"ഹിന്ദുമതത്തിലെ ഈശ്വരസങ്കല്പം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം നീക്കുന്നു: qu, gd, szl, tr, ay, hi, pl, fy, ne, de, en, nds-nl, pih, bar, na, zu, arc, vec, yi, sl, bn, bg, uk, tl, cv, eo, tpi, ln, ast, be, ta, vi, bs, fi, ja, sk, hu, ia, fur, el, lt, it, ca, sq, gl, gn, |
No edit summary |
||
വരി 1:
{{prettyurl|God}}
{{ഹൈന്ദവം}}
അമൂർത്ത പ്രപഞ്ചസത്യത്തിന്റെ മൂർത്തീകൃത സങ്കൽപ്പം. ഈശ്വരൻ, [[ഭഗവാൻ]] എന്നീ പേരുകളിലും വ്യവഹരിക്കപ്പെടുന്നു. പ്രകൃതിയുടെ വിവിധ ശക്തികളെ ദേവന്മാരായി കരുതി
==പ്രകൃതിയുടെ അത്ഭുത പ്രതിഭാസങ്ങളിൽ നിന്നും ഈശ്വരന്റെ ഉദയം==
[[പ്രകൃതി|പ്രകൃതിയുടെ]] അദ്ഭുതകരവും അനവദ്യവുമായ സൗന്ദര്യത്തിന്റെയും സമൃദ്ധിയുടെയും മദ്ധ്യത്തിൽ ജീവിച്ച പ്രാചീന ജനതയ്ക്ക് ഭൗതിക ജീവിതത്തിലെ
വേദകാലമായപ്പോൾ പ്രാഗ്‌വേദകാല ദേവതകൾക്കെല്ലാം അദ്ഭുതകരമായ ഒരു ഉന്നതസ്ഥിതി കൈവന്നു. ഈ ദേവന്മാരുടെ വൈഭവങ്ങൾ, കൃത്യങ്ങൾ, നിഗ്രഹാനുഗ്രഹ ശക്തികൾ എന്നിവയെ കുറിച്ച് ജനങ്ങൾക്കിടയിലുള്ള വിശ്വാസങ്ങൾക്ക്
{{Cquote|സ്വർഗം അദിതി, അന്തരീക്ഷം അദിതി,<br>അമ്മ അദിതി, അച്ഛൻ അദിതി, മകൻ<br>അദിതി, എല്ലാ ദേവകളും അദിതി,<br>പഞ്ചജനങ്ങൾ അദിതി, ജനിച്ചതെല്ലാം<br>അദിതി, ജനിക്കാൻ പോകുന്നതും അദിതി<ref>(ഋഗ്വേദം I - 89, 10)</ref>}}
ഋഗ്വേദത്തിൽ ഒന്നാം മണ്ഡലത്തിലെ 89-ആം സൂക്തത്തിൽ 10-ആമത്തെ മന്ത്രമായ ഇതിൽ നിന്ന് അദിതി സങ്കല്പത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതാണ്. ഈ ആശയത്തിൽനിന്ന് ആവേശമുൾക്കൊണ്ട് പുരാണകർത്താക്കന്മാർ ദേവന്മാരുടെ ഉദ്ഭവത്തെയും മറ്റും പറ്റി രസകരങ്ങളായ പല കഥകളും പിൽക്കാലത്തു
==ഋഗ്വേദത്തിലെ പരാമർശം==
വരി 19:
{{Cquote|ആയിരം, മൂന്നു നൂർ, മുപ്പത്തി-<br>യൊൻപതുമുമ്പൻ പൂജിച്ചിതഗ്നിയെ<br>നെയ്യു തൂകിനാർ; ദർഭ തൂർത്തുവിരി<br>ച്ചങ്ങിരുത്തിനാരീ, ഹോമകാരനെ<ref>ഋഗ്വേദം III-9, 9.</ref>}}
