"മുഹമ്മദ് റഫി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 59:
}}</ref>
[[പ്രമാണം:Rafi.thalassery.1960.jpg|ലഘുചിത്രം|1959 ഇൽ തലശ്ശേരി സന്ദർശിച്ച മുഹമ്മദ് റാഫി പൗര പ്രമുഖരോടൊപ്പം |പകരം=]] മുറപ്പെണ്ണായ ബാഷിറയെ വിവാഹം കഴിച്ചു. എന്നാൽ ഇന്ത്യയിലേക്ക് വരാൻ കൂട്ടാക്കിയില്ല ഭാര്യ. അതിനാൽ റഫി ബാഷിയെ ഉപേക്ഷിച്ചു.രണ്ടാമത് ഇന്ത്യയിൽ നിന്ന് ബിൽ ഖിസിനെ വിവാഹം ചെയ്തു. മൂത്ത മകൻ ഷഹീദ് ആദ്യ
1944-ൽ റഫി ബോംബെയിലേക്ക് ([[മുംബൈ]]) മാറാൻ തീരുമാനിച്ചു. തൻവീർ നഖ്‌വി റഫിയെ പ്രശസ്തനിർമ്മാതാക്കളായ അബ്ദുൾ റഷീദ് കർദാൾ, മെഹബൂബ് ഖാൻ, നടനും സംവിധായകനുമായ നസീർ എന്നിവരുമായി പരിചയപ്പെടുത്തിക്കൊടുത്തു<ref name="dailytimes_way_it_was"/>. ഒരു ശുപാർശക്കത്തുമായി റഫി പ്രശസ്ത സംഗീതസംവിധായകൻ [[നൗഷാദ് അലി|നൗഷാദ് അലിയെ]] ചെന്നു കണ്ടു. ആദ്യകാലത്ത് നൗഷാദ് കോറസ് ആയിരുന്നു റഫിയെക്കൊണ്ടു പാടിച്ചിരുന്നത്. നൗഷാദുമായുള്ള റഫിയുടെ ആദ്യഗാനം 1944-ൽ പുറത്തിറങ്ങിയ എ.ആർ.കർദാറുടെ ''പെഹ്‌ലേ ആപ് ''എന്ന ചിത്രത്തിലെ ശ്യാം സുന്ദർ, അലാവുദ്ദീൻ എന്നിവരോടൊപ്പം പാടിയ ''ഹിന്ദുസ്ഥാൻ കേ ഹം ഹേൻ'' എന്ന ഗാനമാണ്. ഏതാണ്ട് ആ സമയത്തു തന്നെ ശ്യാം സുന്ദറിനു വേണ്ടി ''ഗോൻ കി ഗോരി'' (1944) എന്ന ചലച്ചിത്രത്തിലും, ജി.എം ദുരാണിയോടൊത്ത് ''അജീ ദിൽ ഹോ കാബൂ മേൻ'' എന്ന ചിത്രത്തിലും പാടി. ഇതാണ് റഫി [[ബോളിവുഡ്|ബോളിവുഡിലെ]] തന്റെ ആദ്യ ഗാനമായി കണക്കാക്കുന്നത്<ref name="sangeetmahal_hall_of_fame"/>. 1945-ൽ റഫി തന്റെ ബന്ധുവായ, 'മജ്‌ഹിൻ' എന്നു വിളിപ്പേരുള്ള ബാഷിറയെ ജീവിത പങ്കാളിയായി തിരഞ്ഞെടുത്തു<ref name="tribuneindia_striking"/>.
|