവതരിക്കേണ്ടിവരും എന്ന സാമാന്യാശയം ഈ വിശേഷണത്തില്‍വിശേഷണത്തിൽ നിന്ന് രൂപം കൊള്ളുന്നു. സമൂഹത്തിലെ ഈ മാതിരി ചില വിശ്വാസങ്ങളില്‍വിശ്വാസങ്ങളിൽ നിന്നും ആദിബിംബങ്ങള്‍ആദിബിംബങ്ങൾ രൂപം കൊള്ളുന്നു; ആദിബിംബനിര്‍മിതിയെആദിബിംബനിർമിതിയെ ഐതിഹ്യം സഹായിക്കുന്നു.
 
മനുഷ്യന്‍മനുഷ്യൻ അനുഭവിച്ചുവരുന്ന അനുകൂല പരിതഃസ്ഥികള്‍പരിതഃസ്ഥികൾ എങ്ങനെ ഉണ്ടായി എന്നു ചില ഐതിഹ്യങ്ങള്‍ഐതിഹ്യങ്ങൾ വിവരിക്കുന്നു. മനുഷ്യനുണ്ടായിരുന്ന ഒരനുകൂല സന്ദര്‍ഭംസന്ദർഭം എങ്ങനെ നഷ്ടപ്പെട്ടു എന്നായിരിക്കും വേറെ ചിലവയുടെ പ്രതിപാദ്യം. പറുദീസാനഷ്ടം തന്നെ ഇതിന് ഏറ്റവും നല്ല ഉദാഹരണം.
 
അസാമാന്യമായ ഔഷധവീര്യമുള്ള ചില ചെടികളുടെ പ്രധാന്യം ഊന്നികാണിക്കാനായിരിക്കും ചില കഥകളുടെ ശ്രമം. [[തുളസിപുരാണം]] ഉദാഹരണമായി എടുക്കാം. ഒരു പ്രത്യേക പൂവ് ഒരു ദേവന് ഏറ്റവും ഇഷ്ടപ്പെട്ടതായതെങ്ങനെ? വേറൊരു പൂവ് പൂജക്കെടുക്കാതിരിക്കാന്‍പൂജക്കെടുക്കാതിരിക്കാൻ കാരണമെന്ത്? എന്നൊക്കെ കാണിക്കുന്ന ഐതിഹ്യങ്ങളും ഉണ്ട്.
 
== സമാന പ്രമേയങ്ങള്‍പ്രമേയങ്ങൾ ==
 
ലോകത്തെവിടെയും ഉള്ള ഐതിഹ്യങ്ങളില്‍ഐതിഹ്യങ്ങളിൽ ചില സമാനപ്രമേയങ്ങല്‍സമാനപ്രമേയങ്ങൽ കണ്ടുവരുന്നുണ്ട്. മനുഷ്യന്റെ മൗലിക പ്രവണതകളിലെ ഏകരൂപത ഇതിനു നിദാനം. ഹിരണ്മയമായ ഒരു വലിയ മുട്ടവിരിഞ്ഞ് ലോകം ഉണ്ടായി എന്ന കഥയ്ക്ക് പല ജനവര്‍ഗ്ഗങ്ങള്‍ക്കിടയിലുംജനവർഗ്ഗങ്ങൾക്കിടയിലും പ്രചാരമുണ്ട്. ഹിന്ദുക്കളുടെ ബ്രഹ്മാവ് ഹിരണ്യഗര്‍ഭനാണെങ്കില്‍ഹിരണ്യഗർഭനാണെങ്കിൽ ‍ഈജിപ്റ്റിലെ രാ (സൂര്യന്‍സൂര്യൻ) മുട്ടയില്‍മുട്ടയിൽ നിന്നാണ് പിറന്നത് (ഭാരതത്തില്‍ഭാരതത്തിൽ സൂര്യ സാരഥിയായ അരുണന്‍അരുണൻ ‍മുട്ടവിരിഞ്ഞുണ്ടായതായി കഥയുണ്ട്). ആകാശത്തില്‍ആകാശത്തിൽ പ്രകാശിക്കുന്ന ജ്യോതിര്‍ഗോളങ്ങളെക്കുറിച്ചുള്ളജ്യോതിർഗോളങ്ങളെക്കുറിച്ചുള്ള കഥകള്‍ക്കുംകഥകൾക്കും സമാനഭാവം കണ്ടുവരുന്നു. വൈദികാചാര്യന്മാരുടെയും പുരാതന ഈജിപ്തുകാരുടെയും സൂര്യാരാധനയുടെ ഫലമായി പല ഐതിഹ്യങ്ങള്‍ഐതിഹ്യങ്ങൾ രൂപംകൊണ്ടിട്ടുണ്ട്. മഹാഭാരതത്തിലെ കര്‍ണന്‍കർണൻ ജനിച്ചപ്പോള്‍ജനിച്ചപ്പോൾ തന്നെ പെട്ടിയിലടക്കപ്പെട്ട് നദിയില്‍നദിയിൽ ഒഴുക്കപ്പെട്ടതായും സൂതകുലത്തില്‍സൂതകുലത്തിൽ പിറന്ന അതിരഥന്റെയും അയാളുടെ ഭാര്യ രാധയുടെയും മകനായി വളര്‍ന്നുവന്നതായുംവളർന്നുവന്നതായും ഉള്ള കഥയോട് സമാനത്വം വഹിക്കുന്ന കഥകള്‍കഥകൾ ലോകത്തില്‍ലോകത്തിൽ പല ദിക്കിലും പ്രചാരത്തിലിരിക്കുന്നു.
 