ഈ മൂവായിരത്തിലധികം [[ദേവന്മാർ|ദേവന്മാരെക്കൊണ്ട്]] മുപ്പത്തിമൂന്നു ദേവന്മാരുടെ പ്രഭാവത്തെയാണു പ്രകീർത്തിക്കുന്നത് എന്ന് സായണൻ തന്റെ വ്യാഖ്യാനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംഖ്യയാണ് പിന്നീടു വികസിച്ച് മുപ്പത്തിമൂന്നു കോടിയായത്. പ്രകൃതിയുടെയും മനുഷ്യ ജീവിതത്തിന്റെയും പലതരത്തിലുള്ള വശങ്ങളെയും വെവ്വേറെ കണക്കാക്കി വെവ്വേറെ പേർ കൊടുത്തു വ്യവഹരിക്കാൻ ഉദേശിച്ചതിന്റെ ഫലമായിട്ടാണ് അവിശ്വനീയമാം വിധം ദേവതാസംഖ്യ വർദ്ധിച്ചിട്ടുള്ളത്. എങ്കിലും ഒന്നു തന്നെയാണ് മൂന്നായി, മുപ്പത്തിമൂന്നായി,
===ബൗദ്ധിക വേർതിരിവ്===
വരി 25:
എക്കാലത്തും മനുഷ്യസമുദായത്തിലെ അംഗങ്ങൾ ഒരേ ബൗദ്ധിക നിലവാരത്തിൽ പെട്ടവരല്ല. ചിലർ അതിബുദ്ധിമാന്മാരും അതിപ്രതിഭാശാലികളും ആണെങ്കിൽ ഭൂരിപക്ഷം ജനങ്ങളും മന്ദപ്രഞ്ജന്മാരായിരിക്കും. ഈ ഭൂരിപക്ഷം ജനങ്ങൾ പ്രതിഭാസമ്പന്നമായ ന്യൂനപക്ഷത്തിന്റെ ആദർശങ്ങൾക്കും നിർദേശങ്ങൾക്കും ഉപദേശങ്ങൾക്കുമനുസരിച്ച് ജീവിതം നയിക്കുന്നവരാണ്.
{{Cquote|യദ് യദാചരതി ശ്രേഷ്ഠഃ<br>തത്തദേവേതരേ ജനഃ<ref>ഭഗവദ്ഗീത III-21</ref>}}
എന്ന പ്രമാണം എന്നും അർത്ഥവത്താണ്. ഋഗ്വേദ സംഹിതകൾ പല കാലങ്ങളിലായി വളർന്നു രൂപം കൊണ്ടവയാകയാലും അവയിലെ സൂക്തങ്ങളുടെ കർത്താക്കന്മാർ അനേകം ഋഷികളായാലും ഓരോ ഋഷിയും അവരവരുടെ
{{Cquote|ആദിത്യനെ ഇന്ദ്രനെന്നും മിത്രനെ വരുണനെന്നും<br>അഗ്നിയെന്നും പറയുന്നു. വാനത്തു വടിവിൽ,<br>പറക്കുന്ന ഗരുഡനും അദ്ദേഹംതന്നെ. മേധാവികൾ<br>ഒന്നിനെ പലതായിപ്പറകയാണ്. വൈദ്യുതാഗ്നി, യമൻ<br>വായു എന്നിവരും അദ്ദേഹമത്രേ<ref>ഋഗ്വേദം I-164, 46</ref>}}
വരി 32:
===പ്രപഞ്ചത്തിന്റെ സ്രഷ്ടാവ്===
വൈദിക-ഋഷികൾ തങ്ങളുടെ അഭൗതിക [[പ്രപഞ്ചം|പ്രപഞ്ചരഹസ്യം]] അന്വേഷിക്കുന്നതിനിടയിൽ ഈ ദൃശ്യപ്രപഞ്ചത്തിന്റെ സ്രഷ്ടാവായി ഒരു ശക്തിയെ കണ്ടെത്തിയത് മറ്റൊരു പ്രധാന സംഭവമാണ്. പ്രപഞ്ചസൃഷ്ടി എന്ന ആശയമുദിച്ചതോടുകൂടി
{{Cquote|തന്തിരുവടി നമ്മുടെ അച്ഛനാണ്; രക്ഷിതാവാ<br>ണ്. വിധാതാവായ തന്തിരുവടിക്കറിയാം തേജഃസ്ഥാ<br>നങ്ങളും സർവഭുവനങ്ങളും. തന്തിരുവടി ഏകനായി<br>ത്തന്നെ ദേവന്മാർക്കു പേരിട്ടു. തന്തിരുവടിയെ മറ്റു<br>ഭൂതങ്ങൾ ചോദിക്കുന്നു<ref>ഋഗ്വേദം X - 83, 3.</ref>}}
