മധ്യകേരളത്തിൽ ജീവിച്ചിരുന്ന ഒരു കപ്യാരായിരുന്നുപ്രമുഖ മാന്ത്രികനായിരുന്നു ചേരാനല്ലൂർ കുഞ്ചുകപ്യാർ. കർത്താവിനോടുള്ള ഇദ്ദേഹത്തിന്റെ ഭക്തി മൂലം ആളുകൾ ഇദ്ദേഹത്തെ കുഞ്ചുക്കർത്താവ് എന്നു വിളിച്ചുപോന്നു. എറണാകുളം കണയന്നൂർ, ചേരാനല്ലൂരാണ് ഇദ്ദേഹം വസിച്ചത്. ഇപ്പോൾ ഇടപ്പിള്ളി തീവണ്ടി സ്റ്റേഷൻസ്റ്റേഷനിൽനിന്നു നിൽക്കുന്നരണ്ടു സ്ഥലത്താണ്നാഴിക വടക്കുമാറിയാണ് ഈ ഭവനം. ഇവരെ സാധാരണയായി പറഞ്ഞു വരുന്നത് 'ചേരാനല്ലൂർ കപ്യാർകർത്താവ്' എന്നാണെങ്കിലും ഇവരുടെ കുടുംബത്തേക്കുള്ള സ്ഥാനപ്പേര് "ചക്കുംമൂട്ടിൽ ചാക്കപ്പൻകുന്നത്തു മാപ്പിളരാമക്കുമാരക്കൈമ്മൾ" എന്നാണ്. ഇദ്ദേഹത്തിന്റെ ജനനമരണങ്ങൾ ഏതേതാണ്ടുകളിലായിരുന്നു എന്ന് വ്യക്തതയില്ല.
കുഞ്ചുക്കപ്യാർകുഞ്ചുക്കർത്താവു ചെറുപ്പത്തിൽതന്നെ കർത്താവിനുസ്വദേശം വേണ്ടി പ്രേഷിതവേലയ്ക്കു പോയിവിട്ടുപോയി. ഏതാനുംകാലം പരദേശങ്ങളിൽ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തിരുന്നു. ആ ദിക്കുക്കളിൽനിന്ന് അദ്ദേഹം സുറിയാനിമന്ത്രവാദം, ലത്തീൻവൈദ്യം, ഗ്രീക്ക്പാട്ട്, ഹീബ്രുവീണവായന, ഉർദു, ഉസ്ബെക്കിസ്താനിഇന്ദ്രജാലം മുതലായ പല ഭാഷകളിലുംവിദ്യകളിൽ അനിതരസാധാരണമായ പാണ്ഡിത്യം സമ്പാദിച്ചുകൊണ്ടാണ് സ്വദേശത്തു തിരിച്ചെത്തിയത്. സ്വദേശത്തു വന്നതിന്റെ ശേഷവും അദ്ദേഹം ഉപയോഗിച്ചിരുന്ന വേഷഭൂഷാദികളെല്ലാം ആ പള്ളിയിലെ വികാരിയച്ചൻ കൊടുത്തതായിരുന്നുപരദേശീയംതന്നെയായിരുന്നു. കുഞ്ചുക്കപ്യാർക്ക്കുഞ്ചുക്കർത്താവിനു പല പ്രാർത്ഥനകളുംവിദ്യകൾ അറിയാമായിരുന്നുവെങ്കിലും അദ്ദേഹം അധികമായി ചൊല്ലിയിരുന്നത്പ്രയോഗിച്ചിരുന്നത് ലുത്തീനിയയാണ്ഇന്ദ്രജാലമാണ്. അതിനാൽ ആ പ്രാർത്ഥനയിലാണ്വിഷയത്തിലാണ് കർത്താവ് അദ്ദേഹത്തിന് ഭാഷാവരംഅദ്ദേഹം നൽകിയത്പ്രശസ്തനായത്.