കേരളകേരളസസ്കാരത്തിൽ സംസ്കാരത്തിന്റെജാതിതിരിച്ചുള്ള ഭാഗമാണ്വിവേചനം പന്തിബോധ്യമാക്കാൻ ഭോജനം.ഉദാഹരിക്കാവുന്ന സമൂഹമായിഏറ്റവും പ്രമുഖമായ ഒരു ഒരു പ്രവൃത്തിയാണ് പന്തിഭോജനം അഥവാ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനുകഴിക്കൽ. ഉയർന്ന ജാതിക്കാരും താഴ്ന്നജാതിക്കാരും വെവ്വേറെ പന്തികളിൽ മാത്രമേ ഇരുന്നു ഭക്ഷിക്കുകയുണ്ടായിരുന്നുള്ളൂ. മലയാളിയുടെഇതിൽ ശീലമാണ്ബ്രാഹ്മണരുടെ പന്തിയിൽ ഉണ്ണൽഅബ്രാഹ്മണർക്ക് അഥവാപ്രവേശനം '''പന്തിഭോജനം'''പോലുമുണ്ടായിരുന്നില്ല. വിളമ്പിക്കൊടുക്കുന്നവരും ബ്രാഹ്മണർ തന്നെയാവണം. ജാതിവ്യവസ്ഥയുടെ കാർക്കശ്യങ്ങളിൽ അധഃകൃതനെ താഴ്ത്തിക്കെട്ടാൻ ഉള്ള മറ്റൊരു ഉപായവും കൂടിയായിരുന്നു ഇത്. ജാതിവ്യവസ്ഥയുമായും ഭക്ഷണരീതിയുമായും ഭക്ഷണക്രമവുമായും എല്ലാം ബന്ധപ്പെട്ട ഇതിനെ കേരളത്തിലെ വിവിധസമൂഹങ്ങളുടെ സാമൂഹികാവസ്ഥയുടെ ഇന്നും ഇന്നലെയും പരിശോധിക്കുന്നതിനു ഉപയോഗിക്കാവുന്നതാണ്. ഒരു പന്തിയിൽ ഉണ്ണാവുന്നവർ എന്നത് ഒരുജാതിവ്യവസ്ഥയുടെ ക്രൗര്യം എത്രമാത്രമുണ്ടായിരുന്നുവെന്ന് പുതിയകാലത്തുള്ളവർക്ക് സമൂഹത്തിന്റെഉദാഹരണമായി ഖണ്ഡമായികാണിച്ചുകൊടുക്കാൻ കരുതിയിരുന്നുഉതകുന്നതാണ്. അങ്ങനെ വിവിധസമൂഹങ്ങളുടെ പന്തികൾ പണ്ട് നിലവിലിരുന്നു. ഒരു സദ്യയിലെ തന്നെ വിവിധ പന്തികൾ വിവിധ സമൂഹങ്ങളെജാതിവ്യത്യാസങ്ങളെ ഉയർന്നത് താഴ്‌ന്നത് എന്ന രീതിയിൽ അതിൽ പങ്കെടുക്കുന്നവരുടെ ആത്മാഭിമാനത്തെത്തന്നെ ചോദ്യം ചെയ്തുതാഴ്ത്തിക്കെട്ടാൻ പ്രതിനിധീകരിച്ചിരുന്നുഉപയോഗിച്ചിരുന്നു.