"അൽ-മാറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 15:
അദ്ദേഹത്തിന്റെ ശുഭാപ്തിവിശ്വസമില്ലയിമ തന്റെ ബന്ധുവിന്റെ വിയോഗത്തെതുടർന്ന് എഴുതിയ വിലാപഗീതത്തിൽ ഇനി ഒരു കുട്ടിക്കും ജന്മം കൊടുക്കതിരിക്കട്ടെ അങ്ങിനെ ജീവിത ദുരിതതിൽനിന്നു മനുഷ്യർ രക്ഷ പെടട്ടെ എന്ന് അദേഹതെകൊണ്ട് എഴുതിച്ചു.
ഭുമിയിൽ രണ്ടുതരത്തിലുള്ളവർ വസിക്കുന്നു അതിൽ ഒരു കുട്ടർക്കു ബുദ്ധിയുണ്ട് പക്ഷെ മതമില്ല,മറ്റൊരു കുട്ടര്ക് ബുദ്ധിയില്ല പക്ഷെ മതമുണ്ട് എന്നുള്ള തീവ്രനിലപാടുകൾ അദ്ദേഹത്തിന്റെ കവിതകളിൽ കാണാവുന്നതാണ്.പുരോഹിതർ പ്രാദേശിക ആചാരങ്ങൾ പിന്തുടരുകയനെന്നും അവർ എവിടെ ജനിക്കുന്നു അതനുസരിച്ചാണ് അവരുടെ വിശ്വാസങ്ങൾ രുപികരിക്കപെടുന്നത് എന്ന് അബുൽ അല വിശ്വസിച്ചിരുന്നു.
സകത് അൽ സാന്ദ് (തീകൊള്ളി പ്രകാശം ) എന്നാ കൃതി അദ്ധേഹത്തെ കവി എന്നാ സ്ഥാനതെക്കുയർത്തി.രണ്ടാമത്തെ മൗലിക കൃതിയാണ് ലുസും മ ലം യൽസ (അനാവശ്യമായ ആവശ്യം) അതിൽ ജീവിത വ്യവഹാരത്തെ കവി എങ്ങിനെ നോക്കി കാണുന്നു എന്ന് വിശദികരിക്കുന്നു. മൂനാമത്തെ പ്രസിദ്ധമായ ഗ്രന്ഥമായ രിസലത് അല-ഗുഫ്രാനിൽ (ക്ഷമയുടെ ലേഖനങ്ങൾ )കവി സ്വര്ഗം സന്ദർശിക്കുന്നതും ഖുറാനിലെ ദൈവത്തെ വിശ്വസിച്ചാൽ മാത്രമേ സ്വര്ഗം പ്രപിക്കുകയുള്ളൂ(ഖുറാൻ 4:48) എന്നാ മുസ്ലിം വിശ്വാസപ്രമാണത്തിനു വിരുദ്ധമായി അവിടെ ഇസ്ലാമിന് മുൻപുള്ള അറബ് ലോകത്തെ കവികളെ കാണുകയും ചെയ്യുന്നു.
--
|