"തൈത്തിരീയോപനിഷത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം - അക്ഷരപിശകുകൾ
→‎പേര്:  തൈത്തിരീയോപനിഷത്ത്
വരി 1:
{{prettyurl|Taittiriya Upanishad}}
ഭാരതത്തിലെ പുരാതന ദാർശനികരചനകളായദാർശനിക രചനകളായ [[ഉപനിഷത്ത്|ഉപനിഷത്തുകളിൽ]] ഒന്നാണ് തൈത്തിരീയോപനിഷത്ത്. ദശോപനിഷത്തുകൾ എന്നറിയപ്പെടുന്ന പത്ത് മുഖ്യ ഉപനിഷത്തുകളിൽ ഇതുൾപ്പെടുന്നു. യജുർവേദത്തിന്റെ തൈത്തിരീയശാഖയോടനുബന്ധിച്ചുള്ള തൈത്തിരീയ ബ്രാഹ്മണത്തിന് പ്രപാഠങ്ങൾ എന്നറിയപ്പെടുന്ന പത്തദ്ധ്യായങ്ങളുള്ളതിൽ അവസാനത്തേതിന് മുൻപുള്ള (ഏഴുമുതൽ ഒൻപതു വരെ) മൂന്നദ്ധ്യായങ്ങളാണ് തൈത്തിരീയോപനിഷത്തായി കണക്കാക്കപ്പെടുന്നത്.
 
== പേര് ==
 
തൈത്തിരീയം എന്ന പേരിനെ വിശദീകരിക്കാറുള്ളത് തിത്തിരിപ്പക്ഷിയുമായി ബന്ധപ്പെടുത്തിയാണ്. പഠിച്ചതെല്ലാം പുറത്തുകളയാൻപുറത്തു കളയാൻ കോപിഷ്ഠനായ ഗുരു വൈശമ്പായനൻ ആവശ്യപ്പെട്ടപ്പോൾ ശിഷ്യൻ യാജ്ഞവൽക്യൻ ഛർദ്ദിച്ചുകളഞ്ഞഛർദ്ദിച്ചു കളഞ്ഞ വിദ്യയിൽ ഒരു ഭാഗം മറ്റു ശിഷ്യന്മാർ തിത്തിരിപ്പക്ഷികളുടെ രൂപത്തിൽ വന്ന് കൊത്തിയെടുക്കുക വഴി സംരക്ഷിക്കപ്പെട്ടതാണ് [[യജുർവേദം|യജുർവേദത്തിന്റെ]] തൈത്തിരീയശാഖ എന്നൊരു കഥയുണ്ട്. ആ വേദശാഖയ്ക്കും അതിന്റെ അനുബന്ധമായ ബ്രാഹ്മണത്തിനും അതിലെ ഉപനിഷത്തിനും ഈ പേരുകിട്ടിയതിനുപേരു കിട്ടിയതിനു പിന്നിൽ ആ കഥയാണ്.<ref name = "thatwa">തത്ത്വമസി, സുകുമാർ അഴീക്കോട്(പ്രസാധനം: കറന്റ് ബുക്ക്സ്, തൃശൂർ</ref>
 
== ഘടന ==
വരി 14:
=== ശിക്ഷാവല്ലി ===
 
ഈ വല്ലിയുടെ പല ഭാഗങ്ങളും ഉപാസനാസ്വഭാവമുള്ള പ്രബോധനമാണ്. മിത്രവരുണാദികളായമിത്ര വരുണാദികളായ ദൈവങ്ങളെ സംബോധനചെയ്യുന്നസംബോധന ചെയ്യുന്ന പ്രാർത്ഥനയാണ് ആദ്യാധ്യായം. തുടർന്നു വരുന്ന ചെറിയ അദ്ധ്യായം, പഠനത്തിൽ സ്വരവർണ്ണാദിയായ ഭാഷാസാമിഗ്രികളുടെഭാഷാ സാമിഗ്രികളുടെ പ്രാധാന്യത്തെപ്പറ്റിയാണ്.
 