== യുക്തിയുടെ സ്ഥാനം ==
 
മിക്ക ഐതിഹ്യങ്ങളും യുക്തിസഹമല്ലാത്ത അടിസ്ഥാനത്തിലാണ് രചിക്കപ്പെട്ടിട്ടുള്ളത്; അമാനുഷ കഥാപാത്രങ്ങള്‍കഥാപാത്രങ്ങൾ അമാനുഷ ശക്തികളും സിദ്ധികളും പ്രകടിപ്പിക്കുന്നു. ചിലപ്പോള്‍ചിലപ്പോൾ മനുഷ കഥാപാത്രങ്ങള്‍ക്ക്കഥാപാത്രങ്ങൾക്ക് മന്ത്രംകൊണ്ടോ മറ്റോ ദിവ്യശക്തി ലഭിക്കുന്നു. വേറേ ചിലപ്പോള്‍ചിലപ്പോൾ അദ്ഭുതകരമായ കാര്യങ്ങള്‍കാര്യങ്ങൾ നിര്‍വഹിക്കാന്‍പോന്നനിർവഹിക്കാൻപോന്ന ഉപകരണങ്ങള്‍ഉപകരണങ്ങൾ ഒരു സധാരണക്കാരന് കിട്ടുന്നതായിരിക്കും പ്രതിപാദ്യം. ആകാശയാനതിനു കഴിവുള്ള മാന്ത്രികക്കുതിര, വിചാരിക്കുന്ന സ്ഥലത്തെത്തിക്കുന്ന മെതിയടി, മരുന്നു പുരട്ടി അന്തര്‍ധാനംഅന്തർധാനം ചെയ്യുന്ന വിദ്യ മുതലായവ ഉദാഹരണം. ദിവ്യമായ കഴിവുകള്‍കഴിവുകൾ കിട്ടാന്‍കിട്ടാൻ കൊതിക്കാത്ത മനുഷ്യനില്ല. ഈ അഗ്രഹത്തിന്റെ ഫലമാണ് മുകളില്‍മുകളിൽ പറഞ്ഞ തരം കഥകള്‍കഥകൾ. കെട്ടുകഥയുണ്ടാക്കാന്‍കെട്ടുകഥയുണ്ടാക്കാൻ ബാലന്മാര്‍ക്കുബാലന്മാർക്കു സഹജമായ വാസനയുണ്ട്. വാസ്തവത്തില്‍വാസ്തവത്തിൽ അവര്‍അവർ കെട്ടുകഥയുണ്ടാക്കുകയല്ല, ഏതോ സഹജാവബോധത്താല്‍സഹജാവബോധത്താൽ അവര്‍അവർ അനുഭവിക്കുന്നതു പറയുകയാണ്. പ്രാകൃത മനുഷ്യന്റെയും കുട്ടിയുടെയും മനസ്സ് ഒരു പോലെയാണ്. മനുഷ്യനിലെ ബാലനാണ് കെട്ടുകഥകളുടെ ഉപജ്ഞാതാവ്. ആകാശയാനവും ഗോളാന്തര സഞ്ചാരവും ഭാവനാമാത്രമായിരുന്ന അവയെ അടിസ്ഥാനമാക്കി അനേകം കഥകള്‍കഥകൾ ഉണ്ടായിട്ടുണ്ട്.
 
''ഇതിഹാസപുരാണാഭ്യാം വേദം സമുപബൃംഹയേത്'' എന്ന വാക്യമനുസരിച്ച് സ്വതേ നിഗൂഢാര്‍ഥകങ്ങളായനിഗൂഢാർഥകങ്ങളായ വേദങ്ങളുടെ വിശദീകരണവും അവയില്‍അവയിൽ പറഞ്ഞ തത്ത്വങ്ങളുടെ ഉദാഹരണവും ആയിട്ടാണ് ഇതിഹാസങ്ങളും പുരാണങ്ങളും രചിക്കപ്പെട്ടത്. അവയ്ക്ക് ആന്തരികമായ ഒരര്‍ഥംകൂടിഒരർഥംകൂടി കാണണമെന്നു കരുതാന്‍കരുതാൻ ‍ഇതൊരു കാരണമാണ്. ചില കഥകള്‍കഥകൾ ‍യുക്തിക്കുനിരക്കാത്തതും അസംബന്ധവുമായി തോന്നിയതു കൊണ്ട് വ്യാഖ്യാനിക്കേണ്ടി വന്നിരിക്കുന്നു. അന്യാപദേശമായും (allegory) പ്രതീകാത്മകമായും (symbolic) ഇവയെ വ്യാഖ്യാനിച്ചുവരുന്നു. അതിമാനുഷികമായ കഴിവുകള്‍കഴിവുകൾ പ്രകടിപ്പിച്ച രാജാക്കന്മാരെ അമാനുഷന്മാരാക്കിയതിന്റെ ഫലമായിട്ടാണ് ദൈവങ്ങളുടെ ഉത്ഭവമെന്നു ചിലര്‍ക്കുചിലർക്കു പക്ഷമുണ്ട്. ഈ ദൈവങ്ങളെ ചുറ്റിപ്പറ്റി ഉണ്ടായതാണ് ഐതിഹ്യങ്ങള്‍ഐതിഹ്യങ്ങൾ. ദേവേന്ദ്രന്റെ പല വിക്രമങ്ങളിലും ഒരു ഗോത്രനായകന്റെ ചെയ്തികളുടെ പ്രതിഫലനം കാണാം. പ്രകൃതിശക്തികള്‍ക്ക്പ്രകൃതിശക്തികൾക്ക് ദിവ്യത്വവും പുരുഷത്വവും ആരോപിച്ചതിന്റെ ഫലമാണ് ദൈവങ്ങള്‍ദൈവങ്ങൾ എന്ന് വേറൊരു സിദ്ധാന്തമുണ്ട്. ഇപ്രകാരം പ്രകൃതി പ്രതിഭാസങ്ങളുടെ രൂപാന്തരം മാത്രമാണ് ഐതിഹ്യങ്ങള്‍ഐതിഹ്യങ്ങൾ. കലപ്പ (ഹലം) ചെല്ലാത്ത (അഹല്യ) ഭൂമിയില്‍ഭൂമിയിൽ മഴ പെയ്യിച്ച് ദേവേന്ദ്രന്‍ദേവേന്ദ്രൻ ‍അതു സസ്യഫലാഢ്യമാക്കുന്നു. ഫലപുഷ്ടിയുടെ അധിദേവതയായ ദേവേന്ദ്രനും അഹല്ല്യയും തമ്മിലുള്ള രഹസ്സമാഗമ കഥയിലേക്കോ, ശ്രീരാമന്‍ശ്രീരാമൻ ‍ചവിട്ടിയപ്പോള്‍‍ചവിട്ടിയപ്പോൾ ‍അഹല്യ മനോഹരിയായ ഒരു സ്ത്രീയായി മാറി എന്ന കഥയിലേക്കോ ഇവിടെ നിന്ന് ഏറെ ദൂരമില്ല. മനശാസ്ത്ര തത്ത്വങ്ങളെ ആസ്പതമാക്കി ഐതിഹ്യങ്ങളെ വ്യാഖ്യാനിക്കാനും ശ്രമം നടന്നിട്ടുണ്ട്. ഈഡിപ്പസ് രാജാവിന്റെ കഥയില്‍നിന്ന്കഥയിൽനിന്ന് ''ഈഡിപ്പസ് കോമ്പ്ലക്സ്'' (മാതൃപുത്ര ലൈംഗികാര്‍ഷണംലൈംഗികാർഷണം) എന്ന ഒരു സിദ്ധാന്തം തന്നെ രൂപം പ്രാപിച്ചു.
 
