2012 ആഗസ്ത് മാസത്തിൽ ശക്തമായ മഴക്കാലത്ത് അണക്കെട്ടിന്റെ ചിപ്പുകൾചീപ്പുകൾ തുറക്കാൻ താമസിച്ചതിനെ തുടർന്ന് ഉണ്ടായ വെള്ളപ്പൊക്കത്തിൽ ഇരിട്ടി പട്ടണത്തിൽ വലിയ നാശനഷ്ടങ്ങൾ ഉണ്ടായി.കൂടാതെ അണക്കെട്ട് നിറഞ്ഞ് കവിഞ്ഞൊഴുകും എന്ന ഘട്ടം വരെ എത്തുകയുണ്ടായി.പടിഞ്ഞാറ് ഭാഗത്തെ പൂന്തോട്ടങ്ങളും മറ്റു നിർമ്മിതികളും വെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നു.പിന്നീടിതുവരെയും അവ പുതുക്കിപണിതിട്ടില്ല<ref name="test1">[http://www.madhyamam.com/archives/news/185319/120815/ മാധ്യമം വാർത്ത] .</ref>