{{Cquote|വിശ്വദർശിയായ വിശ്വകർമാവ് മഹത്ത്വത്താൽ ഭൂമിയെ<br>നിർമിച്ചു; ദ്യോവിനെയും സൃഷ്ടിച്ചുവല്ലോ. അതി<br>ന് എന്താണടിസ്ഥാനം? എന്തൊരു വസ്തുകൊണ്ടു<br>ണ്ടാക്കി? എങ്ങനെ ഉണ്ടാക്കി<ref>ഋഗ്വേദം X - 82, 2.</ref>}}
{{Cquote|എല്ലാടത്തും കണ്ണും എല്ലാടത്തും മുഖവും എല്ലാടത്തും<br>കയ്യും എല്ലാടത്തും കാലുമുള്ള ഏകനായ ദേവൻ കൈ<br>കൾ കൊണ്ട് (ദ്യോവിനെ) പരത്തി, കാലുകൾ കൊണ്ട്<br>ഭൂവിനെ സൃഷ്ടിച്ചു.<ref>ഋഗ്വേദം X - 82, 3.</ref>}}
{{Cquote|വാനൂഴികളെ യാതൊന്നിൽനിന്നു പണിതുവോ ആ<br>കാടേതായിരിക്കും? ആ മരം എന്തായിരിക്കും?ബു<br>ദ്ധിമാന്മാരെ, ഇതു മനസുകൊണ്ടു ചോദിക്കു<br>വിൻ, ഭുവനങ്ങളെ
===പ്രപഞ്ചരഹസ്യം===
* വൈദ്യശാസ്ത്രപരം.
* അധ്യാത്മപരം.
*
ഗാഢമായ ഭക്തിയുടെയും സഹജാവബോധം (intuition) ത്തിന്റെയും ഫലമായി അവർക്ക് സർവാന്തര്യാമിയും സർവശക്തനുമായ ഒരു പരമതത്വത്തെ സർവത്തിനും അധിഷ്ഠാനമായി സങ്കൽപ്പിക്കുവാൻ സാധിച്ചു എന്നതാണ് അതിപ്രധാന സംഗതി. [[പ്രപഞ്ചം]] തന്നെ ആ ശക്തിയുടെ സ്വരൂപമെന്ന നിലയിൽ, അതിന് പരപുരുഷൻ എന്ന സംജ്ഞയും അവർ നൽകിയിട്ടുണ്ട്.
{{Cquote|ആയിരം തലയും ആയിരം കണ്ണും ആയിരം കാലു<br>മുള്ള
{{Cquote|ആ പുരുഷൻ തന്നെയാണ് ഉള്ളതും ഉണ്ടാകാൻ<br>പോകുന്നതുമായ ജഗത്തൊക്കെ. അമൃതത്വത്തിന്റെ<br> ഉടയവനാകുന്നു, അന്നത്തിന്നായി വെളിപ്പെടുന്ന<br> അദ്ദേഹം<ref>ഋഗ്വേദം - 90, 2</ref>}}
{{Cquote|അത്രയ്ക്കുണ്ടു മഹത്ത്വം. എന്നാൽ അ<br>തിലും മീതേയാണ് അദ്ദേഹം. ഈ ഭുവനമെല്ലാം അ<br>ദ്ദേഹത്തിന്റെ കാലംശം
ഈ
===ഉപനിഷത്തുകളിലെ പരാമർശം===
വൈദിക സാഹിത്യത്തിന്റെ അന്ത്യദശയിലെ കൃതികളായ [[ഉപനിഷത്ത്|ഉപനിഷത്തുകളിൽ]] ക്രിയാകാണ്ഡാതീതമായ കാര്യങ്ങൾക്കും ചിന്തകൾക്കും പ്രാമുഖ്യം വന്നതോടുകൂടി ഈശ്വരസങ്കല്പത്തിനു ദാർശനികമായ് ഒരു പരിവേഷം വന്നുചേർന്നു. അമൂർത്തമായ [[പ്രപഞ്ചം|പ്രപഞ്ചതത്വം]] [[ബ്രഹ്മം|ബ്രഹ്മമെന്നും]], സമൂർത്തമായത് ഈശ്വരനാണെന്നും, ഈശ്വരന്റെ
{{Cquote|ഞാൻ രുദ്രരായും വസുക്കളായും സഞ്ചരിക്കുന്നു.<br>ഞാൻ ആദിത്യരായും വിശ്വദേവകളായും സഞ്ചരിക്കു<br>ന്നു. മിത്രാവരുണരിരുവരെ ഞാൻ വഹിക്കുന്നു.<br>ഞാൻ ഇന്ദ്രാഗ്നികളെയും ഞാൻ അശ്വനികളിരുവ<br>രെയുംവഹിക്കുന്നു.....}}