== പലതരം കഥകള്‍കഥകൾ ==
 
ഓരോ ദേശത്തും അവിടത്തെ വീരന്മാരുടെ അപദാനങ്ങള്‍അപദാനങ്ങൾ പാടുന്ന കഥകള്‍കഥകൾ കാണാം. കേരളത്തില്‍കേരളത്തിൽ [[വടക്കന്‍പാട്ട്വടക്കൻപാട്ട്]], [[മാപ്പിളപ്പാട്ട്]], [[തെക്കന്‍പാട്ട്തെക്കൻപാട്ട്]] എന്നിങ്ങനെയുള്ള നാടന്‍നാടൻ ‍കഥാഗാനങ്ങളും മറ്റ് പലതരം നാടോടിപാട്ടുകളും പ്രചരിച്ചിട്ടുണ്ട്. വീരന്മാരായ പുരുഷകേസരികളേയും ധീരകളായ തരുണീമണികളെയും കേന്ദ്രീകരിച്ചുള്ള കഥകള്‍ക്ക്കഥകൾക്ക് ഇവയില്‍ഇവയിൽ ‍പ്രാമുഖ്യമുണ്ട്. ഇവയില്‍ഇവയിൽ ‍പ്രധാനമായി പ്രതിപദിക്കാറുള്ള ശൃംഗാരവീര രസങ്ങള്‍രസങ്ങൾ ‍ഇവയെ സര്‍വാകര്‍ഷകമാക്കിസർവാകർഷകമാക്കി മാറ്റിയിരിക്കുന്നു. ഗ്രീക്കുദൈവങ്ങളെ ആധാരമാക്കിയുള്ള പലകഥകളും ഹോമറിന്റെ [[ഇലിയഡ്]], [[ഒഡീസി]] എന്നീ ഇതിഹാസങ്ങളില്‍ഇതിഹാസങ്ങളിൽ ‍കാണാം. ബൈബിളിന്റെ പഴയ നിയമത്തിലും പുതിയ നിയമത്തിലും അനേകം കഥകള്‍കഥകൾ ‍ഉണ്ട്. ജൂതന്മാരുടെ വിശുദ്ധഗ്രന്ഥമായ താല്‍മൂദിന്റെതാൽമൂദിന്റെ സ്ഥിതിയും വ്യത്യസ്തമല്ല. [[ഭാരതം]] കഥകളുടെ നാടാണെന്നു പറയാം. ഗുണാഢ്യന്റെ ബൃഹത്കഥയില്‍ബൃഹത്കഥയിൽ ‍അന്നു പ്രചരിച്ചിരുന്ന കഥകള്‍കഥകൾ ‍ആയിരിക്കണം സംഗ്രഹിക്കപ്പെട്ടിട്ടുള്ളത്. പൈശാചിയെന്ന പ്രാകൃതഭാഷയില്‍പ്രാകൃതഭാഷയിൽ എഴുതപ്പെട്ട ഈ കൃതി മൂലരൂപത്തില്‍മൂലരൂപത്തിൽ ‍നഷ്ടപ്പെട്ടുവെങ്കിലും ഇതിലെ കഥകള്‍കഥകൾ ക്ഷേമേന്ദ്രന്റെ
[[ബൃഹത്കഥാമഞ്ജരി]], സോമദേവന്റെ [[കഥാസരിത് സാഗരം]] എന്നീ ഗ്രന്ഥങ്ങളിലൂടെ പ്രചരിച്ചുവരുന്നു. ബൗദ്ധന്മാരുടെ ജാതകകഥകള്‍ക്കുംജാതകകഥകൾക്കും' കൃസ്തുവിന്റെ സാരോപദേശ കഥകള്‍ക്കുംകഥകൾക്കും (parables) സാദൃശ്യമുണ്ട്. വിക്രമാദിത്യനെപ്പറ്റിയുള്ള കഥകളാണ് വേതാള പഞ്ചവിംശതിയില്‍പഞ്ചവിംശതിയിൽ കാണുന്നത്. സഹസ്രാബ്ദങ്ങള്‍സഹസ്രാബ്ദങ്ങൾ പഴക്കമുള്ള ഐതിഹ്യ കഥകളെ ആധാരമാക്കി രചിക്കപ്പെട്ട [[ശുകസപ്തതി]], [[ഹിതോപദേശം]], [[പഞ്ചതന്ത്രം]] എന്നിവക്ക് കഥാസാമ്രാജ്യത്തില്‍കഥാസാമ്രാജ്യത്തിൽ സമുന്നതമായ സ്ഥാനം ലഭിച്ചിട്ടുണ്ട്. പഞ്ചതന്ത്രവും ഹിതോപദേശവും അറ‍ബികഥകളെപ്പോലും സ്വാധീനിച്ചിട്ടുണ്ടെന്നാണ് ഗവേഷകന്മാര്‍ഗവേഷകന്മാർ ‍അഭിപ്രായപ്പെടുന്നത്.
<ref name="pct">Edward B. Tylor, Primitive Culture (1924).</ref>
 
== അലങ്കാര സന്നിവേശം ==
 
കഥകള്‍ക്കുകഥകൾക്കു രൂപം നല്‍കുന്നതില്‍നൽകുന്നതിൽ അവയുടെ സംവാഹകമായ ഭാഷയ്ക്കു വലിയ പങ്കുണ്ട്. വിവക്ഷ സൂക്ഷ്മമായും കൃത്യമായും പ്രതിപാദിക്കേണ്ടി വരുമ്പോള്‍വരുമ്പോൾ ഭാഷ ലാക്ഷണികമായി മാറും. ലക്ഷണികവും ആലങ്കാരികവുമായി ഭാഷ ഉപയോഗിക്കുമ്പോള്‍ഉപയോഗിക്കുമ്പോൾ ഐതീഹ്യങ്ങളുടെ ബീജാധാനം നടക്കുന്നു. ഉപമ, രൂപകം, രൂപകാതിശയോക്തി, അപ്രസ്തുത പ്രശംസ, അതിന്റെ വകഭേദമായ അന്യാപദേശം എന്നീ ക്രമത്തിലാണ് ആലങ്കാരിക പ്രയോഗം ഐതിഹ്യത്തില്‍ഐതിഹ്യത്തിൽ എത്തുന്നത്.
 
