"ഡെൽഹി കൂട്ട ബലാത്സംഗ കേസ് (2012)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 25:
 
==സംഭവം==
പെൺകുട്ടിയും സുഹൃത്തുംകൂടി (ഇരുവരും പരസ്പരം വിവാഹിതർ ആകാൻ ഇരുന്നവർ) 2012 ഡിസംബർ 16 ന് ദക്ഷിണ ഡെൽഹിയിലുള്ള സാകേത് സെലക്ട് സിറ്റി വാക്ക് തിയറ്ററിൽ സിനിമകണ്ടതിനുശേഷം തിരച്ചു പോകാൻ ബസ്‌ കാത്തു നിക്കുക ആയിരുന്നു, മദ്ധ്യവെച്ച ശേഷം ഏതേലും ഒരു പെണ്ണിനെ പീഡിപ്പിക്കണം എന്ന ആഗ്രഹത്തോടെ 6 അംഗസംഖം യാത്രചെയ്യുകയാരുന്നു ആ സമയത്താണ് പെൺകുട്ടിയും സുഹൃത്തുംകൂടി ബസ്‌ കാത്തുനിൽകുന്നത് കണ്ടത് ,അതിനിന്നും ഏറവും പ്രായംകുറഞ്ഞ 17 വസുകാരൻ യുവാവ്‌ ബസിലേക്ക് ക്ഷണിക്കുകയും അവർ അതിൽ കേറിയതിനെ തുടർന്നാണ് പീഡനം നടന്നത് ദക്ഷിണ ഡെൽഹിയിൽ മുനീർക്കയിൽ നിന്നും ദ്വാരകയിലേക്ക് പോകാനായി കയറിയ വൈറ്റ്ലൈൻ ബസ്സിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ പാരാമെഡിക്കൽ കോഴ്സിനു പഠിക്കുന്ന പെൺകുട്ടി ഡെൽഹിയിൽ പരിശീലനത്തിനായി വന്നതായിരുന്നു. അൽപ്പ സമയം ബസ്‌ സഞ്ചരിച്ച ശേഷം ബസ്സിലുണ്ടായിരുന്ന പെൺകുട്ടിയെ ശല്യം ചെയ്യാൻ തുടങ്ങി. സദാചാര പോലീസ് ചമഞ്ഞു ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യാനും ശ്രമിച്ചു ഇതിനെ ചോദ്യചെയ്ത സുഹൃത്തിനെ അക്രമികൾ മർദിച്ചു അതിനുശേഷം ഇരുവരുടെയും വസ്ത്രങ്ങൾ അഴിച്ചു വാങ്ങുകയും കയിൽ ഉണ്ടായ പണവും മറ്റും അപഹരിച്ചു ഇവർ പെൺകുട്ടിക്കു നേരെ തിരിയുകയും ചെയിതു തുടർന്ന് പീഡനം നടക്കുകയാരുന്നു ഇതിനെ തടുക്കാൻ ചെന്ന ചെറുത്തുനിന്ന പെൺകുട്ടിയെ ഇരുമ്പു വടികൊണ്ട് തല്ലുകയും ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽവെച്ച് അവരെ അതിക്രൂരമായി ബലാത്സംഗം സുഹൃത്തിനെ മർദിച്ചു സുഹൃത്തിനെ രക്ഷിക്കാൻ ശ്രമിച്ച പെൺകുട്ടിയെ വലിച്ചു ഇഴച്ചു ഡ്രൈവർ സീറ്റിന്റെ അടുത്തേക്ക് കൊണ്ടുപോയി 9:54 നും 11 നും ഇടക്കാരുന്നു പിഡനം നടന്നത് 6 പേരും മാറി മാറി പീഡിപ്പിച്ചു കൂട്ടത്തിൽ ഏറ്റവും ക്രുരത കാട്ടിയത് 17 വയസു കാരൻ ആയിരുന്നു. പീഡന സമയത്ത് പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിൽ ഇരുമ്പ് കമ്പി കുത്തികേറ്റി പെൺകുട്ടിയുടെ വയറ്റിലും ഇരുമ്പ് കമ്പി കൊണ്ട് മർദിച്ചു തുടർച്ചയായി പെൺകുട്ടിയുടെ ജനനേന്ദ്രിയത്തിൽ ഇരുമ്പ് കമ്പി കുത്തികേറ്റിയപ്പോൾ പെൺകുട്ടിയുടെ കുടൽമ്മാല പുറത്തുവന്നു അതോടെ പെൺകുട്ടിയുടെ ബോധംപോയി പെൺകുട്ടി മരിച്ചെന്നു കരുതി ഏതാണ്ട് 11 മണിയോടെ ഇരുവരേയും റോഡിലേക്കു വലിച്ചെറിഞ്ഞ ശേഷം ബസ്‌ കയറ്റി കൊല്ലാൻ ശ്രമം നടത്തി അത് നടന്നില്ല അതിനെതുടർന്ന് അക്രമികൾ കടന്നുകളഞ്ഞു. ഏതാണ്ട് പൂർണ്ണ നഗ്നരായിരുന്നു ഇരുവരും മണിക്കൂർകളോളം അവിട കിടന്ന് സഹായം അഭ്യർത്തിച്ചിട്ടും ആരും തിരഞ്ഞു നോക്കില്ല പിന്നീടു ഒരു വഴിപോക്കനാണ് ഇരുവരെയും കണ്ട് വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. പോലീസ് വന്നിട്ടും അതിർത്തിയുടെ പേരിൽ ആര് കേസ് എടുക്കണം എന്ന് പറഞ്ഞു രണ്ടു വിഭാഗം പോലീസുകാർ തർക്കമായി , ഈ സമയം ഏതാണ്ട് പൂർണ്ണ നഗ്നരായിരുന്നു ഇരുവർക്കും നാണംമറക്കാൻ ആരും തുണിപോലും നൽകിയില്ല എല്ലാരും നോക്കികൊട്നു നിന്ന് ഇടക്ക് ബോധംവന്ന പെൺകുട്ടി കരയുന്നുണ്ടായിരുന്നു അവളുടെ രഹസ്യ ഭാഗത്ത്‌ നിന്ന് ചോര ഒലിച്ചുകൊണ്ടിരുനനുഅലാപ് സമയം കഴിഞ്ഞു ആരോ ഒരാൾ രണ്ടു ചെറിയ കഷണം തുണി കൊടുത്തു കൂടെ ഉണ്ടായിരുന്ന സുഹൃതാന് പെൺകുട്ടിയെ ആബുലസിൽ കയറ്റിയത് ആരും സഹായിച്ചില്ല ആബുലസിൽ കയറിയപ്പോലും പൂർണമായി നഗ്നത മറക്കാൻ കഴിഞ്ഞില്ല പോലീസുകാർ വസ്ത്രം നൽകാനും തയ്യാറായില്ല ആശുപത്രിയിൽ എത്തിയിട്ടും ചികിസ കിട്ടാൻ വൈകി
 
==ഇരകൾ==
"https://ml.wikipedia.org/wiki/ഡെൽഹി_കൂട്ട_ബലാത്സംഗ_കേസ്_(2012)" എന്ന താളിൽനിന്ന് ശേഖരിച്ചത്