 
അടുത്ത അദ്ധ്യായം പ്രപഞ്ചം‍, തേജലോകങ്ങൾ, അറിവ്, പരമ്പര, ആത്മവിദ്യ എന്നിവയുടെ ഘടകതത്ത്വങ്ങളെപ്പറ്റിയാണ്ഘടകതത്ത്വങ്ങളെ പറ്റിയാണ്. പ്രപഞ്ചത്തിന്റെ തത്ത്വങ്ങൾ [[ഭൂമി|ഭൂമിയും]] ആകാശവും അന്തരീക്ഷവും അവയെ ബന്ധിപ്പിക്കുന്ന വായുവും ആണ്. തേജലോകങ്ങളുടെതേജ ലോകങ്ങളുടെ തത്ത്വങ്ങളായ അഗ്നി, [[സൂര്യൻ]]‍, ജലങ്ങൾ എന്നിവയെ വിദ്യുതി യോജിപ്പിക്കുന്നു. അറിവിന്റെ ഘടകങ്ങൾ ഗുരു, ശിഷ്യൻ, ജ്ഞാനം എന്നിവയും അവയെ ബന്ധിപ്പിക്കുനത് പ്രബോധനവും ആണ്. പരമ്പരയുടെ തത്ത്വങ്ങൾ മാതാവ്, പിതാവ്, മക്കൾ എന്നിവയും അവരെ ബന്ധിപ്പിക്കുന്നത് പ്രജനനവുമാണ്. ആത്മവിദ്യയുടെ തത്ത്വങ്ങൾ മേൽത്താടിയും കീഴ്ത്താടിയും വാക്കും അവയെ ബന്ധിപ്പിക്കുന്നത് ജിഹ്വയും ആണ്. നാലാം അദ്ധ്യായത്തിന്റെ ഒരു ഭാഗം വിദ്യാർത്ഥിയുടെ ഈ പ്രാർത്ഥനയാണ്:
 
{{Quotation|ദൈവമേ, ഞാൻ അമർത്ത്യതയുടെ പാത്രമാകാൻ ഇടയാകട്ടെ. (അമൃതസ്യ ദേവ ധാരണോ ഭൂയാസം) എന്റെ ശരീരം എല്ലാ കർമ്മങ്ങളിലും വേഗവും കുശലതയും പ്രകടിപ്പിക്കട്ടെ. (ശരീരം മേ വിചർഷണം) എന്റെ നാവ് തേൻ കിനിയുന്നതാകട്ടെ.(ജിഹ്വാ മേ മധുമത്തമാ) എന്റെ കാതുകൾ ബൃഹത്തും വിവിധവുമായ ശ്രുതികൾ ശ്രവിക്കാൻ ഇടവരട്ടെ.}}
 
 
ശിക്ഷാവല്ലി പതിനൊന്നാം അദ്ധ്യായം ഏറെ പ്രസിദ്ധമാണ്. ബ്രഹ്മചര്യനിഷ്ഠയിലുറച്ചുബ്രഹ്മചര്യ നിഷ്ഠയിലുറച്ചു നിന്ന് ശിക്ഷ പൂർത്തിയാക്കി ഗൃഹസ്ഥാശ്രമത്തിലേയ്ക്ക് പ്രവേശിക്കാനായി മടങ്ങിപ്പോകുന്നമടങ്ങി പോകുന്ന വിദ്യാർത്ഥികൾക്കുള്ള ഈ ഉപദേശത്തെ ആധുനിക സർവകലാശാലകളിലെ ബിരുദദാനപ്രഭാഷണങ്ങളോട്ബിരുദദാന പ്രഭാഷണങ്ങളോട് (Convocation Address) താരതമ്യപ്പെടുത്താറുണ്ട്.<ref name = "ekn">തൈത്തിരീയോപനിഷത്ത്, ഉപനിഷത്തുകൾ, ഏകനാഥ് ഈശ്വരൻ(പ്രസാധനം: പെൻഗ്വിൻ) </ref>{{Ref_label|ക|ക|none}} "സത്യം വദ. ധർമ്മം ചര" എന്നു തുടങ്ങുന്ന ആ ഉപദേശത്തിലെ പ്രബോധനങ്ങളിൽ ചിലത് ഇവയാണ്:-
 
