"വിക്കി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 131:
പ്രോത്സാഹിപ്പിച്ച എല്ലാ സഹൃദയരെയും അല്ലാഹു അനുഗ്രഹിക്കുമാറാകട്ടെ
 
 
== ചരിത്രം ==
[[ റസൽ & റാസി ]]
[[വാർഡ്‌ കനിംഹാം]] എന്ന പോർട്ട്‌ലാൻഡുകാരനാണ്‌ വിക്കി എന്ന ആശയത്തിനും, സോഫ്ടുവെയറിനും അടിത്തറയിട്ടത്‌. 1994 ഇൽ അദ്ദേഹം വികസിപ്പിച്ചെടുത്ത [[വിക്കിവിക്കിവെബ്]] എന്ന സോഫ്റ്റ്‌വെയറാണ് വിക്കി എന്ന ആശയത്തിന് തുടക്കമിട്ടത്. 1995 മാർച്ച് 25 ന് അദ്ദേഹം ഇത് c2.com എന്ന ഇന്റർനെറ്റ് സൈറ്റിൽ ഇൻസ്റ്റാൾചെയ്തു.
=== പേരിനു പിന്നിൽ ===
== ചരിത്രം ==
[[ചിത്രം:HNL Wiki Wiki Bus.jpg|thumb|വികി വിക്കി ഹോണോലുലു വിമാനത്തവളത്തിൽ]
 
കനിംഹാം തന്നെയാണ് വിക്കി എന്ന പേര് നിർദ്ദേശിച്ചത്. [[ഹോണോലുലു വിമാനത്താവളം|ഹോണോലുലു വിമാനത്താവളത്തിലെ]] ടെർമിനലുകളെ ബന്ധിപ്പിച്ചുകൊണ്ട് ഓടിയിരുന്ന വിക്കിവിക്കി ചാൻസ് ആർ.ടി 52 എന്ന ബസ്സ് സർവ്വീസിനെകുറിച്ച് അവിടുത്തെ ഒരു തൊഴിലാളിപറഞ്ഞതിനെ ഓർത്തായിരുന്നു ഈ പേരിടൽ. ഹവായിയൻ ഭാഷയിൽ വിക്കി എന്നാൽ വേഗത്തിൽ എന്നാണ് അർത്ഥം. "What I Know Is" എന്നതിന്റെ ചുരുക്കെഴുത്തായും വിക്കിയെ കരുതാറുണ്ട്. എന്നാൽ യഥാർഥത്തിൽ പേരിട്ടശേഷം ഇങ്ങനെ ഒരു പൂർണ്ണരൂപം കണ്ടെത്തുകയായിരുന്നു.
റാസിയും റസലും ഒരു വർഷക്കാലയളവിൽ വിവിധ വിഷയങ്ങളെ കവിതാ രൂപത്തിൽ കടലാസിൽ എഴുതി പിതാവിനെ ഏല്പിക്കും - റസലും റാസിയും ഒറ്റയിരുപ്പിന് ഇരുന്ന് എഴുതിയതല്ല അവരുടെ കവിതകൾ. വല്ലപ്പോഴും എഴുതുന്ന കവിതകൾ ചുമരിൽ തൂക്കിയിട്ട ചെറിയ സഞ്ചിയിൽ നിക്ഷേപിക്കപ്പെടുന്നവ വർ ഷാവസാനം പുറത്തെടുത്ത് ചാർട്ട് പേപ്പറിൽ ഒട്ടിച്ച് വെച്ച് ഇരുവരും ആൽബമാക്കി വെക്കും. ഇടർന്ന് ഇരുവരും പിതാവിന് അവർ കവിതകൾ വായിച്ച് കേൾപ്പിക്കും - ഇരുവരേയും ചേർത്തിരുത്തി അക്ഷരത്തെറ്റുകൾ അവരെക്കൊണ്ട് പിതാവ് തിരുത്തിപ്പിക്കും - റാസി യുടേയും റസലിന്റെയും വരികൾ, ഭാവനകൾ, ആശയങ്ങൾ ഒന്നും തന്നെ പിതാവ് തിരുത്തിക്കൊടുക്കാറില്ല. അക്ഷരത്തെറ്റുകൾ മാത്രം ചൂണ്ടിക്കാണിച്ച് കൊടുക്കും - റാസിയും റസലും എഴുതിയ വരികൾ തിരുത്താൻ ഇരുവരും സമ്മതിക്കാറുമില്ല. മാത്രമല്ല റസലും റാസിയും എഴുതിയ വരികൾ അവരറിയാതെ തിരുത്താൻ ശ്രമിച്ചാൽ അവർ അത് കണ്ട് പിടിക്കുമെന്നതിനാൽ പിതാവ് തിരുത്താൻ ശ്രമിക്കാറുമില്ല - റസൽ UKG യിൽ പഠിക്കുമ്പോളണ് ആദ്യ പുസ്തകമായ " മഴവില്ല് കാണാം " എന്നതും റാസി ഒന്നാം ക്ലാസിൽ പഠിക്കുമ്പോ ളാണ് റാസിയുടെ "മരത്തിന്റെ ഇലകൾ " എന്ന പുസ്തകവും തെയ്യാറാക്കുന്നത്. റസലും റാസിയും കളികൾക്കിടയിൽ കെട്ടിക്കൂട്ടി പാടുന്നത് കണ്ടപ്പോൾ പെട്ടന്ന് പിതാവ് മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്തു. റിക്കാർഡ് ചെയ്തത് റസലും റാസിയും അറിഞ്ഞിരുന്നില്ല. പലപ്പോഴായി റസലും റാസിയും കളിയുടെ ഭാഗമായി കെട്ടിക്കൂട്ടി പാടുന്നതും പറയുന്നതുമായ വരികൾ പിതാവ് റാസിയും റസലും അറിയാതെ എഴുതിയെടുത്തു സൂക്ഷിച്ചു വെച്ചു - ഇതൊന്നും റാസിയും റസലും അറിഞ്ഞിരുന്നില്ല - കുറേ ആഴ്ചകൾ കഴിഞ്ഞപ്പോൾ ഒരൊഴിവ് ദിവസം മൊബൈൽ ഫോണിൽ റിക്കാർഡ് ചെയ്ത പാട്ടുകൾ റസലിനും റാസിക്കും പിതാവ് കേൾപ്പിച്ചു കൊടുത്തു - എഴുതി എടുത്തവ വായിച്ച് കേൾപ്പിച്ചു. ശേഷം പിതാവ് ചോദിച്ചു - " ഈ പാട്ടുകൾ ബാലവാടീന്നാണോ സ്കൂളിന്നാണോ നിങ്ങൾ പഠിച്ചത്? ടീച്ചറാണോ കൂട്ടുകാരാണോ ഇതൊക്കെ പാടിത്തന്നത്? ആരാ ഇതൊക്കെ പഠിപ്പിച്ച് തന്നത്.? ഇരുവരും പറഞ്ഞു " ആരും പാടിത്തന്നതല്ല, കളിച്ചപ്പോ വെറുതെ പാടിയതാ ? പിതാവിന് വിശ്വാസമായില്ല- പിതാവ് ചില വിഷയങ്ങൾ കൊടുത്ത് പാട്ട് രൂപത്തിൽ രണ്ടാളോടും പാടി കേൾപ്പിക്കാൻ പറഞ്ഞു. റസലും റാസിയും കെട്ടിക്കൂട്ടി അവരുടെ അനുഭവങ്ങൾ പാട്ട് രൂപത്തിലാക്കി. ഇങ്ങനെ പല ദിവസങ്ങളിൽ കണ്ടതും കേട്ടതുമായ കാര്യങ്ങളെ വിഷയങ്ങളാക്കി പാടിയവ ഫോണിൽ റിക്കാർഡ് ചെയ്തു. പിതാവ് എഴുതി യെടുത്തു. അന്ന് UKG യിൽ പഠിക്കുന്ന റസലിനും ഒന്നാം ക്ലാസിൽ പഠിക്കുന്ന റാസിക്കും എഴുത്ത് നന്നായി വശമുണ്ടായിരുന്നില്ല. വീണ്ടും കുറേനാൾ കഴിഞ്ഞപ്പോൾ പിതാവ് റസലിന്റെയും റാസി യുടേയും ഉമ്മയോട് അവരുടെ പാട്ടുകൾ മുഴുവനും കംപ്യൂട്ടറിൽ ടൈപ്പ് ചെയ്ത് സൂക്ഷിച്ച് വെക്കാൻ പറഞ്ഞു. പക്ഷെ ഉമ്മയുടെ വീട്ടുജോലിത്തിരക്കു കാരണം യഥാസമയം ടൈപ്പ് ചെയ്ത് സൂക്ഷിക്കാൻ പറ്റിയില്ല; വീണ്ടും കുറേ ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം പെരിന്തൽമണ്ണയിലുള്ള കംപ്യൂട്ടർ സെന്ററിൽ കൊടുത്ത് വരികൾ ടൈപ് ചെയ്ത് ഒരു CD യിൽ റൈറ്റ് ചെയ്തു തരാൻ പിതാവ് ആവശ്യപ്പെട്ടു. റാസിയും റസലും വലുതാകുമ്പോൾ അവർക്ക് അവർ ചെറുപ്പത്തിൽ പാടിയവ കാണിച്ച് കൊടുക്കാൻ വേണ്ടി മാത്രം കംപ്യൂട്ടറിൽ സൂക്ഷിക്കാൻ വേണ്ടിയായി രുന്നു. കുട്ടികളുടെ ചെറുപ്പത്തിലെ ഫോട്ടോ മാതാപ്പിതാക്കൾ കുട്ടികൾ വലുതാകുമ്പോൾ കാണിച്ചു കൊടുക്കാറുണ്ടല്ലോ; എന്നത് പോലെ. കംപ്യൂട്ടർ സെന്ററിൽ നിന്ന് വരികളുടെ A4 Size പ്രിന്റ് റാസിക്കും റസലിനും കാണിച്ചു കൊടുത്തു - അവരത് വായിച്ചു. പിന്നെ പറഞ്ഞു " ഇതെന്താ ഇങ്ങനെ? ഇത് പുസ്തകാക്കണം; എങ്ങിനേ പുസ്തകം ഉണ്ടാക്കുന്നത്? പുസ്തകമാക്കിക്കൊടുക്കാൻ ഇരുവരും നിർബന്ധിച്ചു. തുടർന്ന് പുസ്തകത്തിന് പേര് അവർ തന്നെ കണ്ടെത്തി . റസൽ "മഴവില്ല് കാണാം " റാസി " മരത്തിന്റെ ഇലകൾ " എന്നും പേരിട്ടു. വീണ്ടും കംപ്യൂട്ടർ സെൻററിൽ കൊടുത്ത് പുസ്തക രൂപത്തിൽ പിന്നിടച്ച് നാലഞ്ച് പുസ്തകങ്ങളാക്കി കൊണ്ട് വന്ന് പിതാവ് കൊടുത്ത് . റാസിയും റസലും തൃപ്തരായില്ല. "ബ്ലാക്ക് & വൈറ്റ് പുസ്തകം വേണ്ട കളർ പുസ്തകമാക്കണം" എന്ന് ഇരുവരും നിർബന്ധിച്ചു - തുടർന്ന് പിതാവ് പ്രസ്സിൽ കൊടുത്ത് അച്ചടിപ്പിച്ച് പുസ്തകമാക്കിക്കൊടുത്തപ്പോൾ എങ്ങിനെയാണ് പുസ്തകങ്ങൾ ഉണ്ടാകുന്നത് എന്ന് റാസിയും റസലും മനസ്സിലാക്കി. കുറേ ദിവസങ്ങൾ പുസ്തകങ്ങൾ വീട്ടിനകത്തും പുറത്തും ചിന്നിച്ചിതറിക്കിടന്നു. അയൽപക്കത്തെ കൂട്ടുകാർക്ക് പുസ്തകങ്ങൾ കൊടുത്തു. ഒരു ദിവസം പത്രത്തിന്റെ പൈസ വാങ്ങാൻ വന്ന "മാതൃഭൂമി പത്രത്തിന്റെ ഏജന്റ് ബിജു സിറ്റൗട്ടിൽ ചിന്നിച്ചിതറി ക്കിടന്നിരുന്ന പുസ്തകങ്ങൾ വാങ്ങിക്കൊണ്ട് പോയി. അടുത്ത ഒരു ഞായറാഴ്ചയുണ്ട് കാളികാവിലെ പ്രശസ്തരമായ പത്രപ്രവർത്തകരായ ഷിഹാബുദ്ദീൻ കാളികാവ്, അത്തീഫ് മാസ്റ്റർ, ശിഹാബുദീൻ ഫൈസി കല്ലാമൂല , ശിഹാബ് മാളിയേക്കൽഎന്നിവർ വീട്ടിൽ വന്ന് വാർത്തയാക്കിപുസ്തകത്തെ കുറിച്ച് പുറം ലോകത്തെ അറിയിച്ചു. ബിജുവും, അൽ നാസർ സ്റ്റുഡിയോ ബാബുവുമാണ് പത്രപ്രവർത്തകരോട് വിവരം പറഞ്ഞത്. വാർത്ത പത്രത്തിൽ വന്നു. പിതാവിന്റെ സുഹൃത്തുക്കൾ പത്രങ്ങളിലൂടെ വാർത്തയറിഞ്ഞു. മലയാള സാഹിത്യത്തിന്റെ കുലപതി ശ്രീ. എം.ടി. വാസുദേവൻ നായർ കോഴിക്കോട് വെച്ച് രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്തു. വേദിയിലുണ്ടായിരുന്ന കാലിക്കറ്റ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ മുഹമ്മത് ബഷിർ പിന്നീട് റാസിയേയും റസലിനേയും യൂണിവേഴ്സിറ്റിലേക്ക് ക്ഷണിച്ചു.വാർത്തയറിഞ്ഞ മുൻ മുഖ്യമന്ത്രി ബഹു; വി.എസ് അച്ച്യുതാനന്ദൻ ഉപഹാരങ്ങൾ നല്കി. റാസി യുടേയും റസലിന്റെയും ഉമ്മ വീട്ടിലെ കംപ്യൂട്ടറിൽ ടൈപ് ചെയ്ത് സൂക്ഷിച്ചിരുന്നു വെങ്കിൽ പുറം ലോകം ഈ പുസ്തകങ്ങളെ കുറിച്ചറിയുമായിരുന്നില്ല .
 
== പ്രധാന സ്വഭാവങ്ങൾ ==
"https://ml.wikipedia.org/wiki/വിക്കി" എന്ന താളിൽനിന്ന് ശേഖരിച്ചത്