"ബസ്റ്റർ കീറ്റൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
|||
വരി 19:
1895 ൽ അമേരിക്കയിൽ ജനിച്ച അദ്ദേഹം 400 ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇംഗ്ലീഷ് സിനിമയിൽ ചടുല ഹാസ്യത്തിന്റെ പ്രതിരൂപമായിരുന്നു ബസ്റ്റർ കീറ്റൻ. വിഷാദ മുഖവും, വട്ടത്തൊപ്പിയും, അയഞ്ഞ പാൻസും ധരിച്ച് പ്രേഷകലക്ഷങ്ങളുടെ മുന്നിലെത്തുന്ന ബസ്റ്റർ കീറ്റൻ നേടിയത് [[ചരിത്രം|ചരിത്രത്തിൽ]] ഒരിക്കലും മാറ്റൊലി ഒടുങ്ങാത്ത കരഘോഷമാണ്.വിഷാദമായ മുഖവുമായാണ് ഇദ്ദേഹം [[ക്യാമറ|ക്യാമറയ്ക്ക്]] മുന്നിലെത്തുന്നത്.എനാൽ വിഷാദ ഭാവത്തിലും ഹാസ്യത്തിന്റെ ഭാവം കാണാമെന്ന് ഇദ്ദേഹം തന്റെ ആസ്വാദകർക്ക് കാണിച്ചു കൊടുത്തു. നന്നെ ചെറുപ്പത്തിൽത്തന്നെ സിനിമാ ലോകത്തിന്റെ കൂട്ടുകാരനായ കീറ്റൻ ജീവിതാദ്യം വരെ അത് തുടർന്നു. ചടുലതയാർന്ന ഹാസ്യ പ്രകടനം കൊണ്ട് ഹാസ്യ സാമ്രാട്ട് [[ചാർളി ചാപ്ലിൻ|ചാപ്ലിനേപ്പോലും]] മറികടക്കനാവുന്ന തരത്തിൽ ഇദ്ദേഹം മാറി എന്നത് യാഥാർത്ഥ്യം.! തന്റേതായ ശൈലിയും ഭാവവിശേഷതയും കൊണ്ടാണ് ഇദ്ദേഹം അഭിനയജീവിതം നയിച്ചത്. പഴയ ബ്ലാക്ക് അൻഡ് വൈറ്റ് ചിത്രങ്ങളിൽ അഭിനയിച്ച് സിനിമാലോകത്തിന്റെ കളിക്കൂട്ടുകാരനായ ഇദ്ദേഹം അവസാന നാളുകളിൽ കളർഫുൾ ചിത്രങ്ങളിലും അഭിനയിച്ചു. ഹാസ്യ താരം [[ഹരോൾഡ് ലോയിഡ്]] ഇദ്ദേഹത്തിന്റെ സമകാലികനാണ്. ഇദ്ദേഹം അഭിനയിച്ചിരുന്ന പല സിനിമകളും ഇന്നും മാർക്കറ്റിൽ വിപണനവും ഡിമാന്റുള്ളതുമാണ്. അതിനൊരു ഉദാഹരണമാണ്'' ദി ജനറൽ'' പോലുള്ള [[സിനിമ|സിനിമകൾ]]. സംഭാഷണങ്ങൾ ഇല്ലാത്ത ഹാസ്യ സിനിമകളിലൂടെ ബസ്റ്റർ കീറ്റൻ നടത്തിയ ഹാസ്യത്തിന്റെ വിപ്ലവ പ്രവർത്തനങ്ങൾ ഇംഗ്ലീഷ് ഹാസ്യ അഭിനേതാക്കൾക്ക് അനുകരണീയമായ കാലടികളായി അവശേഷിക്കുന്നു. 1966 ൽ റിച്ചാർഡ് ലെസ്റ്റർ സംവിധാനം ചെയ്ത 'എ ഫണ്ണി തിങ് ഹാപ്പൻസ് ഓൺ ദി വേ ടു ദി ഫോറം' എന്ന ചിത്രത്തിലാണ് ബസ്റ്റർ കീറ്റൻ അവസാനമായി അഭിനയിച്ചത്. 70 ആം വയസ്സിൽ അന്തരിച്ചു.
===
[[File:Keaton Convict 13 1920.jpg|thumb|right|'[[Convict 13|കൺവിക്റ്റ് 13]] (1920) നുള്ള തിയറ്റർ പോസ്റ്റർ ]]
[[File:Keaton Cops pt1.ogg|thumb|കോപ്സ് (1922) ന്റെ തുടക്കം മുതൽ ഒരു ക്ലിപ്പ് ]]
1917 ഫെബ്രുവരിയിൽ, ന്യൂയോർക്ക് നഗരത്തിലെ ടാൽമാഡ്ജ് സ്റ്റുഡിയോയിൽ വച്ച് [[Joseph M. Schenck|ജോസഫ് എം. ഷെങ്കുമായി]] കരാറിലായിരുന്ന [[Roscoe Arbuckle|റോസ്കോ "ഫാറ്റി" അർബക്കലിനെ]] കീറ്റൺ കണ്ടുമുട്ടി. ജോ കീറ്റന് സിനിമയോട് ഇഷ്ടക്കേടുണ്ടായിരുന്നെങ്കിലും ബസ്റ്ററിന് മാധ്യമത്തിലൂടെ സംവരണം ഉണ്ടായിരുന്നു. കീറ്റൻ സിനിമയിൽ അർബക്കലുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ, ക്യാമറകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന്
==ചലച്ചിത്രങ്ങൾ==
|