{{Quotation|സത്യം പറയുക, ധർമ്മം ചെയ്യുക...സത്യത്തിൽ നിന്നും ധർമ്മത്തിൽ നിന്നും നല്ലതിൽ നിന്നും ക്ഷേമകർമ്മങ്ങളിൽ നിന്നും പിഴച്ചുപോകരുത്. അമ്മയേയും അച്ഛനേയും ആചാര്യനേയും അതിഥിയേയും ദേവനായി കരുതുക. കുറ്റമറ്റ കർമ്മങ്ങളേ ചെയ്യാവൂ. ഞങ്ങളുടെ നല്ല പ്രവൃത്തികൾ മാത്രമേ നിങ്ങൾ അനുസരിക്കാവൂ; അല്ലാത്തവ പാടില്ല.<ref name = "thatwa"/>}}
വരി 28:
=== ബ്രഹ്മാനന്ദവല്ലി ===
 
മനുഷ്യജീവിതത്തെമനുഷ്യ ജീവിതത്തെ അതിലെ മണ്ഡലങ്ങളുടെ (കോശങ്ങളുടെ) അപഗ്രഥനത്തിലൂടെ വിശദീകരിക്കുകയാണ് ഈ വല്ലിയിൽ. ഭക്ഷണത്താലാണ് മനുഷ്യൻ ഉരുവാക്കപ്പെട്ടിരിക്കുന്നതെന്നും ഭക്ഷണമാണ് [[മനുഷ്യൻ|മനുഷ്യനിലെ]] അടിസ്ഥാനവസ്തുവെന്നുംഅടിസ്ഥാന വസ്തുവെന്നും (ആന്നാത്പുരുഷ:...പുരുഷോഽന്നരസമയ:) ആദ്യാദ്ധ്യായത്തിൽആദ്യ അദ്ധ്യായത്തിൽ പറയുന്നു. തുടർന്ന് ഈ വിശകലനം, ഒന്നിനൊന്ന് ഉള്ളിലായി വരുന്ന പ്രാണൻ, [[മനസ്സ്]], വിജ്ഞാനം എന്നിവയെ കടന്ന് ആനന്ദത്തിന്റെ മണ്ഡലത്തിലെത്തുന്നു. ഈ വല്ലിയിലെ എട്ടാം അദ്ധ്യായം, ബ്രഹ്മാനന്ദത്തെ മനുഷ്യനു പരിചയമുള്ള മറ്റാനന്ദങ്ങളുമായി താരതമ്യം ചെയ്ത് വിശദീകരിക്കുവാനുള്ള ശ്രമമാണ്.
 
{{Quotation|[[ആരോഗ്യം|ആരോഗ്യവും]] ശക്തിയും [[സൗന്ദര്യം|സൗന്ദര്യവും]] വിജ്ഞാനവും ഗുണശീലങ്ങളും സമ്പത്തും തികഞ്ഞ ഒരു യുവാവിന് പ്രാപ്തമായ ആനന്ദമാണ് മനുഷ്യാനന്ദത്തിന്റെ പരകോടി. സ്വർഗ്ഗത്തിലെ മനുഷ്യഗന്ധവർവന്മാരുടെ ആനന്ദം ഇതിന്റെ ശതാതിശതം മടങ്ങാണ്. ദേവഗന്ധർവന്മാരുടെ ആനന്ദം അതിന്റേയും ശതാതിശതം മടങ്ങാണ്. [[സ്വർഗം|സ്വർഗലോകം]] പ്രാപിച്ച പിതൃക്കളുടെ ആനന്ദമാകട്ടെ അതിലും ബഹുശതം മടങ്ങാണ്. ദേവജന്മം ലഭിച്ചവരുടെ ആനന്ദം അതിന്റേയും ബഹുശതം മടങ്ങും കർമ്മദേവന്മാരുടെ ആനന്ദം പിന്നേയും അനേകശതം മടങ്ങുമാണ്. നിത്യദേവന്മാരുടെ ആനന്ദമാകട്ടെ അതിന്റേയും ശതാതിശതം മടങ്ങും [[ഇന്ദ്രൻ|ഇന്ദ്രന്റെ]] ആനന്ദം അതിന്റേയും ശതാതിശതം മടങ്ങും ബൃഹസ്പദിയുടെ ആനന്ദം പിന്നേയും ബഹുശതം മടങ്ങും, പ്രജാപതിയുടെ ആനന്ദം അതിന്റേയും മടങ്ങുകളും ആണ്. ഒരു ബ്രഹ്മാനന്ദമാകട്ടെ പ്രജാപതിയുടെ ഒരാനന്ദത്തിന്റെ ബഹുശതം മടങ്ങാണ്.<ref name = "aro"/>}}
വരി 37:
 
