"ആയ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 75:
ഇന്നത്തെ പുത്തരിക്കണ്ടം മൈതാനവും- സെക്രട്ടറിയേറ്റ് നിൽക്കുന്ന ഭൂമിയും - തമ്പാനൂരുമെല്ലാം കൃഷിയോഗ്യമായ വയലുകളായിരുന്നു.
 
ഇന്ന് ശ്രീപദ്മനാഭസ്വാമി ക്ഷേത്രം നിൽക്കുന്ന സ്ഥലത്ത് ആയ് രാജാക്കൻമാർ അവർ ദ്വാരകയിൽ ആരാധിച്ചിരുന്ന ശ്രീകൃഷ്ണ വിഗ്രഹം പ്രതിഷ്ഠിച്ച് അവിടെ ശ്രീകൃഷ്ണൻ്റെ ആരാധനാ സമ്പ്രദായമാണ് നില നിന്നിരുന്നത്. ആയ് രാജ വംശത്തിന് ശേഷം തിരുവിതാംകൂർ മഹാരാജാവായിരുന്ന അനിഴം തിരുന്നാൾ മാർത്താണ്ഡവർമ്മ തമ്പുരാൻ്റെ കാലഘട്ടത്തിൽ തിരുവിതാംകൂറിൻ്റെ തലസ്ഥാനം പദ്മനാഭപുരത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറ്റുകയും ശ്രീകൃഷ്ണ ആരാധന നില നിന്നിരുന്ന ക്ഷേത്രം പുനർ നിർമ്മാണം നടത്തി ഇന്ന് കാണുന്ന തരത്തിലുള്ള ശ്രീപദ്മനാഭ സ്വാമി ക്ഷേത്രമാക്കി മാറ്റുകയുമാണ് ഉണ്ടായത്. ആയ് രാജവംശം ആരാധന നടത്തി വന്നിരുന്ന ശ്രീകൃഷ് വിഗ്രഹം ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ പ്രത്യേക ശ്രീകോവിലിൽ ഇന്നും നമ്മുക്ക് ദർശിക്കുവാൻ സാധിക്കും.{{Infobox Former Country
 
<nowiki>#</nowiki>ആയ് #രാജവംശത്തിൻ്റെ #കുലദേവതയായ #പടകാളിയമ്മൻ #അഥവാ #പൗർണ്ണമികാവിലമ്മ
 
ആയ് രാജാക്കൻമാരുടെ സാമ്പത്തികവും - വ്യാവസായികവും - വിദ്യാഭ്യാസ പരവുമായ സർവ്വ ഐശ്വര്യങ്ങൾക്കും കാരണം രാജ വംശത്തിൻ്റെ രക്ഷകയും- യുദ്ധദേവതയുമായി കണ്ട് രാജാക്കൻമാർ ആരാധിച്ച് പോന്നിരുന്ന അവരുടെ ഉപാസന മൂർത്തിയും, കുലദേവതയുമായ " പടകാളിയമ്മൻ " എന്ന ദേവിയായിരുന്നു. ആയ് രാജ്യത്തിൻ്റെ തലസ്ഥാനമായിരുന്ന വഴിഞ്ഞത്ത് സപ്തമാതാക്കളുടെ അധിപതിയായിട്ടായിരുന്നു രാജാക്കൻമാർ പടകാളിയമ്മനെ പ്രതിഷ്ഠിച്ചിരുന്നത്. ബാലഭദ്രയായും, ബാലസുന്ദരിയായും, ത്രിപുര സുന്ദരിയായും അഞ്ച് വിവിധ ഭാവങ്ങളിൽ രാജാക്കൻമാർ ദേവിയെ ഉപാസിച്ചിരുന്നു.
 
യുദ്ധദേവത എന്നതിന് പുറമെ സകല വിദ്യകളുടേയും ദേവത കൂടിയായിരുന്നു പടകാളിയമ്മൻ
 
നീതിയുടെയും - ധർമ്മത്തിൻ്റെയും ദേവതയായ പടകാളിയമ്മൻ്റെ നിർദ്ദേശത്താൽ ആണ് ആയ് രാജാക്കൻമാരുടെ ഭരണം രാഷ്ട്രീയവും - സാമൂഹികവും. - വിദ്യാഭ്യാസപരവുമായി വളരെ ഔന്യത്തത്തിലെത്തിയത്.
 
