"ആംഗ്ലോ-മൈസൂർ യുദ്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 8:
[[മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധം|മൂന്നാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍]] മൈസൂരിനെ നാലു ഭാഗത്തുനിന്നും ശത്രുക്കള്‍ ആക്രമിച്ചു. തെക്കേ ഇന്ത്യയിലെ നാട്ടുരാജാക്കന്മാര്‍ ഒന്നിച്ച് മൈസൂരിനെ തെക്കുനിന്നും ആക്രമിച്ചു, മറാഠര്‍ വടക്കുനിന്നും പടിഞ്ഞാറുനിന്നും ആക്രമിച്ചു, ബ്രിട്ടീഷുകാരും നിസാമും കിഴക്കുനിന്നും ആക്രമിച്ചു. ആദ്യം പരാജയങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും മൈസൂര്‍ രാജ്യം ഈ ആക്രമണങ്ങളെ തുരത്തി. എങ്കിലും ടിപ്പുവിനു ബ്രിട്ടീഷുകാരുമായി ഒരു ഉടമ്പടി ഒപ്പുവെയ്ക്കേണ്ടി വന്നു.
[[നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധം]] മൈസൂര്‍ സാമ്രാജ്യത്തിന്റെ പതനത്തിനു സാക്ഷ്യം വഹിച്ചു. മൈസൂര്‍ വീണ്ടും നാലു വശത്തുനിന്നും ആക്രമിക്കപ്പെട്ടു. ടിപ്പുവിന്റെ സൈന്യത്തിന്റെ നാലിരട്ടി സൈനികര്‍ എതിര്‍ ചേരിയില്‍ ഉണ്ടായിരുന്നു. ടിപ്പുവിന് 35,000 ഭടന്മാര്‍ ഉണ്ടായിരുന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ക്കു മാത്രം 60,000 ഭടന്മാര്‍ ഉണ്ടായിരുന്നു. ഹൈദ്രബാദ് നിസാമും മറാഠരും വടക്കുനിന്നും ആക്രമിച്ചു. ടിപ്പു പരാജയം മുന്‍പില്‍ കണ്ടിട്ടും അവസാനം വരെ പോരാടാന്‍ തീരുമാനിച്ചു. സഖ്യകക്ഷികളുടെ 150,000 ഭടന്മാര്‍ക്ക് ആഴ്ച്ചകളോളം പോരാടിയിട്ടും ടിപ്പുവിന്റെ സൈന്യത്തെ പരാജയപ്പെടുത്താനായില്ല. ഇതില്‍ പിന്നെ ബ്രിട്ടീഷുകാര്‍ ടിപ്പുവിന്റെ ഏറ്റവും വിശ്വസ്തരായ രണ്ടു മന്ത്രിമാരെ - മിര്‍ സാദിക്കിനെയും ദിവാന്‍ പുര്‍നയ്യയെയും കൂറുമാറ്റാന്‍ ശ്രമിച്ചു. ടിപ്പുവിനെതിരെ പുര്‍നയ്യയെ കൂറുമാറ്റാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടു, എങ്കിലും ടിപ്പുവിനെ ചതിക്കാന്‍ മിര്‍ സാദിക്കിനെ പ്രേരിപ്പിക്കുന്നതില്‍ ബ്രിട്ടീഷുകാര്‍ വിജയിച്ചു. മിര്‍ സാദിക്കിന്റെ ചതിയെത്തുടര്‍ന്ന് ബ്രിട്ടീഷുകാര്‍ ശ്രീരംഗപട്ടണം കോട്ടയില്‍ ബ്രിട്ടീഷുകാര്‍ ആക്രമിച്ചു കയറി. ടിപ്പു യുദ്ധം ചെയ്ത് ധീരമായി മരിച്ചു. നാലു ശത്രുക്കളെയെങ്കിലും ടിപ്പു ഒറ്റയ്ക്ക് കൊന്നെങ്കിലും ബ്രിട്ടീഷ് വെടിയുണ്ടകള്‍ കൊണ്ട് ടിപ്പു മരിച്ചു.
{{India-hist-stub}}
{{IndiaFreedom}}
|