മണർകാട് പള്ളിയുടെ മുന്നിലുള്ളപടിഞ്ഞാറ് വശത്തായുള്ള കൽക്കുരിശിന് പള്ളിയുടെ അത്ര തന്നെപള്ളിയോളം പഴക്കമുള്ളതായി കരുതപ്പെടുന്നു. പള്ളിയുടെ പടിഞ്ഞാറ് വശത്തായി കാണപ്പെടുന്ന കൽക്കുരിശിന് മുകളിൽ കാണുന്ന അത്രയും നീളം താഴേക്കുമുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു<ref>http://wwwവിശ്വസിക്കപ്പെടുന്ന ഈ കുരിശുമായി ബന്ധപ്പെട്ട് ധാരാളം ഐതിഹ്യങ്ങളും നിലവിലുണ്ട്.manoramaonline.com/advt/Festival/Manarcadu-Church-2012/kurisu.html</ref> അവയിലൊന്ന് ഈ കുരിശിന്റെ സ്ഥാപനവുമായി ബന്ധപ്പെട്ടതാണ്. ഇത്ര വലിയ കൽക്കുറിശ്കൽക്കുരിശ് ഉയർത്തുന്നതിന് ആനയുടെ സഹായം ആവശ്യമുണ്ടായിരുന്നു.ആവശ്യമുണ്ടായിരുന്നതിനാൽ ആറ് കിലോമീറ്റർ അകലെ പുതുപ്പള്ളിയിൽപുതുപ്പള്ളിയിലുണ്ടായിരുന്ന മാത്രമാണ്ആനയെ ആനയുണ്ടായിരുന്നത്.കൊണ്ടുവരാൻ എന്നാൽപള്ളി കൽക്കുരിശ്അധികാരികൾ ഉയർത്തുന്നതിന്താത്പര്യപ്പെട്ടെങ്കിലും ഉടമ ആനയെ വിട്ടുകൊടുത്തില്ല. നിരാശരായി മടങ്ങിയെത്തിയ പിതാക്കന്മാർപള്ളിയുടെ ചുമതലക്കാർ, കരിശ് സ്ഥപിക്കാൻസ്ഥാപിക്കാൻ വേണ്ടി നിർമ്മിച്ച കുഴിയിൽ കുരിശു നിവർന്നു നിൽക്കുന്നതും തങ്ങൾ അന്വേഷിച്ചുപോയ ആന കുരിശിനു ചുവട്ടിൽ കൊമ്പുകുത്തി നിൽക്കുന്നതും കണ്ട് ആശ്ചര്യപ്പെട്ടു.കണ്ടുവെന്നും ചങ്ങലപൊട്ടിച്ച് ഓടിയെത്തിയ ആനയെ ഉടമ എത്തി തിരികെ കൊണ്ടുപോയി എന്നാണ്എന്നുമാണ് ഐതിഹ്യം.<ref>http://www.manoramaonline.com/advt/Festival/Manarcadu-Church-2012/kurisu.html</ref>