"മൊയാരത്ത് ശങ്കരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 28:
പയ്യോളിക്കടുത്ത് പുറക്കാട് സ്കൂളിൽ അധ്യാപകനായി ജോലിക്കു ചേർന്നു. ഡോക്ടറാവുക എന്ന തന്റെ മോഹം സഫലീകരിക്കുവാനായി വേണ്ടി വരുന്ന പണം കണ്ടെത്താനായിരുന്നു ഈ അധ്യാപക ജോലി. 1913 ജനുവരിയിൽ [[കൽക്കട്ട|കൽക്കത്ത]] നാഷണൽ മെഡിക്കൽ കോളേജിൽ വൈദ്യപഠനത്തിനായി ചേർന്നു. ദൈനംദിന ചിലവുകൾക്കും, പഠനാവശ്യങ്ങൾക്കും പണം കണ്ടെത്താനായി ഇംഗ്ലീഷ് മെൻ എന്ന പത്രത്തിൽ പ്രൂഫ് റീഡറായി ചേർന്നു. കൽക്കത്തയിലെ വിപ്ലവപ്രസ്ഥാനങ്ങളുമായുള്ള ശങ്കരന്റെ അടുപ്പം പോലീസുകാർ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അമ്മക്കു സുഖമില്ല എന്ന തന്ത്രം പ്രയോഗിച്ച് ശങ്കരനെ കൽക്കത്തയിൽ നിന്നും പറഞ്ഞയച്ചു. അതോടെ ഡോക്ടറാവാനുള്ള ആഗ്രഹം ഉപേക്ഷിച്ചു ദേശീയപ്രസ്ഥാനത്തിലേക്കു പ്രവേശിച്ചു.<ref name=kcpap506>{{cite book|title=കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ആദ്യപഥികർ|last=സി.|first=ഭാസ്കരൻ|publisher=ചിന്ത പബ്ലിഷേഴ്സ്|year=2010|isbn=81-262-0482-6|page=506|quote=മൊയാരത്ത് ശങ്കരൻ - കൽക്കത്ത ജീവിതം}}</ref>
 