== ഐതിഹ്യം സാഹിത്യത്തില്‍സാഹിത്യത്തിൽ ==
 
ഐതിഹ്യം സാഹിത്യത്തെ ജനിപ്പിച്ചിട്ടുണ്ട്. 'ഇലിയട്ടിലും [[രാമായണം|രാമായണത്തിലും]] അതിന്റെ പ്രേരകശക്തി പ്രവര്‍ത്തിക്കുന്നുപ്രവർത്തിക്കുന്നു. [[വിക്ടര്‍ഹ്യൂഗൊവിക്ടർഹ്യൂഗൊ]] ുരാണൈതിഹ്യങ്ങളില്‍ുരാണൈതിഹ്യങ്ങളിൽ ‍മെനഞ്ഞെടുത്ത കവിതകളുടെ ഒരു സമാഹാരമത്രേ നൂറ്റാണ്ടുകളുടെ ഐതിഹ്യം (The legend of the centuries). ആധുനിക കവികള്‍പോലുംകവികൾപോലും ഐതിഹ്യങ്ങളില്‍ഐതിഹ്യങ്ങളിൽ നിന്നും പ്രചോദനം നേടി കവിത രചിക്കുന്നതിനു തെളിവാണ് വള്ളത്തോളിന്റെ ആ മോതിരം. [[ഷേക്സ്പിയര്‍ഷേക്സ്പിയർ]], സ്കോട്ട്, സ്പെന്‍സര്‍സ്പെൻസർ, ചോസര്‍ചോസർ ‍തുടങ്ങിയവരുടെ കൃതികളില്‍കൃതികളിൽ ‍ഐതിഹ്യസ്വാധീനത പ്രകടമായി കാണാം. <ref name="tgb">James G. Frazer, The Golden Bough, 13 Vols., 3rd Edition (1954).</ref>
 
വെണ്മണി അച്ഛന്‍അച്ഛൻ, വെണ്മണി മഹന്‍മഹൻ, കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍കുഞ്ഞിക്കുട്ടൻതമ്പുരാൻ ‍തുടങ്ങിയവര്‍‍തുടങ്ങിയവർ ‍മലയാളസാഹിത്യത്തില്‍‍മലയാളസാഹിത്യത്തിൽ ‍പ്രകടിപ്പിച്ച പ്രതിഭാവൈഭവത്തിന്റെ രഹസ്യം ഒരു യക്ഷിയോടു കടപ്പെട്ടതാണെന്നു ചിലര്‍ചിലർ ‍വിശ്വസിച്ചു പോരുന്നു.<ref>name="tgb"</ref> ഐതിഹ്യ പ്രധാനങ്ങളായ പല കവിതകളും കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍കുഞ്ഞിക്കുട്ടൻതമ്പുരാൻ ‍രചിച്ചിട്ടുണ്ട്.
 
ക്ഷേമേന്ദ്രന്റെയും സോമദേവന്റെയും ബൃഹത് കഥാപാത്രങ്ങളില്‍കഥാപാത്രങ്ങളിൽ ‍വിക്രമാദിത്യ പ്രശസ്തി വാഴ്ത്തപ്പെടുന്നു. ഈ കഥകള്‍ക്ക്കഥകൾക്ക് ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ ‍എഫ്. എസ്. ഗര്‍ട്ടിന്റെഗർട്ടിന്റെ വിവര്‍ത്തനമുണ്ടായിവിവർത്തനമുണ്ടായി. 32 സാലഭഞ്ജികകള്‍സാലഭഞ്ജികകൾ ‍ഓരോരുത്തരായി വിക്രമാതിത്യ പ്രശസ്തിയെ വര്‍ണിച്ചുകൊണ്ടുവർണിച്ചുകൊണ്ടു പറയുന്ന 32 കഥകളും സാഹിത്യ സുന്ദരമാണ്.
 
കാളിദാസന്‍കാളിദാസൻ മുതല്‍മുതൽ ‍രാമപുരത്തു വാരിയര്‍വാരിയർ ‍വരെയുള്ള കവികളെപ്പറ്റി പ്രചരിപ്പിച്ചിട്ടുള്ള ഐതിഹ്യങ്ങള്‍ഐതിഹ്യങ്ങൾ ‍നിരവധിയാണ്. [[കുചേലവൃത്തം]] വഞ്ചിപ്പാട്ടിന്റെ ഉത്പത്തിയെ കുറിച്ചുള്ള ഐതിഹ്യം സുവിദിതമാണ്. മേല്പുത്തൂര്‍മേല്പുത്തൂർ ‍നാരായണ ഭട്ടതിരി താന്‍താൻ ‍രചിക്കാന്‍‍രചിക്കാൻ ‍ഉദ്ദേശിക്കുന്ന ''നാരായണീയം'' സ്തോത്രം എവിടെ തുടങ്ങണമെന്ന് എഴുത്തച്ഛനോടു ചോതിച്ചപ്പോള്‍ചോതിച്ചപ്പോൾ ''മീന്‍മീൻ ‍തൊട്ടു കൂട്ടുക'' എന്നു മറുപടി നല്‍കിയതുനൽകിയതു കേട്ട് ബുദ്ധിമാനായ ഭട്ടതിരി മത്സ്യാവതാരം മുതല്‍മുതൽ തന്റെ കൃതി ആരംഭിച്ചതായുള്ള ഐതിഹ്യം പ്രസിദ്ധമാണ്. തിരുഞ്ജാന സംബന്ധര്‍ക്ക്സംബന്ധർക്ക് (ദക്ഷിണേന്ത്യയിലെ ശൈവകവി) ചെറുപ്പത്തില്‍ചെറുപ്പത്തിൽ ‍പാര്‍വതീപരമേശ്വരന്മാര്‍‍പാർവതീപരമേശ്വരന്മാർ ‍പ്രത്യക്ഷപ്പെട്ടു കനിഞ്ഞു നല്‍കിയനൽകിയ പാല്‍പാൽ കുടിച്ചതു കൊണ്ടാണ് പ്രശസ്തനാകാന്‍പ്രശസ്തനാകാൻ ‍കഴിഞ്ഞതെന്ന ഐതിഹ്യത്തിന് തമിഴ് നാട്ടില്‍നാട്ടിൽ നല്ല പ്രചാരമുണ്ട്. ജഗന്നാഥപണ്ഡിതരുടെ സമാധിയെപ്പറ്റിയും ഭക്തകവി കബീര്‍കബീർ മുസ്ലിം ആയിരുന്നു എന്നതിനെപ്പറ്റിയും പ്രചരിച്ചിട്ടുള്ള ഐതിഹ്യങ്ങള്‍ക്കുഐതിഹ്യങ്ങൾക്കു വളരെയധികം വ്യാപത്വം ലഭിച്ചിട്ടുണ്ട്.
 