{{Cquote|ഞാൻ രാജ്ഞിയാണ്. ധനം കിട്ടിക്കുന്നവളാണ്.<br>അറിഞ്ഞവളാണ്. യജ്ഞാർഹരിൽ മുഖ്യയുമാണ്.<br>ബഹുരൂപവും സത്തുക്കളിൽ ഉൾപ്പെട്ടവളുമായ ആ<br>എന്നെത്തന്നെയാണ് ബഹുപ്രദേശങ്ങളിൽ ദേവന്മാർ<br>
{{Cquote|ഭക്ഷിക്കുന്നതെന്നെകൊണ്ട്; കാണുന്നതെന്നെക്കൊ<br>ണ്ട്; ശ്വസിക്കുന്നതെന്നെക്കൊണ്ട്; ശബ്ദം കേൾക്കു<br>ന്നതെന്നെക്കൊണ്ട്. ആ എന്നെ
{{Cquote|........ദേവകളാലും മനുഷ്യരാലും സേവിക്കപ്പെട്ട<br>വസ്തുവായ ഞാൻ എനിക്ക് ആരിലാരിൽ ഇച്ഛ<br>തോന്നുന്നുവോ അവനെയവനെ ഉയർത്തും, അവനെ<br>ബ്രഹ്മാവാക്കും, ഋഷിയാക്കും, സുപ്രജ്ഞനാക്കും.}}
{{Cquote|ഞാനാണ് രുദ്രന് ബ്രഹ്മദ്വേഷിയായ ഹിംസകനെ<br>(ത്രിപുരാസുരനെ) കൊല്ലാൻ വില്ലു കുലച്ചത്. ഞാനാ<br>ണ് ആളുകൾക്കു വേണ്ടി യുദ്ധം ചെയ്യുന്നത്. ഞാ<br>നാണ് വാനൂഴികളുടെ ഉള്ളിലിരിക്കുന്നത്.<ref>Rigvedam X - 125</ref>}}
പരമാത്മാവായ ഈശ്വരന്
{{Cquote|മായാം തു പ്രകൃതീം വിദ്യാത്<br>മായിനം തു മഹേശ്വരം.}}
===ഗീതയിലെ പരാമർശം===
ഭഗവദ്ഗീതയിൽ
{{Cquote|മായാ തതമിദം സർവം<br>ജഗദവ്യക്തമൂർത്തിനാ<br>മത്‌സ്ഥാനി സർവഭൂതാനി<br>നചാഹം തേഷ്വവസ്ഥിതഃ<br>'ഈശ്വരഃസർവഭൂതാനാം<br>ഹൃദ്ദേശേ അർജുന തിഷ്ഠതി<br>ഭ്രാമയൻ സർവഭൂതാനി<br>യന്ത്രാരൂഢാനി മായയാ.<br>'മത്തഃ പരതരം നാന്യത്<br>കിഞ്ചിദസ്തി ധനഞ്ജയ!<br>മയി സർവമിദം പ്രോതം<br>സൂത്രേ മണിഗണാ ഇവ.'<ref>Sreemad Bgavadgeetha</ref>}}
സർവാതിശായിയും സർവാന്തര്യാമിയുമായ ഈശ്വരൻ ജഗത്തിന്റെ നിമിത്തകാരണം മാത്രമല്ല ഉപാദാന കാരണവുമാണെന്നുള്ള ആശയത്തിന് ഇപ്രകാരം ദൃഢത കൈവരികയും അതുവഴി ഓരോ പദാർഥവും അതിന്റെ സാരാംശവും ഈശ്വരനല്ലാതെ മറ്റൊന്നുമല്ലെന്നു പ്രകീർത്തിക്കപ്പെടുകയും ചെയ്തു. എല്ലാ ഭൂതങ്ങളും ഈശ്വരനിൽ സ്ഥിതി, എന്നാൽ ഈശ്വരൻ ഒന്നിലുമില്ല മുതലായ വാദമുഖങ്ങൾക്കെല്ലാം ആധാരം ഈശ്വരനെ കുറിച്ചുള്ള ഈ നവീന ഭാവനകളാണ്. സകലാശ്രയമായ ഈശ്വരനെ സർവാത്മനാ ശരണം പ്രാപിക്കുന്നവന് മായാകര്യതിരോഹിതമായ ഈ ദിവ്യരഹസ്യം ഈശ്വരാനുഗ്രഹത്താൽ ഉദ്ഘാടിതമാകുകയും അനുഭവൈകവേദ്യമാവുകയും ചെയ്യുന്നു എന്നു ഭഗവദ്ഗീത സമർഥിക്കുന്നു.