ദേവീ ഉപാസനയാൽ തന്നെ അവർ അറിയപ്പെടുന്നവരും വ്യാവസായികവും' സാംസ്ക്കാരികവും - വിദ്യാഭ്യാസപരവുമായ സമഗ്ര സംഭാവനകൾ ചെയ്ത രാജ വംശമെന്ന ഖ്യാതിയും നേടി
 
ചോള രാജവംശം ശക്തി പ്രാപിച്ചതോടു കൂടി ആയ് രാജവംശത്തെ കീഴ്പ്പെടുത്തി അധീനതയിലാക്കാൻ വിഴിഞ്ഞം തുറമുഖം വഴി നിരന്തരം ആക്രമണങ്ങൾ ആരംഭിച്ചു. . എന്നാൽ ചോള രാജാക്കൻമാരുടെ ആക്രമണങ്ങളെ എല്ലാം ആയ് രാജാക്കൻമാർ തങ്ങളുടെ ഉപാസനാ ദേവതയായ പടകാളിയമ്മൻ്റെ അനുഗ്രഹത്താൽ പരാജയപ്പെടുത്തി
 
ആയ് രാജാക്കൻമാരുടെ സാമ്പത്തിക- വ്യാവസായിക - സാംസ്ക്കാരിക - വിദ്യാഭ്യാസ വളർച്ചയ്ക്കും യുദ്ധ വൈദ്യഗ്ദത്തിനും  കാരണം അവരുടെ ഉപാസനാ മൂർത്തിയായ പടകാളിയമ്മൻ ദേവിയാണെന്ന് മനസ്സിലാക്കിയ ചോള രാജാക്കൻമാർ ദേവിയുടെ പ്രതിഷ്ഠയും - ആഭരണങ്ങളും സ്വന്തമാക്കുവാൻ ശ്രമം തുടങ്ങി ഇത് മനസ്സിലാക്കിയ ആയ് രാജവംശം വിഴിഞ്ഞത്ത് നിലനിന്നിരുന്ന ക്ഷേത്രത്തിൽ നിന്ന് തങ്ങളുടെ ഉപാസനാ മൂർത്തിയെ ആവാഹിച്ച് സമീപ പ്രദേശത്തെ  വനത്തിൽ  (ഇന്നത്തെ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂർ -  ചാവടി നട) മരത്തിന് താഴെ പ്രതിഷ്ഠിച്ചു.  പിന്നീട് അവിടെ എത്തി ദേവിയ്ക്ക് ബലി നൽകിയും - പൂജകൾ അർപ്പിച്ചുമായിരുന്നു രാജാക്കൻമാർ യുദ്ധത്തിനും - വ്യാപാര വ്യവസായങ്ങൾക്കും പോയിരുന്നത്. എന്നാൽ പിന്നീടങ്ങോട്ട് തുടർന്ന് വന്ന രാജവംശത്തിൻ്റെ ദേവീ ഉപാസനയ്ക്ക് ഭംഗം വന്നു. ഇതിനിടയിൽ ചോള രാജാക്കൻമാർ ആയ് രാജാക്കൻമാരെ ആക്രമിച്ച് വിഴിഞ്ഞത്ത് പ്രതിഷ്ഠിച്ചിരുന്ന ദേവീ വിഗ്രഹം സ്വന്തമാക്കുകയും ചോള രാജാക്കൻമാരുടെ ഭരണ സിരാ കേന്ദ്രമായ  തഞ്ചാവൂരിലേക്ക് കൊണ്ട് പോകുകയും ചെയ്തു. അവിടെ വച്ച് ദേവി ഉപാസനകളും പൂജകളും നടത്തി ശക്തരും പ്രസിദ്ധരുമായി '
 
രാജരാജ ചോളൻ - രാജേന്ദ്രചോളൻ എന്നീ പ്രഗൽഭരായ ചോള രാജാക്കൻമാർ ദേവിയുടെ അനുഗ്രഹത്താൽ തഞ്ചാവൂരിലെ ശിവക്ഷേത്രമടക്കം നിരവധി ക്ഷേത്രങ്ങൾ തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചു.
 
