"പണിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
+++++++ |
|||
വരി 22:
നൂറ്റാണ്ടുകൾക്കു മുമ്പ് വയനട്ടിലെ ബാണാസുരൻ കൊടുമുടിയോടു ചേർന്ന ഇപ്പിമലയിൽ സ്വതന്ത്രമായി ജീവിച്ചുവന്ന പണിയസമുദായത്തെ ജന്മിമാർ അടിമകളാക്കിയെന്നാണ് ഒരു വാമൊഴി ചരിത്രം. ഞങ്ങൾ ഇപ്പിമലയുടെ മക്കൾ (''നാങ്ക് ഇപ്പിമല മക്കൈ'') എന്നാണ് പണിയർ വിശ്വസിച്ചുപോരുന്നത്. നൂറ്റാണ്ടുകളായി വയനാട്, നിലമ്പൂർ, കണ്ണവം കാടുകളിൽ അലഞ്ഞുനടന്ന് ജീവിച്ച ഇവർ കാലക്രമേണ ജന്മിമാരുടെ അടിമകാളായി പണിയെടുക്കാൻ നിർബന്ധിതരായി. പണ്ട് ആണിന് ഒരണയും ഒന്നര സേർ വല്ലിയും (നെല്ല്) ആയിരുന്നു കൂലി. പെണ്ണിന് ഒരണയും അരസേർ വല്ലിയും. പണികഴിഞ്ഞുപോകുമ്പോൾ ജന്മിയുടേ പറമ്പിൽ വീണു കിടക്കുന്ന ചക്കയും മാങ്ങയും വിറകും പാടത്തുനിന്നും ശേഖരിക്കുന്ന താളും ആയിരുന്നു ഭക്ഷണം. കൂലികിട്ടുന്ന പച്ചനെല്ല് അന്നുതന്നെ കുത്തി അരിയാക്കി മേൽ പച്ചക്കറികളും കൂട്ടിയായിരുന്നു ഭക്ഷണം ഉണ്ടാക്കിയിരുന്നത്.<ref>കൂടു മാസിക, ഏപ്രിൽ 2015 താൾ 9</ref>
==ചരിത്രം==
[[File:CTSI-pan1.jpg|thumb|left|
പണിയർ ചരിത്രം കൃഷിപ്പണിക്കാരുടെതാണ്. വയനാട്ടിലേക്ക് കേരള രാജക്കന്മാർ കൊണ്ടുവന്നതാവാം എന്നാണ് കരുതുന്നത്. ഏതാണ്ട് അടിമകളെപ്പോലെയാണ് അവർ ജീവിച്ചുവന്നത്. അടിമത്വം അവസാനിച്ചതോടെ സർക്കാർ പല സ്ഥലങ്ങളിലായി അധിവസിക്കപ്പെട്ടു.
|