"ജൂതവിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.) യന്ത്രം - അക്ഷരപിശകുകൾ |
||
വരി 4:
==ഗ്രെക്കോ-റോമൻ ലോകം==
ക്രൈസ്തവലോകത്തെ യഹൂദവിരോധം പുരാതനകാലത്തെ മനോഭാവങ്ങളുടെ പിന്തുടർച്ചയാണെന്നു തെളിയിക്കാനും ക്രിസ്തീയതയുടെ
==ആദിമക്രിസ്തീയത==
വരി 12:
==സഭാപിതാക്കന്മാർ==
ക്രിസ്തീയചിന്തയുടേയും പാരമ്പര്യങ്ങളുടേയും വികാസത്തിൽ നിർണ്ണായകമായ പങ്കുവഹിച്ച ആദ്യകാലസഭാപിതാക്കന്മാർ ക്രിസ്തുമതത്തിന്റെ യഹൂദപശ്ചാത്തലം ഏറ്റുപറഞ്ഞങ്കിലും, അവരിൽ പലരും യഹൂദജനതയെ ശത്രുതയോടെയാണ് വീക്ഷിച്ചത്. [[രക്തസാക്ഷി ജസ്റ്റിൻ]] (പൊതുവർഷം 103-165), [[തെർത്തുല്യൻ]](160- 220), [[അംബ്രോസ്]] (338-397), [[യോഹന്നാൻ ക്രിസോസ്തമസ്]] (347-407) തുടങ്ങിയ
ക്രി.വ. 386-87-ൽ നടത്തിയ ചില പ്രസംഗങ്ങളിൽ [[യോഹന്നാൻ ക്രിസോസ്തമസ്]], യഹൂദമതവുമായി ബന്ധം പുലർത്തുകയും യഹൂദരീതികൾ പിന്തുടരുകയും ചെയ്യുന്ന ക്രിസ്ത്യാനികളേയും യഹൂദസമുദായത്തെ തന്നെയും നിശിതമായി വിമർശിച്ചു. ആ പ്രസംഗങ്ങളിൽ അദ്ദേഹം, തന്റെ വേദജ്ഞാനവും വാക്‌ചാതുരിയും വാദസാമർത്ഥ്യവും മുഴുവനായി, യഹൂദമതത്തേയും സമുദായത്തേയും കരിതേച്ചു കാണിക്കുന്നതിന് ഉപയോഗിച്ചു. [[യേശു|യേശുവിന്റെ]] [[രക്തം]] ചൊരിഞ്ഞവരുമായി സഹവസിക്കുന്നവർക്ക്, യേശുവിന്റെ രക്തബലിയായ [[വിശുദ്ധ കുർബാന|വിശുദ്ധ കുർബ്ബാനയിൽ]] എങ്ങനെ പങ്കെടുക്കാനാകുമെന്ന് അദ്ദേഹം ചോദിച്ചു. യഹൂദരുരെ ക്രിസോസ്തം നായ്ക്കളോടുപമിച്ചു. "അവരുടെ ആഘോഷങ്ങൾ വിഷയാസക്തിയുടേയും വൈകൃതങ്ങളുടേയും പ്രകടനങ്ങളും സിനഗോഗുകൾ വേശ്യാലയങ്ങൾക്കു സമവുമാണ്. ലോകത്തിനു മുഴുവൻ ഭീഷണി ഉയർത്തുന്ന മഹാമാരിയായി അവരെ കണക്കാക്കേണ്ടതാണ്." [[ഗ്രീക്ക്]] ഭാഷയിൽ നിർവഹിക്കപ്പെട്ട ഈ പ്രഭാഷണങ്ങൾ അവയുടെ ശക്തിയും ആകർഷണീയതയും മൂലം ലത്തീനിലേയ്ക്ക് പരിഭാഷപ്പെടുത്തപ്പെട്ടു. അങ്ങനെ, അവയിലെ ആശയങ്ങൾ പൗരസ്ത്യസഭയിലെ എന്ന പോലെ പാശ്ചാത്യസഭയിലേയും യഹൂദവിരുദ്ധതയുടെ അടിസ്ഥാനപാഠങ്ങളിൽ പെട്ടു.<ref name = "closing"/>
വരി 49:
മതത്തിനു പകരം മാനവീയതക്കു പ്രാധാന്യം കല്പിച്ച [[നവോത്ഥാന കാലം|യൂറോപ്യൻ നവോത്ഥാനവും]] അതിനെ തുടർന്ന് [[മാർട്ടിൻ ലൂഥർ|ലൂഥറിന്റേയും]] [[ജോൺ കാൽവിൻ|കാൽവിന്റെയും]] മറ്റും നേതൃത്വത്തിൽ നടന്ന പാശ്ചാത്യക്രിസ്തീയതയുടെ നവീകരണവും ഭിന്നിപ്പും സാമൂഹ്യരാഷ്ട്രീയമേഖലകളിൽ വരുത്തിയ മാറ്റം, യഹൂദരുടെ പിൽക്കാലങ്ങളിലെ വിമോചനത്തിനു വഴിയൊരുക്കി. എന്നാൽ അവയൊന്നും യഹൂദർക്കനുകൂലമായ തുരന്തഫലങ്ങളൊന്നും ഉളവാക്കിയില്ല. നവീകർത്താക്കൾ പൊതുവേ, പ്രത്യേകിച്ച് ലൂഥർ, യഹൂദർക്കു നേരേ തീരെ മയമില്ലാത്ത സമീപനമാണ് പിന്തുടർന്നത്.