ദേവീ ഉപാസനയാൽ തന്നെ അവർ തെക്കേ ഇന്ത്യയിൽ അറിയപ്പെടുന്നവരും സാംസ്ക്കാരിക പരമായും . രാജ്യത്തിന് ഭരണപരിഷ്ക്കാരങ്ങളാൽ സമഗ്ര സംഭാവനകൾ ചെയ്ത രാജവംശം എന്ന ഖ്യാതിയും നേടി. സിദ്ധ വിദ്യാകാരിയും സകല കലാ സ്വരൂപിണിയുമായ ദേവിയെ ഭക്തിപൂർവ്വം ഉപാസിച്ച് പൂജകൾ ചെയ്ത പല ഭക്തൻമ്മാരും സിദ്ധൻമ്മാരായി അറിയപെട്ടു. തമിഴ് ജനത ആത്മീയ ജ്ഞാനത്തിലും . സംഗീത ശാസ്ത്ര കലകളിലും ദേവീ ഉപാസനയാൽ പ്രവീണരായി.. ഈ സമയം ആയ് രാജവംശത്തിലടക്കം  കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ദേവതാ ഉപാസനക്ക് ഭംഗം വന്നതു കാരണം തീരപ്രദേശങ്ങഇടക്കം വലിയ മഹാപ്രളയത്തിനും മറ്റ് നാശനഷ്ടങ്ങൾക്കും ഇരയായി ത്തീർന്നു. രാജവംശങ്ങഓൽ സ്ഥാപിതമായ വ്യവസായ സ്ഥാപനങ്ങളും പ്രകൃതിക്ഷോഭങ്ങളിൽ തകർന്നു . ദേവത കോപത്താൽ ദേവതയോടൊപ്പമുണ്ടായിരുന്ന 41 ഉഗ്രമൂർത്തികളും പല ദേശങ്ങളിലായി മാറി. തുടർന്ന് വന്ന രാജവംശങ്ങളും ഈ ദേവതയെ ആരാധിക്കുന്നതിൽ വേണ്ടത്ര ശ്രദ്ധ ചെലുത്തിയിരുന്നില്ല
 
രാജകുടുംബങ്ങൾ ദേവതാപൂജക്കായി പലരേയും നിയമിച്ചിരുന്നെങ്കിലും ദേവതക്ക് അവരുടെ പൂജാധികാര്യങ്ങളിൽ വേണ്ടത്ര തൃപ്തി ഉണ്ടായില്ല... ധർമ്മത്തിലും നീതിയിലും നിതാന്തയായി കുടികൊണ്ട് രാജ്യത്തെ സമൃദ്ധിയിലേക്ക് നയിച്ച ദേവിയോടുള്ള അനാദരവ് പടകാളിയമ്മനെ കൂടുതൽ ക്രൂദ്ധയാക്കി കൊണ്ടേയിരുന്നു. ദേവി രുദ്രഭാവം പൂണ്ട് ഉഗ്ര സ്വരുപിണിയായി സഞ്ചരിച്ചു.. ദ്വാരകയിലെ പ്രളയം പോലെ ആയ് രാജ്യത്തെയും വിഴുങ്ങാൻ തുടങ്ങി , കര കടലായി മാറി
 
തുറമുഖവും - പട്ടണവും ഉൾപ്പടെ ആയ് രാജവംശത്തിൻ്റെ എല്ലാ വ്യാവസായിക മേഘലകളിലും  നാശം സംഭവിച്ചു. രാജവംശത്തിന് രാജ്യം തന്നെ നഷ്ട്ടപ്പെട്ടു.
 
ക്രമേണ ഭൂമിയെല്ലാം പല വ്യക്തികളുടെ കൈകളിൽ എത്തിച്ചേർന്നു. ആയ് രാജാക്കൻമാർ ദേവിയെ ഇരുത്തിയ സ്ഥലവും വ്യക്തികളുടെയും . കുടുംബങ്ങളുടെയും  കൈവശം എത്തിച്ചേർന്നു.
 
ക്രമേണ ദേവീ കോപം കാരണം ആ കുടുംബങ്ങളിലും  _ ചുറ്റുപാടുകളിലും  ഘോരാരിഷ്ടതകൾ കണ്ട് തുടങ്ങി.. പല ജ്യോതിഷകാരൻമ്മാരോടും അഭിപ്രായമാരാഞ്ഞതിൽ ദേവതാ കോപം തന്നെയെന്ന് സ്ഥിതീകരിക്കപെട്ടു
 
ഇത് കേട്ടറിഞ്ഞ ദേവജ്ഞരായവർ പടകാളിയമ്മന്റെ മഹത്വത്തെക്കുറിച്ച് അറിഞ്ഞ് ദേവതാപ്രീതിക്കായി ദേവീ യോട് തന്നെ പ്രാത്ഥിച്ചു. പ്രാത്ഥനയുടെ ഫലമായി ദേവി അവരിൽ പ്രസാദിച്ചു..തുടർന്ന് വിധിപ്രകാരം ക്ഷേത്ര പുനർ നിർമ്മാണത്തിനും പ്രതിഷ്ഠക്കുമായി പ്രവർത്തിക്കുവാൻ തുടങ്ങി..
 