== ഐതിഹ്യം ചരിത്രത്തില്‍ചരിത്രത്തിൽ. ==
 
പ്രാചീന കേരളചരിത്രം അടുത്തകാലം വരെ ഐതിഹ്യത്തിന്റെ പിടിയിലമര്‍ന്നിരുന്നുപിടിയിലമർന്നിരുന്നു. ശാസ്ത്രീയ ഗവേഷണം വളര്‍ന്നതോടുകൂടിയാണ്വളർന്നതോടുകൂടിയാണ് ഇതിനു മാറ്റം വന്നത്. എന്നാല്‍എന്നാൽ ‍ഐതിഹ്യകൃതികള്‍‍ഐതിഹ്യകൃതികൾ ‍ചരിത്ര ഗവേഷണത്തിന്റെ കരുക്കള്‍കരുക്കൾ ‍എന്നനിലയില്‍‍എന്നനിലയിൽ ‍ഇന്നും പ്രാധാന്യം അര്‍ഹിക്കുന്നുഅർഹിക്കുന്നു. [[കേരളോത്പത്തി]] യും [[കേരളമാഹാത്മ്യവും]] അവയില്‍അവയിൽ ‍പ്രധാനപ്പെട്ടവയാണ്. ആദ്യത്തേതിനു [[ഗുണ്ടര്‍ട്ട്ഗുണ്ടർട്ട്]] പതിപ്പ് ([[1843]]), [[മദിരാശി]] സര്‍വകലാശാലാപതിപ്പ്സർവകലാശാലാപതിപ്പ് ([[1953]]), [[തിരുവിതാംകൂര്‍തിരുവിതാംകൂർ]] ‍സര്‍ക്കാര്‍‍സർക്കാർ ‍വകയായി [[മഹാദേവശാസ്ത്രി]] പ്രസിദ്ധീകരിച്ച് [[കേരളചരിതം]] ([[1931]]) എന്നീ പാഠങ്ങളുണ്ട്. എല്ലാറ്റിലേയും നായകനായ [[പരശുരാമന്‍പരശുരാമൻ]] 21 വട്ടം ക്ഷത്രിയനിഗ്രഹം നടത്തിയതായും വീരഹത്യാദോഷമോചനാര്‍ഥംവീരഹത്യാദോഷമോചനാർഥം കടലില്‍കടലിൽ ‍മഴുവെറിഞ്ഞു ഗോകര്‍ണകുമാരീപര്യന്തംഗോകർണകുമാരീപര്യന്തം [[കേരളം]] എന്ന കര വീണ്ടെടുത്തു ബ്രാഹ്മണര്‍ക്കുബ്രാഹ്മണർക്കു ദാനം ചെയ്തതായും വര്‍ണിച്ചുവർണിച്ചു കാണുന്നു. കേരളം ഭൂഗര്‍ഭസ്ഫോടനഭൂഗർഭസ്ഫോടന ഫലമായുണ്ടായതാണെന്നു ഈ ഐതിഹ്യത്തെ ചരിത്രകാരന്മാര്‍ചരിത്രകാരന്മാർ വ്യാഖ്യാനിച്ചിട്ടുണ്ട്.
 
''വൻകാറ്റടിച്ചാഴിയഴിഞ്ഞകന്നോ,<br />ഹൂങ്കാരി ഭൂകമ്പമിയന്നുയർന്നോ,<br />മുൻകാലമിക്കേരളകൊങ്കണങ്ങൾ,<br />മൺകാഴ്ചയായെന്നു ചിലർക്കുപക്ഷം.''
''വന്‍കാറ്റടിച്ചാഴിയഴിഞ്ഞകന്നോ,<br />ഹൂങ്കാരി ഭൂകമ്പമിയന്നുയര്‍ന്നോ,<br />മുന്‍കാലമിക്കേരളകൊങ്കണങ്ങള്‍,<br />മണ്‍കാഴ്ചയായെന്നു ചിലര്‍ക്കുപക്ഷം.''
 
