"ജൊഹാൻ ബ്രാംസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
|||
വരി 1:
[[Image:JohannesBrahms.jpg|thumb|240px|right|upright|പത്തൊന്‍പതാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ സംഗീതജ്ഞന്‍, ജൊഹാന്‍ ബ്രാംസ്]]
'''ജൊഹാന്‍ ബ്രാംസ്''' പത്തൊന്‍പതാം നൂറ്റാണ്ടിലെ (ജനനം: മേയ് 7 1833 – ഏപ്രില്‍ 3 1897), ഒരു [[ജര്‍മ്മനി|ജര്‍മ്മന്‍]] സംഗീതരചയിതാവും പിയാനോവാദകനും ആയിരുന്നു. കാല്പനികയുഗത്തിലെ ഒന്നാംകിട സംഗീതജ്ഞന്മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഹാംബര്‍ഗില്‍ ജനിച്ച ബ്രാംസിന്റെ മുഖ്യപ്രവര്‍ത്തനരംഗം [[ഓസ്ട്രിയ|ഓസ്ട്രിയയിലെ]] [[വിയന്ന]] ആയിരുന്നു. അവിടത്തെ സംഗീതലോകത്തിന്റെ നേതാവായിരുന്നു അദ്ദേഹം. ജീവിതകാലത്ത് ബ്രാംസിന്റെ ജനപ്രീതിയും സ്വാധീനവും ഗണ്യമായിരുന്നു; പത്തൊന്‍പതാം നൂറ്റാണ്ടിലെ വാദ്യവൃന്ദകന്‍ ഹാന്‍സ് വോണ്‍ ബ്യൂലോയുടെ ഒരു നിരീക്ഷണത്തെ പിന്തുടര്‍ന്ന്, ബ്രാംസിനെ, ജോണ്‍ സെബാസ്റ്റിന്‍
[[പിയാനോ]], സിംഫണി വാദ്യവൃന്ദങ്ങള്‍ , ശബ്ദസംഗീതം, പല്ലവി, ചേംബര്‍ സമഷ്ടി എന്നിവയ്ക്കുവേണ്ടിയെല്ലാം ബ്രാംസ് സംഗീതരചന നടത്തി. കഴിവുറ്റ ഒരു പിയാനോവാദകന്‍ കൂടി ആയിരുന്ന അദ്ദേഹം, തന്റെ രചനകളില്‍ പലതിന്റേയും ആദ്യത്തെ അവതരണം സ്വയം നടത്തി. നിപുണപിയാനോവാദക ക്ലാരാ ഷൂമാന്‍, വയലിന്‍വാദകന്‍ ജോസഫ് ജോവാക്കീം എന്നിവരെപ്പോലെയുള്ള ഒന്നാംകിട കലാകാരന്മാരൊടൊപ്പം അദ്ദേഹം പ്രവര്‍ത്തിച്ചു. ബ്രാംസിന്റെ രചനകളില്‍ പലതും ആധുനികകാലത്ത്, സംഗീതാവരണങ്ങളിലെ പതിവ് ഇനങ്ങളായിത്തീര്‍ന്നിരിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത പരിപൂര്‍ണ്ണതാവാദി (perfectionist) ആയിരുന്ന ബ്രാംസ്, തന്റെ പല രചനകളും നശിപ്പിച്ചുകളയുകയോ പ്രസിദ്ധീകരിക്കാതെ വിട്ടുകളയുകയോ ചെയ്തു.
വരി 12:
പട്ടണത്തില്‍ സംഗീതരംഗത്ത് ഉപജീവനമാര്‍ഗം തേടിയാണ് ബ്രാംസിന്റെ പിതാവ് ജൊഹാന്‍ ജേക്കബ് ബ്രാംസ് ഹാംബര്‍ഗ്ഗിലെത്തിയത്. പല സംഗീതോപകരണങ്ങളിലും വൈദഗ്ധ്യമുണ്ടായിരുന്ന അദ്ദേഹം, കുഴല്‍ ഇരട്ട ബാസ് എന്നിവയുടെ വാദകനായിട്ടണ് ഏറെയും തൊഴില്‍ കിട്ടിയത്. അവിവാഹിതയായിരുന്നെങ്കിലും തന്നേക്കാള്‍ 17 വയസ്സ് മൂപ്പുണ്ടായിരുന്ന ഹെന്‍റീക്കാന്‍ ക്രിസ്റ്റേന്‍ നിസ്സനെ അദ്ദേഹം വിവാഹം കഴിച്ചു. ആദ്യം പട്ടണത്തിലെ തുറമുഖത്തിനടുത്ത് താമസിച്ച അവര്‍ ആറുമാസത്തിനു ശേഷം ഹാംബര്‍ഗ്ഗിന്റെ വടക്കന്‍ അതിര്‍ത്തിയിലുള്ള ഡാംടോര്‍വാളിലേക്ക് താമസം മാറ്റി.
മകന് ആദ്യത്തെ സംഗീതപരിശീലനം നല്‍കിയത് ജൊഹാന്‍ ജേക്കബ് തന്നെയാണ്. ഏഴാമത്തെ വയസ്സില്‍ തുടങ്ങി അദ്ദേഹം ഓട്ടോ ഫ്രീഡ്രീച്ച് വില്‍ബാള്‍ഡ് കോസ്സലിനു കീഴില്‍ പിയാനോ അഭ്യസിക്കാന്‍ തുടങ്ങി. വേശ്യാലയങ്ങള്‍ കൂടി ആയി പ്രവര്‍ത്തിച്ചിരുന്ന മദ്യശാലകളില്‍ പിയാനോ വായിക്കാന്‍ കൗമാരപ്രായത്തിന്റെ തുടക്കത്തില്‍ ബ്രാംസ് നിര്‍ബന്ധിതനായി എന്നൊരു പഴയ കഥയുണ്ട്; ഈ കഥ നുണയാണെന്ന് അടുത്തകാലത്ത് ബ്രാംസ് പണ്ഡിതന്‍ കുര്‍ട്ട് ഹോഫ്മാന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ കഥ ബ്രാംസില്‍ നിന്നുതന്നെ
/sici?sici=0148-2076(200121)24%3A3%3C268%3ADTYBPP%3E2.0.CO%3B2-H|accessdate= 2007-10-30|doi= 10.1525/ncm.2001.24.3.268}}</ref> എന്നാല്‍ അടുത്തകാലത്ത് പ്രസിദ്ധീകരിക്കപ്പെട്ട ബ്രാംസിന്റെ കത്തുകളും ഈ കഥയുടെ വിശ്വസനീയത കളഞ്ഞു. അദ്ദേഹം ജോലിചെയ്തിരുന്ന സ്ഥാപനങ്ങള്‍ ഹാംബര്‍ഗ്ഗില്‍ തൊഴിലാളികള്‍ താമസിച്ചിരുന്ന മാന്യമായ സ്ഥലങ്ങളിലായിരുന്നു. ആ പ്രദേശങ്ങള്‍ ചേരികളായി മാറിയത് പിന്നീടാണ്. <ref>[http://sobs.org/chilocal/kameczura/styraavins/robkamavinshome.html Unearthing Johannes, Robert Kameczura]</ref>
|