പൗർണ്ണമി കാവ് ക്ഷേത്രം തന്ത്രിയും പൂഞ്ഞാർ കൊട്ടാരത്തിന്റെ കുലഗുരുവും മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആത്മീയ ഉപദേശകനുമായിരുന്ന ശ്രീമാൻ  പൂഞ്ഞാർ മിത്രൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ പുന:പ്രതിഷ്ഠ നടന്നു. ആ ദേവത പ്രതിഷ്ഠയിലൂടെ പ്രസിദ്ധിയാർജ്ജിച്ച ക്ഷേത്രമാണ്  പൗർണ്ണമി നാളിൽ മാത്രം നട തുറക്കുന്ന ചരിത്രമുറങ്ങുന്ന  ഇന്നത്തെ പൗർണ്ണമിക്കാവ്. അഞ്ച് ഭാവങ്ങളിലാണ് പൗർണ്ണമികാവിൽ ദേവിയെ ആരാധിക്കുന്നത്.
 
രോഗ നിവാരണ ദേവിയാണ് പൗർണ്ണമി കാവിലമ്മ . തിരു സന്നിധിയിലെത്തി മനമുരുകി പ്രാർത്ഥിച്ചാൽ  ഏത് മാറാ രോഗത്തിൽ നിന്നും മുക്തി നൽകുന്ന രോഗ നിവാരണ ദേവി.   ശാപങ്ങളും മറ്റു ദോഷങ്ങളും ഏറ്റ് സന്താന ഭാഗ്യമില്ലാത്തവർക്ക്  ശാപദോഷങ്ങൾ തീർത്ത് സന്താന സൗഭാഗ്യം നൽകുന്ന, സന്യാസിവര്യൻമാരും - യോഗികളും - സിദ്ധൻമാരും സിദ്ധി കൈവരാൻ ഉപാസിക്കുന്ന  പൗർണ്ണമി കാവിലമ്മ
 
സകല വിദ്യകളുടേയും ദേവത കൂടിയാണ്. അത് കൊണ്ട് തന്നെ ഈ കലിയുഗത്തിൽ ദേവീ ചൈതന്യത്തിന് പ്രാധാന്യമേറുന്നു.
 
മധുരൈ മീനാക്ഷി ക്ഷേത്രത്തിലെ അതേ ഭാവത്തിലുള്ള ഹാലാസ്യ ശിവ ഭഗവാൻ പൗർണ്ണമികാവിൻ്റെ മാത്രം പ്രത്യേകതയാണ്.
 
ലോകത്തിലെ ഏറ്റവും വലിയ പഞ്ചമുഖഗണപതി ഭഗവാൻ പ്രതിഷ്ഠയും - ഒറ്റക്കല്ലിൽ തീർത്ത ഏറ്റവും വലിയ നാഗ പ്രതിഷ്ഠയും പൗർണ്ണമി കാവിൻ്റെ സവിശേഷതയാണ്.
 
കൂടാതെ ലക്ഷ്മി ഗണപതി - പന്നി മാടൻ - ചുടലമാടൻ - അഗ്നി മാടൻ തുടങ്ങി 108 തമ്പുരാക്കൻമാരും - യക്ഷിയമ്മയും - കാലഭൈരവ സ്വാമി - ഉഗ്രരക്തചാമുണ്ഡി - തീ ചാമുണ്ടി - ബ്രഹ്മരക്ഷസ് - ഹനുമാൻ തുടങ്ങിയ ഉപദേവതകളും ഭക്തർക്ക് അനുഗ്രഹമേകി പൗർണ്ണമി കാവിൽ വാണരുളുന്നു.{{Infobox Former Country
|conventional_long_name = ആയ് രാജ്യം ([[സത്യപുത്രർ]])
|common_name = ആയ് രാജ്യവംശം, സത്യപുത്ര
"https://ml.wikipedia.org/wiki/ആയ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്