മക്കന്‍സിമക്കൻസി മാനുസ്ക്രിപ്റ്റില്‍മാനുസ്ക്രിപ്റ്റിൽ കേരളമുള്‍പ്പെട്ടകേരളമുൾപ്പെട്ട പണ്ടത്തെ തമിഴ്നാട്ടിന്റെ ഐതിഹ്യം കാണാം. 50 ചേരരാജാക്കന്മാരുടെയും 66 ചോളരാജാകന്മാരുടെയും വിവരങ്ങള്‍വിവരങ്ങൾ ‍അതില്‍‍അതിൽ കാണുന്നു. 'മൂഷികവംശകാവ്യത്തില് ഒന്നാമത്തെ പെരുമാള്‍പെരുമാൾ ‍രാമഘടമൂഷികന്‍‍രാമഘടമൂഷികൻ ‍മുതല്‍‍മുതൽ 50-ം മത്തെ ചേരന്‍രാജവര്‍മന്‍ചേരൻരാജവർമൻ ‍അഥവാ ശ്രീകണ്ഠന്‍ശ്രീകണ്ഠൻ ‍ഉള്‍പ്പെടെയുള്ള‍ഉൾപ്പെടെയുള്ള ചേരരുടെ ഐതിഹ്യം വിവരിച്ചിരിക്കുന്നു. ആദിയില്‍ആദിയിൽ 36-ഉം പിന്നിട് 22-ഉം പെരുമാക്കന്മാര്‍പെരുമാക്കന്മാർ ‍കേരളം വാണെന്നാണു നാടോടി ഐതിഹ്യം. ആദ്യം പറഞ്ഞവരെപ്പറ്റി കുഞ്ഞിക്കുട്ടന്‍തമ്പുരാന്റെകുഞ്ഞിക്കുട്ടൻതമ്പുരാന്റെ [[കേരളം]] പ്രസ്താവിക്കുന്നു; [[കേരളോത്പത്തി]] ഒടുവിലത്തെ വ്യക്തികളെപ്പറ്റിയും. തമിഴ് സംഘകാവ്യത്തില് ‍([[പതിറ്റുപ്പത്ത്]], [[പുറനാനൂറു]] മുതലായവ) വര്‍ണിക്കപ്പെടുന്നവർണിക്കപ്പെടുന്ന ചേരന്മാര്‍ചേരന്മാർ, മൂഷികവംശം കാവ്യത്തില്‍കാവ്യത്തിൽ കേരളോത്പത്തിയില്‍കേരളോത്പത്തിയിൽ, മക്കന്‍സിമക്കൻസി മാനുസ്ക്രിപ്റ്റില്‍മാനുസ്ക്രിപ്റ്റിൽ ‍പ്രസ്തുതരായ ചേരന്മാര്‍ചേരന്മാർ, ഇവരെക്കുറിച്ചെല്ലാമുള്ള വ്യത്യസ്ത ഐതിഹ്യങ്ങള്‍ഐതിഹ്യങ്ങൾ ‍കേരളചരിത്രരചനയെ ഗണ്യമായി സഹായിച്ചിട്ടുണ്ട്. മൂന്നു തമിഴ് സംഘങ്ങളും കൂടി 9,950 വര്‍ഷംവർഷം നിലനിന്നുവെന്നും 8,598 കവികള്‍കവികൾ ‍ആകാലത്തിനു പ്രധിനിധീഭവിച്ചിരുന്നു എന്നും അവരില്‍അവരിൽ ‍ചിലര്‍‍ചിലർ [[‍ശിവന്‍‍ശിവൻ]], [[സുബ്രഹ്മണ്യന്‍സുബ്രഹ്മണ്യൻ]] ‍തുടങ്ങിയ ദേവന്മാരായിരുന്നു എന്നും ഐതിഹ്യങ്ങള്‍ഐതിഹ്യങ്ങൾ ‍ഉദ്ഘോഷിക്കുന്നു.
 
[[മാല്യങ്കര]] യില്‍യിൽ ([[കൊടുങ്ങല്ലൂര്‍കൊടുങ്ങല്ലൂർ]]) കപ്പലിറങ്ങിയ സെയിന്റ് തോമസ് ബ്രഹ്മണരെ മതപരിവര്‍ത്തനംമതപരിവർത്തനം ചെയ്യിച്ചുവെന്ന ഐതിഹ്യം ഇന്നും നിലനില്‍ക്കുന്നുണ്ട്നിലനിൽക്കുന്നുണ്ട്. [[മല്യങ്കര]], [[പാലയൂര്‍പാലയൂർ]], [[കോട്ടക്കാവ്]], [[കോക്കമംഗലം]], [[കൊല്ലം]], [[നിരണം]], [[ചായല്‍ചായൽ]] ‍ഇവിടങ്ങളില് ‍7 പള്ളികള്‍പള്ളികൾ ‍സ്ഥാപിച്ചെന്നും മതം മാറിയ നമ്പൂതിരിമാരോടുള്ള പ്രധിഷേധ പ്രകടനമായി മറ്റു നമ്പൂതിരിമാര്‍നമ്പൂതിരിമാർ ‍പാലയൂര്‍‍പാലയൂർ ‍ഗ്രാമത്തെ ശപിച്ചുകൊണ്ടു നാടുവിട്ടെന്നും ക്രമേണ അതു ശാപക്കാടായി (ചാവക്കാട്) അറിയപ്പെട്ടുവെന്നുമുള്ള ഐതിഹ്യത്തിനു വളരെ സാമൂഹിക പ്രാധാന്യമുണ്ട്.<ref name="tmg">Joseph Campbell, The Masks of Gold (1959).</ref>
 
കേരളചരിത്ര ഗവേഷണ‍വിഷയത്തില്‍ഗവേഷണ‍വിഷയത്തിൽ ‍2-ം ചേരസാമ്രാജ്യം (മഹോദയപുരം, കുലശേഖര സാമ്രാജ്യം) തെളിഞ്ഞുവന്നതോടെ മക്കത്തുപോയ ചേരമാന്‍പെരുമാളെചേരമാൻപെരുമാളെ സംബന്ധിച്ച ഐതിഹ്യം കെട്ടുകഥയായി മാറിക്കഴിഞ്ഞിരിക്കുന്നു.<ref>name="mep"</ref>
 
