[[ചിത്രം:L-Telegraph1.png|right|thumb|സന്ദേശങ്ങളെ കോഡുകളാക്കി മാറ്റുന്നതിന് ഉപയോഗിച്ചിരുന്ന മോഴ്സ് കീ]]
ഭൂതലത്തിലൂടെ കമ്പികള്‍കമ്പികൾ വലിച്ചുകെട്ടി അവയിലൂടെ പ്രത്യേകം ക്രോഢീകരിച്ച കോഡുകളിലുള്ള സന്ദേശങ്ങള്‍സന്ദേശങ്ങൾ പ്രസാരണം ചെയ്തുകൊണ്ട് വാര്‍ത്താവിനിമയംവാർത്താവിനിമയം നടത്തിപ്പോന്ന രീതി. ഇംഗ്ലീഷ് അക്ഷരമാലയിലെ ഓരോ അക്ഷരങ്ങള്‍ക്കുംഅക്ഷരങ്ങൾക്കും വെവ്വേറെ കോഡുകള്‍കോഡുകൾ ഇതില്‍ഇതിൽ ഉപയോഗിച്ചിരുന്നു. അയക്കുന്നിടത്ത് അക്ഷരങ്ങളെ കോഡുകളാക്കി മാറ്റിയും സ്വീകരിക്കുന്നിടത്ത് അവയെ തിരികെ വാക്കുകളാക്കി എഴുതിയും ആണ് ഇത് സാധിച്ചുപോന്നത്. രണ്ടു സ്ഥലത്തും ഒരുപോലെ ഉപയോഗിക്കാവുന്ന ലളിതമായ ഒരു യന്ത്രമേ ഇതിന്നാവശ്യമുണ്ടായിരുന്നുള്ളൂ. ഏറെക്കാലം പ്രചാരത്തിലിരുന്നെങ്കിലും പില്‍ക്കാലത്ത്പിൽക്കാലത്ത് ടെലിഫോണിന്റെ പ്രചാരത്തോടെ ഇത് അസംഗതമാകുകയും അപ്രത്യക്ഷമാകുകയും ചെയ്തു. എങ്കിലും വിദൂരവാര്‍ത്തവിനിമയരംഗത്തെവിദൂരവാർത്തവിനിമയരംഗത്തെ ഒരു കുതിച്ചുചാട്ടം തന്നെയായിരുന്നു ഇത്.
ഒരുകാലത്ത് നാട്ടിന്‍പുറങ്ങളില്‍നാട്ടിൻപുറങ്ങളിൽ കമ്പി വരിക എന്നു വച്ചാല്‍വച്ചാൽ എന്തോ അത്യാഹിതം സംഭവിച്ചപോലെയായിരുന്നു. പലപ്പോഴും ദൂരെ നിന്നുള്ള മരണ വാര്‍ത്തകള്‍വാർത്തകൾ ബന്ധുക്കളെ പെട്ടെന്നു തന്നെ അറിയിക്കാനാണ് ഇതു കൂടുതലായും ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് നാട്ടിന്‍പുറങ്ങളില്‍നാട്ടിൻപുറങ്ങളിൽ കമ്പിശിപായി എത്തിയാല്എത്തിയാൽ ആ വാര്‍ത്തവാർത്ത കാട്ടുതീ പോലെ പടര്‍ന്നെത്തുമായിരുന്നുപടർന്നെത്തുമായിരുന്നു. ഇംഗ്ലീഷ് വായിക്കാനറിയാതിരുന്ന നാട്ടിന്‍പുറത്തുകാര്‍നാട്ടിൻപുറത്തുകാർ കമ്പിയിലെ വാര്‍ത്തവാർത്ത തെറ്റി വായിച്ച് തമാശകളും ദുരിതങ്ങളും സംഭവിച്ചുപോയ കഥകളും വിരളമല്ല.
