"നളിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 35:
==കഥാവസ്തു==
{{wikisource|നളിനി}}
നളിനിയുടെ കളിത്തോഴനായിരുന്ന ദിവാകരൻ, യൗവനാരംഭത്തിൽ സ്വദേശം വിട്ടുപോയിസ്വദേശംവിട്ടുപോയി. അദ്ദേഹത്തിന്റെ അഭാവത്തിലുംഅദ്ദേഹത്തിന്റെയഭാവത്തിലും നളിനി ദിവാകരനെ ജീവതേശനായിക്കരുതി ആരാധിച്ചുജീവതേശനായിക്കരുതിയാരാധിച്ചു. യൗവനയുക്തയായ മകളെ വിവാഹബന്ധത്തിലേർപ്പെടുത്താൻ മാതാപിതാക്കൾ തീരുമാനിച്ചു. തന്റെ വിവാഹം നിശ്ചയിക്കപ്പെട്ടതറിഞ്ഞ നളിനി തോഴിമാരോടുപോലും ആലോചിക്കാതെതോഴിമാരോടുപോലുമാലോചിക്കാതെ വീടുവിട്ടിറങ്ങുകയും ആത്മഹത്യയ്ക്കു മുതിരുകയും ചെയ്തുമുതിരുകയുംചെയ്തു. ജലപ്പരപ്പിലേക്കു കുതിച്ചജലപ്പരപ്പിലേക്കുകുതിച്ച അവളെ ഒരു താപസി രക്ഷപ്പെടുത്തി. ആ യോഗിനിയുടെ സംരക്ഷണയിൽ അഞ്ചുഅഞ്ചുവർഷക്കാലം വർഷക്കാലം അവൾ ആഅവളാ ആശ്രമത്തിൽ നിഷ്ഠയോടെ വസിച്ചു.
 
അനന്തരം ഒരു സുപ്രഭാതത്തിൽ, ഹിമവൽസാനുവിൽ വച്ച്ഹിമവൽസാനുവിൽവച്ച് കാഷായവേഷധാരിയായൊരു യോഗിയായി, അവൾ ദിവാകരനെ കണ്ടെത്തിദിവാകരനെക്കണ്ടെത്തി. പരസ്പരം മനസ്സിലാക്കിയശേഷം നളിനിയുടെ നിയമനിഷ്ഠയിൽ സന്തുഷ്ടനായ യോഗിവര്യൻ അവളെ അനുഗ്രഹിച്ചു യാത്രയാകാൻഅവളെയനുഗ്രഹിച്ച്, ഒരുമ്പെട്ടുയാത്രയാകാനൊരുമ്പെട്ടു. തത്ക്ഷണം പതിപ്രേമനിഷ്ഠയായ അവൾ 'ദൃഢമിപ്പദാംബുജത്തിന്റെ സീമയിതു പോകിലില്ലസീമയിതുപോകിലില്ല ഞാൻ' എന്നു പറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കാല്ക്കൽ സ്വയം സമർപ്പിച്ചു. അപ്പോൾ ആ യോഗിവര്യന് അവളോട്അവളോടു കാരുണ്യമുണ്ടാവുകയും, മഹാവാക്യതത്ത്വം അവൾക്ക്, ഉപദേശിച്ചുകൊടുക്കുകയും ചെയ്തു. പരമമായ ബ്രഹ്മാനന്ദാനുഭൂതിയിൽബ്രഹ്മാനന്ദാനുഭൂതിയിൽലയിച്ച ലയിച്ച അവളിൽ നിന്ന്അവളിൽനിന്ന് ഓം എന്ന നാദവൈഖരിക്കൊപ്പം ഒരു ധാമവും മിന്നൽപോലെ വേർപെട്ടുപോയി. 'പട്ടിടഞ്ഞതനുതന്റെ മേനിവേർപെട്ടിടാഞ്ഞത്' യോഗി അറിയുകയും ചെയ്തുയോഗിയറിയുകയുംചെയ്തു.
 
==വിവാദം==
"https://ml.wikipedia.org/wiki/നളിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്