[[പേര്‍ഷ്യന്‍പേർഷ്യൻ]] ‍ഐതിഹ്യത്തിലെ സോറാബും റുസ്തവുമായുള്ള ദ്വന്ദ്വയുദ്ധം, ചൈനയിലെ ലി-ചിങ്ങും ഹോ-ചയുമായുണ്ടായതിനോടു സാദൃശ്യം വഹിക്കുന്നു. രണ്ടിടത്തും മത്സരം പുത്രനും പിതാവും തമ്മിലാണ്. ബൈബിളിലെ ഐതിഹ്യങ്ങള്‍ക്ക്ഐതിഹ്യങ്ങൾക്ക് സദൃശങ്ങളായ സംഭവങ്ങള് ഈജിപ്ത്, ബാബിലോണിയ, ഗ്രീസ് ഇവിടങ്ങളില്‍ഇവിടങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ഋഗ്വേദത്തിലെ രോദസിക്കു ഗ്രീക്ക് ഐതിഹ്യത്തിലെ രുഹിദേസിനോടു സാമ്യം ഉള്ളതായി കാണാം. ഹെലിയോസ് (സൂര്യ) ദേവന്റെ പത്നി രോദോസ് ഏഴുപുത്രന്മാരെ രോദേസ് ദ്വീപില്‍ദ്വീപിൽ വച്ചു പ്രസവിച്ചു. രവി (സൂര്യന്‍സൂര്യൻ) ലോകമെന്നു കേരളത്തിനു പേരുണ്ടായിരുന്നതായി മുകുന്ദമാലയില്‍മുകുന്ദമാലയിൽ പ്രസ്താവമുണ്ട്. അറബിദേശത്തിലെ നജ്ദില്‍നജ്ദിൽ ‍അനാവൃഷ്ടിമൂലം ബെതിഹെലാന്‍ബെതിഹെലാൻ ‍വര്‍ഗക്കാര്‍‍വർഗക്കാർ ‍സിറിയയിലേക്കും ഈജിപ്തിലേക്കും കുടിയേറ്റം നടത്തി. ഹിലാന്‍ഹിലാൻ (ചന്ദ്രന്‍ചന്ദ്രൻ, സോമന്‍സോമൻ) ആദിത്യന്മാരിലൊന്നായി ഗണിക്കപ്പെട്ടിരുന്നു. ആകയാല്‍ആകയാൽ ‍ബെതിഹെലാന്‍‍ബെതിഹെലാൻ ‍വര്‍ഗക്കാര്‍‍വർഗക്കാർ ‍സൂര്യവംശക്കാരായി. ബെദുവിന്‍ബെദുവിൻ, [[അറബി]] ഐതിഹ്യത്തിലെ അഅദ് (ആദ്) എന്ന ദിക്കില്‍ദിക്കിൽ ഉദ്ഭവിച്ചതിനാലും ആദിത്യന്മാരായി. ആദിത്യന്മാരുടെ കുലനാഥനായ ''ഋഗ്വേദസംഹിത''യിലെ അദിതിക്കും അറബികളുടെ സൂര്യദേവിയായ അല്‍ഇലാഹത്അൽഇലാഹത് എന്ന ദേവിക്കും തമ്മില്‍തമ്മിൽ വളരെ അടുത്ത സാമ്യമുണ്ട്. ഈജിപ്ത്കാരുടെ സൂര്യദേവനത്രേ ആതോന്‍ആതോൻ. പ്രാചീന തമിഴകത്തെ ചേരരാജാക്കന്മാര്‍ക്കുചേരരാജാക്കന്മാർക്കു ആതന്‍ആതൻ ‍എന്ന ബിരുദമുണ്ടായിരുന്നു. രണ്ടാം ചേരസാമ്രാജ്യത്തില്‍ചേരസാമ്രാജ്യത്തിൽ ആതന്‍ആതൻ എന്നതു രവിയായി മാറുന്നു. ഭാരതീയരുടെ മത്സ്യാവതാരകഥക്ക് ഗ്രീക്കുകാരുടെ ഒവാണ സാദൃശ്യം വഹിക്കുന്നു. ഈ ദേവന്‍ദേവൻ പകല്‍പകൽ മനുഷ്യര്‍ക്കുമനുഷ്യർക്കു ദിവ്യോപദേശം ചെയ്തിട്ടു രാത്രി ഉറങ്ങാന്‍ഉറങ്ങാൻ കടലിലേക്കു പോകുന്നു. വിഷ്ണുവും ജലശായിയാണ്. പരശുരാമന്‍പരശുരാമൻ ‍മാതാവിന്റെ ശിരച്ഛേദം ചെയ്തു; പ്രാചീന ഈജിപ്തുകാരുടെ ഐതിഹ്യത്തിലെ ഹോറസും തന്റെ മാതാവായ ഐസിസിനെ ശിരച്ഛേദം ചെയ്തിട്ടുണ്ട്. പ്രൊമൊഥിയൂസ് സ്വര്‍ഗത്തില്‍നിന്നുസ്വർഗത്തിൽനിന്നു മനുഷ്യരുടെ ഇടയ്ക്ക് ആദ്യമായി അഗ്നിയെ കൊണ്ടുവന്നുവെന്ന് ഭാരതീയൈതീഹ്യം (''ത്വമഗ്നേ, പ്രഥമോമാതരീശ്വാന'' എന്നു തുടങ്ങുന്ന ഋഗ്വേത മന്ത്രം). ലാബറിന്തിലെ മിനോട്ടോര്‍മിനോട്ടോർ ‍എന്ന ഭീകരസത്വത്തിനു ആണ്ടുതോറും 7 ആണുങ്ങളെയും 7 പെണ്ണുങ്ങളെയും മീനോസ് രാജാവ് ഭക്ഷണമായി കൊടുക്കാറുണ്ടായിരുന്നു. ഏതന്‍സിലെഏതൻസിലെ തെസിയൂസ് ഈ ആണുങ്ങളില്‍ആണുങ്ങളിൽ ഒരുത്തനായി ലാബറിന്തിലെത്തി മിനോട്ടോറിന്റെ കഥ കഴിച്ചു. ഭാരതീയരുടെ ഭീമന്റെ ബകവധം ഇതിനു സാമ്യം വഹിക്കുന്നു.<ref name="taf">Thomas Bulfinch, The Age of Fable (1959).</ref>
 
മനുഷ്യോത്പത്തിയെ പറ്റി ഡാര്‍വിന്റെഡാർവിന്റെ സിദ്ധാന്തത്തെ പിന്താങ്ങുന്ന പ്രാചീനൈതിഹ്യങ്ങള്‍പ്രാചീനൈതിഹ്യങ്ങൾ ഉണ്ട്. കുരങ്ങുകള്‍കുരങ്ങുകൾ ‍ഒരുകാലത്തെ മനുഷ്യരായിരുന്നെന്ന് മധ്യഅമേരിക്കന്‍മധ്യഅമേരിക്കൻ ‍പുരാണങ്ങള്‍‍പുരാണങ്ങൾ ‍ഘോഷിക്കുന്നു. കുരങ്ങ് എന്നര്‍ഥമുള്ളഎന്നർഥമുള്ള വാക്കു കൊണ്ടാണ് തെക്കുകിഴക്കന്‍തെക്കുകിഴക്കൻ ‍ആഫ്രിക്കക്കാര്‍‍ആഫ്രിക്കക്കാർ ‍തങ്ങളുടെ പൂര്‍വികരെപൂർവികരെ അറിഞ്ഞിരുന്നത്. ദക്ഷിണേഷ്യയിലെ മറവര്‍മറവർ ‍രാമന്റെ സില്‍ബന്തികളായസിൽബന്തികളായ വാനരന്മാരുടെ പിന്മുറയാണെന്നു അഭിമാനം കൊള്ളുന്നു; രജപുത്ര വര്‍ഗത്തില്പ്പെട്ടവർഗത്തില്പ്പെട്ട ജെയിറ്റുവാ വംശക്കാര്‍ക്കുംവംശക്കാർക്കും ഇതേ വിശ്വാസമുണ്ട്.
 