==പത്രപ്രവർത്തനം==
കോഴിക്കോടു നിന്നും പ്രസിദ്ധീകരിക്കുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാൻ തുടങ്ങി. കേരളസഞ്ചാരിയിൽ ആണ് ആദ്യം എഴുതിയിരുന്നത്. കോഴിക്കോട് നിന്നും പുറത്തിറങ്ങിയിരുന്ന മനോരമയിൽ സ്വാമി വിവേകാനന്ദന്റെ കത്തുകൾ തർജ്ജമ ചെയ്തു പ്രസിദ്ധം ചെയ്തു. സാതന്ത്ര്യസമരപ്രസ്ഥാനത്തെ നയിച്ച മൊയാരമാണ് മലയാത്തിൽ ആദ്യം കോൺഗ്രസിന്റെ ചരിത്രം എഴുതിയത്. "എന്റെ ജീവിതം" എന്ന പേരിൽ ആത്മകഥയും "പെൺകിടാവിന്റെ തന്റേടം" എന്ന പേരിൽ നോവലുമെഴുതി. കേരള കേസരി പത്രവും പ്രസും സ്ഥാപിച്ചു. കേരളത്തിൽ ഉപ്പുസത്യഗ്രഹം ആരംഭിക്കാൻ തീരുമാനിക്കുന്ന കെ.പി.സി.സി യോഗം ചേർന്നത് കേരളകേസരി ഓഫീസിലായിരുന്നു.<ref>{{cite news|last=ടി പി രാമകൃഷ്ണൻ|title=മൊയാരത്ത് എന്ന രക്തനക്ഷത്രം|url=http://www.deshabhimani.com/newscontent.php?id=298144|accessdate=15 മെയ് 2013|date=15 മെയ് 2013}}</ref>
==രാഷ്ട്രീയ ജീവിതം==
കേരളത്തിൽ കോൺഗ്രസ് രൂപീകരിക്കുന്നതിന് നേതൃത്വം നൽകുകയും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നേതാവായി മാറി. വടകര കേന്ദ്രമാക്കിയാണ് അദ്ദേഹം പ്രവർത്തിച്ചത്. കമ്യൂണിസ്റ്റുകാരനായതോടെ അദ്ദേഹം കടുത്ത മർദനങ്ങൾക്കിരയായി. 1948 മെയ് 11ന് മൊയാരത്തെ ദേശരക്ഷാസമിതി എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസുകാർ പിടികൂടി തല്ലിച്ചതച്ചു. മൃതപ്രായനായ അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. 1948 മെയ്‌ 12നു കണ്ണൂർ സബ് ജയിലിൽ പോലീസ് മർദ്ദനത്തെ തുടർന്ന് മരണമടഞ്ഞു. ബന്ധുക്കൾക്ക് മൊയാരത്തിനെ അവസാനമായി കാണാനുള്ള അവകാശംപോലും നൽകിയില്ല. മൃതദേഹം ജയിൽവളപ്പിൽ എവിടെയോ മറവുചെയ്തു.<ref>{{cite news|last=കെ.എം. മോഹൻദാസ്|title=തലമുറകൾക്കുള്ള പാഠപുസ്തകം|accessdate=12 മെയ് 2013|newspaper=ദേശാഭിമാനി|date=26 ആഗസ്റ്റ് 2012}}</ref>
കോഴിക്കോടു നിന്നും പ്രസിദ്ധീകരിക്കുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ എഴുതാൻ തുടങ്ങി. കേരളസഞ്ചാരിയിൽ ആണ് ആദ്യം എഴുതിയിരുന്നത്. കോഴിക്കോട് നിന്നും പുറത്തിറങ്ങിയിരുന്ന മനോരമയിൽ സ്വാമി വിവേകാനന്ദന്റെ കത്തുകൾ തർജ്ജമ ചെയ്തു പ്രസിദ്ധം ചെയ്തു.
കേരളത്തിൽ കോൺഗ്രസ് രൂപീകരിക്കുന്നതിന് നേതൃത്വം നൽകുകയും പിന്നീട് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർടിയുടെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും നേതാവായി മാറി. വടകര കേന്ദ്രമാക്കിയാണ് അദ്ദേഹം പ്രവർത്തിച്ചത്. കേരള കേസരി പത്രവും പ്രസും സ്ഥാപിച്ചു. കേരളത്തിൽ ഉപ്പുസത്യഗ്രഹം ആരംഭിക്കാൻ തീരുമാനിക്കുന്ന കെ.പി.സി.സി യോഗം ചേർന്നത് കേരളകേസരി ഓഫീസിലായിരുന്നു.<ref>{{cite news|last=ടി പി രാമകൃഷ്ണൻ|title=മൊയാരത്ത് എന്ന രക്തനക്ഷത്രം|url=http://www.deshabhimani.com/newscontent.php?id=298144|accessdate=15 മെയ് 2013|date=15 മെയ് 2013}}</ref>
 
കമ്യൂണിസ്റ്റുകാരനായതോടെ അദ്ദേഹം കടുത്ത മർദനങ്ങൾക്കിരയായി. 1948 മെയ് 11ന് മൊയാരത്തെ ദേശരക്ഷാസമിതി എന്ന പേരിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസുകാർ പിടികൂടി തല്ലിച്ചതച്ചു. മൃതപ്രായനായ അദ്ദേഹത്തെ കണ്ണൂർ സെൻട്രൽ ജയിലിലടച്ചു. 1948 മെയ്‌ 12നു കണ്ണൂർ സബ് ജയിലിൽ പോലീസ് മർദ്ദനത്തെ തുടർന്ന് മരണമടഞ്ഞു. ബന്ധുക്കൾക്ക് മൊയാരത്തിനെ അവസാനമായി കാണാനുള്ള അവകാശംപോലും നൽകിയില്ല. മൃതദേഹം ജയിൽവളപ്പിൽ എവിടെയോ മറവുചെയ്തു.<ref>{{cite news|last=കെ.എം. മോഹൻദാസ്|title=തലമുറകൾക്കുള്ള പാഠപുസ്തകം|accessdate=12 മെയ് 2013|newspaper=ദേശാഭിമാനി|date=26 ആഗസ്റ്റ് 2012}}</ref>
 
==കൃതികൾ==
"https://ml.wikipedia.org/wiki/മൊയാരത്ത്_ശങ്കരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്