==ചരിത്രം==
മറ്റെല്ലാ കണ്ടുപിടുത്തങ്ങളേയും പോലെ ഇതും യുദ്ധകാര്യങ്ങള്‍ക്കാണ്യുദ്ധകാര്യങ്ങൾക്കാണ് എറ്റവും ആദ്യം കാര്യക്ഷമമായി ഉപയോഗിക്കപ്പെട്ടത്. പില്‍കാലത്ത്പിൽകാലത്ത് പൊതുജനത്തിന് ഉപയോഗിക്കാന്‍ഉപയോഗിക്കാൻ ലഭ്യമായപ്പോഴും മിക്കവാറും രാജ്യങ്ങളില്‍രാജ്യങ്ങളിൽ അതത് സര്‍ക്കാറുകളുടെസർക്കാറുകളുടെ നടത്തിപ്പിലായിരുന്നു കമ്പിത്തപാല്‍കമ്പിത്തപാൽ പ്രവര്‍ത്തിച്ചുപോന്നത്പ്രവർത്തിച്ചുപോന്നത്. അവയുടെ നടത്തിപ്പിനും അതിനുള്ള സംവിധാനങ്ങളുടെ പരിരക്ഷക്കുമായി പ്രത്യേകം നിയമങ്ങള്‍നിയമങ്ങൾ തന്നെ സര്‍ക്കാറുകള്‍സർക്കാറുകൾ പാസ്സാക്കിയിരുന്നു. ഇന്ത്യയില്‍ഇന്ത്യയിൽ, ലാഭകരമല്ലാതായി പ്രവര്‍ത്തനംപ്രവർത്തനം നിലക്കുന്നതിനു തൊട്ടു മുന്‍പുവരെമുൻപുവരെ അത് തപാല്‍തപാൽ വകുപ്പിന്‍വകുപ്പിൻ കീഴിലാണ് പ്രവര്‍ത്തിച്ചുപോന്നത്പ്രവർത്തിച്ചുപോന്നത്. പിന്നീട് ടെലിഫോണിനും കമ്പിത്തപാലിനും മാത്രമായി ഒരു വകുപ്പും ഉണ്ടായിവന്നു.
കമ്പിയാഫീസില്‍കമ്പിയാഫീസിൽ ചെന്ന് വാങ്ങുന്ന അപേക്ഷാഫാറത്തില്‍അപേക്ഷാഫാറത്തിൽ കമ്പി അടിക്കേണ്ട മേല്‍മേൽ വിലാസവും അയക്കേണ്ട വിവരവും കുറിച്ചുകൊടുത്താല്‍കുറിച്ചുകൊടുത്താൽ അവിടത്തെ ഉദ്യോഗസ്ഥര്‍ഉദ്യോഗസ്ഥർ അതിലെ വാക്കുകളുടെ എണ്ണം നോക്കി അതയക്കാന്‍അതയക്കാൻ വേണ്ട തുക കണക്കാക്കി പറയുകയായിരുന്നു പതിവ്. കേരളത്തില്‍കേരളത്തിൽ നന്ന് ദല്‍ഹിദൽഹി,കൊല്‍ക്കൊത്തകൊൽക്കൊത്ത തുടങ്ങിയ ദൂരസ്ഥലങ്ങളിലേക്കും തിരികേയും അയക്കുന്ന കമ്പികള്‍കമ്പികൾ കിട്ടാന്‍കിട്ടാൻ ആദ്യകാലങ്ങളില്‍ആദ്യകാലങ്ങളിൽ ഒന്നില്‍ഒന്നിൽ കൂടുതല്‍കൂടുതൽ ദിവസങ്ങല്‍ദിവസങ്ങൽ തന്നെ എടുക്കുമായിരുന്നു. അന്ന് പല സ്ഥലങ്ങളിലൂടെ പുനര്‍പ്രേഷണംപുനർപ്രേഷണം ചെയ്യപ്പെട്ടാണ് അവ ലക്ഷ്യസ്ഥാനങ്ങളില്‍ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയിരുന്നത്.
മൈക്രൊവേവ് സംവിധാനങ്ങള്‍സംവിധാനങ്ങൾ സാര്‍വത്രികമാകുന്നതുസാർവത്രികമാകുന്നതു വരെ റെയില്‍വേകളുടെറെയിൽവേകളുടെ പ്രധാന വാര്‍ത്താവിനിമയോപാധിയുംവാർത്താവിനിമയോപാധിയും കമ്പിത്തപാല്‍കമ്പിത്തപാൽ ആയിരുന്നു. ഇന്ത്യയിലെങ്ങും വിദൂരസ്ഥലങ്ങളില്‍വിദൂരസ്ഥലങ്ങളിൽ നിന്നു പുറപ്പെടുന്ന തീവണ്ടികളുടെ സീറ്റ് റിസര്‍വേഷന്‍റിസർവേഷൻ, ചരക്കു നീക്കത്തിന്റെ വിവരങ്ങള്‍വിവരങ്ങൾ തുടങ്ങിയവയൊക്കെ കൈകാര്യം ചെയ്തിരുന്നത് ഇതിലൂടെയായിരുന്നു. ഇതിനായി റെയില്‍വേക്ക്റെയിൽവേക്ക് സ്വന്തമായി കമ്പിത്തപാല്‍കമ്പിത്തപാൽ ശൃംഖലകളും ഉണ്ടായിരുന്നു. അക്കാലത്ത് റെയില്‍റെയിൽ ട്രാക്കുകളുടെ ഓരങ്ങളിലൂടെ കമ്പികാലുകള്‍കമ്പികാലുകൾ നിരനിരയായി നിലകൊണ്ടിരുന്നു.