മലയായിലെ ഗിരിവര്‍ഗക്കാര്‍ഗിരിവർഗക്കാർ തങ്ങള്‍തങ്ങൾ ‍ആദിവാനര ദമ്പതിമാരുടെ പിന്മുറക്കാരെന്നു അവകാശപ്പെടുന്നു. തിബറ്റിലെ ബുദ്ധമത ഐതിഹ്യം രണ്ടു ദിവ്യവാനരന്മാരുടെ സന്തതികളെപ്പറ്റി പറയുന്നുണ്ട്. കൃഷി ചെയ്യാന്‍ചെയ്യാൻ ‍ശീലിച്ചതു മുതല്‍മുതൽ ‍വാല്‍‍വാൽ അപ്രത്യക്ഷപ്പെട്ട് അവര്‍അവർ ‍തികച്ചും മനുഷ്യരായി; ഇലകൊണ്ടു നാണം മറച്ചു, പെറ്റുപെരുകുന്തോറും നാട് കൃഷി കൊണ്ട് ഐശ്വര്യവത്തായി. അപ്പോള്‍അപ്പോൾ ‍ഇന്ത്യയില്‍നിന്നു‍ഇന്ത്യയിൽനിന്നു രാജ്യഭ്രഷ്ടനാക്കപ്പെട്ട ഒരു ശാക്യരാജാവ് തിബറ്റില്‍തിബറ്റിൽ ‍വന്ന് ആ നാടിനെ ഏകീകരിച്ചു സമ്പന്നമാക്കി എന്നാണ് ഐതിഹ്യം.
 
== ഐതിഹ്യ പഠനം ==
 
പാശ്ചാത്യരുടെ ഇടയില്‍ഇടയിൽ ഐതിഹ്യ പഠനത്തിനു വേണ്ടത്ര പ്രചാരം സിദ്ധിച്ചിട്ടുണ്ട്; അതിന്റെ പ്രാധാന്യം അംഗീകരിക്കപ്പെട്ടിട്ടുമുണ്ട്. നാടോടിക്കഥകളെയും കലകളെയും അവര്‍അവർ ശാസ്ത്രീയമായി പഠിച്ചു വിലയിരുത്താന്‍വിലയിരുത്താൻ ശ്രമിക്കുന്നു. 19-ം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍പകുതിയിൽ ജര്‍മന്‍ജർമൻ ഇന്തോളജിസ്റ്റായ മാക്സ്മുള്ളറാണ് ഇന്ത്യയില്‍ഇന്ത്യയിൽ ഐതിഹ്യപഠനത്തിന് അടിത്തറ പാകിയതെന്നു പറയാം. ഇതിനായി ചില സംഘടനകള്‍സംഘടനകൾ ഇന്ന് പാശ്ചാത്യരുടെ ഇടയില്‍ഇടയിൽ നിലവിലുണ്ട്. ലോകത്തിന്റെ വിവിധഭാഗങ്ങളിലെ നാടന്‍നാടൻ കഥകള്‍കഥകൾ സമാഹരിച്ചുള്ള പ്രസിദ്ധീകരണങ്ങള്‍പ്രസിദ്ധീകരണങ്ങൾ ഇംഗ്ലീഷില്‍ഇംഗ്ലീഷിൽ സുലഭമാണ്. പി. സി. റോയ് ചൗധരിയുടെ നേതൃത്വത്തില്‍നേതൃത്വത്തിൽ ഇന്ത്യയിലെ നാടന്‍നാടൻ കഥകള്‍കഥകൾ 20 പുസ്തകങ്ങളായി അച്ചടിച്ചിട്ടുണ്ട്. ഇതില്‍ഇതിൽ [[കാശ്മീര്‍കാശ്മീർ]]‍, [[തമിഴ് നാട്]], [[ആസാം]], [[ഒറീസ]], [[ഗുജറാത്ത്]], [[ബീഹാര്‍ബീഹാർ]]‍, [[നീഫ]], [[കേരളം]], [[നാഗാലാന്‍ഡ്നാഗാലാൻഡ്]], [[മണിപ്പൂര്‍മണിപ്പൂർ]]‍, [[ത്രിപുര]], [[രാജസ്ഥാന്‍രാജസ്ഥാൻ]], [[ഹിമാചല്‍പ്രദേശ്ഹിമാചൽപ്രദേശ്]], [[മൈസൂര്‍മൈസൂർ]]‍, [[പഞ്ചാബ്]], [[മദ്ധ്യപ്രദേശ്]], [[ഉത്തര്‍പ്രദേശ്ഉത്തർപ്രദേശ്]], [[ആന്ധ്ര പ്രദേശ്]], [[മഹാരാഷ്ട്ര]], [[ഹരിയാന]] തുടങ്ങി മിക്ക സംസ്ഥാനങ്ങളിലും പ്രചരിക്കുന്ന കഥകളാണ് ശേഖരിച്ചിട്ടുള്ളത്.<ref name="dom">Gertrude Joves, Dictionary of Mythology, Folklore and Symbols, 2 Vols. (1961).</ref>
 
ഐതിഹ്യങ്ങളടക്കമുള്ള നാടന്‍നാടൻ സാഹിത്യം പഠനാര്‍ഹമായിട്ടുതന്നെപഠനാർഹമായിട്ടുതന്നെ മലയാളികളും കരുതുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍വിവിധഭാഗങ്ങളിൽ പ്രചരിക്കുന്ന കഥകള്‍കഥകൾ മലയാളത്തില്‍മലയാളത്തിൽ പല കാലത്തായി അവതരിപ്പിച്ചിട്ടുണ്ട്. കേരളസാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ''മലയാളഗ്രന്ധസൂചി'' (1974 രണ്ടാം വാല്യം) യില്‍യിൽ ഏകദേശം നൂറോളം പുസ്തകങ്ങളുടെ പേരുകള്‍പേരുകൾ നിര്‍ദേശിച്ചുകാണുന്നുനിർദേശിച്ചുകാണുന്നു. ഇവയില്‍ഇവയിൽ ഏറ്റവും പ്രചാരം ലഭിച്ചിട്ടുള്ളത് കൊട്ടാരത്തില്‍കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ എട്ടുഭാഗങ്ങളായി പ്രസിദ്ധീകരിച്ചിട്ടുള്ള (1909-34) ''ഐതിഹ്യമാല'' യ്ക്കാണ്.
 
== അവലംബം ==
വരി 89:
<references/>
 
[[വര്‍ഗ്ഗംവർഗ്ഗം:ഐതിഹ്യം]]
"https://ml.wikipedia.org/wiki/ഐതിഹ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്