ക്രിസ്തീയതയ്ക്കു തങ്ങൾ നൽകിയ പുതിയ മുഖം യഹൂദരെ
യഹൂദരോടുള്ള [[ജോൺ കാൽവിൻ|ജോൺ കാൽവിന്റെ]] മനോഭാവം കൂടുതൽ സങ്കീർണ്ണവും വിശകലനം ആവശ്യപ്പെടുന്നതുമാണെങ്കിലും യഹൂദരെ നിന്ദിക്കുന്ന പ്രസ്താവനകൾ അദ്ദേഹത്തിന്റെ രചനകളിലും സുലഭമാണ്. [[ബൈബിൾ|ബൈബിളിലെ]] [[ദാനിയേലിന്റെ പുസ്തകം|ദാനിയേലിന്റെ പുസ്തകത്തിന്റെ]] വ്യാഖ്യാനത്തിൽ [[ജോൺ കാൽവിൻ|കാൽവിൻ]] ഇങ്ങനെ എഴുതി: "ഏറെ യഹൂദരുമായി ഞാൻ സംഭാഷണം നടത്തിയിട്ടുണ്ട്. അവരുടെ കണ്ടെത്തലുകളിൽ ഭക്തിയുടേയോ സത്യത്തിന്റേയോ തരിമ്പുപോലും എനിക്കു കാണായില്ല. മാത്രമല്ല, ഒരു യഹൂദനിൽ സാമാന്യബുദ്ധി തന്നെ ഞാൻ ഇതേവരെ കണ്ടിട്ടില്ല."<ref>[[ദാനിയേലിന്റെ പുസ്തകം]] 2:44–45-നുള്ള കാൽവിന്റെ വ്യാഖ്യാനം</ref>
വരി 60:
===വോൾട്ടയർ===
എങ്കിലും യഹൂദരുടെ നേരേയുള്ള മുൻവിധികൾ
==='ഹസ്കല'===
വരി 96:
===നാസി കക്ഷി===
[[ഒന്നാം ലോകമഹായുദ്ധം]] അവസാനിച്ചപ്പോൾ, യുദ്ധത്തിൽ [[ജർമ്മനി|ജർമ്മനിക്കു]] സംഭവിച്ച പരാജയത്തിന്റേയും [[വേഴ്സായ് ഉടമ്പടി|വേഴ്സായ് സന്ധിയുടെ]] അപമാനത്തിന്റേയും കാരണങ്ങൾ അന്വേഷിച്ച തീവ്രദേശീയവാദികളിൽ ഒരു വിഭാഗം, ജർമ്മനിയുടെ പരാജയത്തിന് യഹൂദരെ ഉത്തരവാദികളാക്കി. അക്രമത്തിന്റേയും നുണപ്രചരണത്തിന്റേയും
[[File:Judenstern JMW.jpg |thumb|100px|left|യഹൂദർ നിർബന്ധമായും ധരിക്കേണ്ടിയിരുന്ന മഞ്ഞ നക്ഷത്രം]]
{{Cquote|ജർമ്മൻ രക്തം ഉള്ളവർക്കു മാത്രമേ ജർമ്മൻ രാഷ്ട്രത്തിലെ അംഗങ്ങളായിരിക്കാൻ കഴിയുകയുള്ളു. അതിനാൽ ഒരു യഹൂദനും ജർമ്മൻ രാഷ്ട്രത്തിലെ അംഗമാകുന്നില്ല.<ref>Longman 20th Century History Series, Weimar Germany (1918-33)(പുറം 19)</ref>}}
|