 
പക്ഷേ ബ്രഹ്മാനന്ദമൊഴികെയുള്ള ജീവിതമണ്ഡലങ്ങളുടെജീവിത മണ്ഡലങ്ങളുടെ (കോശങ്ങളുടെ) പ്രാധാന്യം കുറച്ചുകാട്ടുകയല്ലകുറച്ചു കാട്ടുകയല്ല ഈ പ്രബോധനം‍. തുടർന്നുള്ള അദ്ധ്യായങ്ങളുടെ ഒരു പ്രധാനഭാഗംപ്രധാന ഭാഗം അന്ന(ഭക്ഷണ)മെന്ന ആദ്യമണ്ഡലത്തിന്റെആദ്യ മണ്ഡലത്തിന്റെ പുകഴ്ചയാണ്: അന്നത്തെ ദുഷിക്കരുത്; അതിനെ നിരസിക്കരുത്; അത് വർദ്ധിപ്പിക്കുകയും ശേഖരിക്കുകയും ചെയ്യണം; അതിഥികളെ വീട്ടിൽ സ്വീകരിച്ച് ഭക്ഷണം നൽകണം, എന്നൊക്കെ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. ജീവിതത്തിന്റെ ഘടകങ്ങളായ അന്ന-പ്രാണ-മന- വിജ്ഞാന-ആനന്ദങ്ങളെ ഉൾക്കൊള്ളുന്ന സമഗ്രദർശനത്തിന്റെസമഗ്ര ദർശനത്തിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ടാണ്എടുത്തുപറഞ്ഞു കൊണ്ടാണ് ഉപനിഷത്ത് സമാപിക്കുന്നത്.
 
== വിലയിരുത്തൽ ==
 
ഉണ്മയുടെ എല്ലാ മണ്ഡലങ്ങളും സമ്മേളിക്കുന്ന സന്തുലിതമായ ജീവിതവീക്ഷണംജീവിത വീക്ഷണം അവതരിപ്പിക്കുന്നുവെന്നതാണ് തൈത്തിരീയോപനിഷത്തിന്റെ അതുല്യത. ഉപനിഷത്തുകൾക്കിടയിൽ ഭാരതീയ തത്ത്വചിന്തയുടെ സമഗ്രസ്വഭാവംസമഗ്ര സ്വഭാവം ഏറ്റവുമേറെ പ്രകടിപ്പിക്കുന്നത് തൈത്തിരീയമാണെന്ന് [[എസ്.രാധാകൃഷ്ണൻ|രാധാകൃഷ്ണൻ]] അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name = "thatwa"/> അന്നവും, പ്രാണനും, മനസ്സും, വിജ്ഞാനവും, ആത്മീയാനന്ദവും ചേർന്ന്, പ്രപഞ്ചത്തിന്റെ പ്രതിരൂപമായ ഒരു ലഘുപ്രപഞ്ചമായിലഘു പ്രപഞ്ചമായി ഈ ഉപനിഷത്ത് മനുഷ്യനെ കാണുന്നു.<ref>[[എസ്.രാധാകൃഷ്ണൻ]], പൗരസ്ത്യമതങ്ങളും പാശ്ചാത്യചിന്തയും, പുറം 211(പ്രസാധകർ: ഓക്സ്ഫോർഡ് സർവകലാശാലാ പ്രസ്സ്</ref>
 
== കുറിപ്പുകൾ ==
"https://ml.wikipedia.org/wiki/തൈത്തിരീയോപനിഷത്ത്" എന്ന താളിൽനിന്ന് ശേഖരിച്ചത്