വരി 73:
==ദശാവതാരം==
പ്രപഞ്ചം ഈശ്വരന്റെ തന്നെ ഒരു പ്രത്യക്ഷ രൂപമാകയാൽ അതിലെ വസ്തുതകളെല്ലാം തത്പ്രതീകങ്ങളാണ്. ഏതിനെ വേണമെങ്കിലും ധ്യാനവിഷയമാക്കാം. എങ്കിലും [[ഐശ്വരമായ]] അംശത്തിന് വസ്തുവിന്റെ നിലയനുസരിച്ച് ഏറ്റക്കുറച്ചിൽ ഉണ്ടായിരിക്കും. ഒരു മണൽത്തരിയിലും തൃണാങ്കുരത്തിലും സമുന്നതവൃക്ഷത്തിലും പക്ഷിയിലും മറ്റു [[തിര്യയക്കുകളിലും]] മനുഷ്യനിലും ഈശ്വരാംശം ഉണ്ടെങ്കിലും
{{Cquote|സൃഷ്ട്വാ പുരാ ഹി ഭഗവാനജയാത്മശക്ത്യാ<br>വൃക്ഷാൻ സരീസൃപപശൂൻ ഖഗദംശമത്സ്യാൻ<br>തൈസ്തൈരതുഷ്ടഹൃദയഃ പുരുഷം വിധായ<br>ബ്രഹ്മാവലോകനിപുണം മുദമാപ ദേവഃ<ref>Sree Maha Bahavatham</ref>}}
മത്സ്യ വൃക്ഷ പക്ഷി മൃഗതികളെ സൃഷ്ടിച്ച് അവയിൽ തൃപ്തി തോന്നാത്ത ദേവൻ (ഈശ്വരന്റെ പര്യായം) ബ്രഹ്മാവലോക നിപുണനായ മനുഷ്യനെ ചമച്ച് സന്തുഷ്ടനായി എന്നർഥം. ഭാഗവതത്തിൽ പ്രസ്തുതാശയം ഇപ്രകാരം
{{Cquote|അവജാനന്തി മാം മൂഢാഃ<br>മാനുഷീം തനുമാശ്രിതം,<br>പരം ഭാവമജാനന്തോ<br>മമ ഭൂതമഹേശ്വരം.<ref>[http://www.bhagavad-gita.org/ Srimad Bhagavad - Gita]</ref>}}
ഈശ്വരന്റെ വിഭൂതികളെപ്പറ്റിയും അവതാരങ്ങളെപ്പറ്റിയും അവതാര മാഹാത്മ്യത്തെപ്പറ്റിയും ഗീതയിൽ പ്രത്യേകം വർണിച്ചിട്ടുണ്ട്. ഈ ചിന്താഗതി ഗീതയിൽനിന്നും ബഹുജനങ്ങളിലേക്ക് സംക്രമിച്ചതു കൊണ്ടാണ് [[വാല്മീകി]] പുരുഷോത്തമനായി മാത്രം അവതരിപ്പിച്ച രാമനെ മതവിശ്വാസികൾ ഈശ്വരനായി ആരാധിക്കുവാൻ തുടങ്ങിയത്. ഈ അവതാരഭാവം മനുഷ്യരാശിക്കിടയിൽ ഉദയംചെയ്തിട്ടുള്ള മറ്റു മഹാപുരുഷന്മാരിലും ആരോപിക്കുക എന്ന ഒരു സ്വഭാവം തന്നെ ഈ
ഷഡ്ദർശനങ്ങളിൽ വച്ച് പ്രഥമസ്ഥാനം നൽകപ്പെടാവുന്ന സാംഖ്യത്തിൽ പ്രപഞ്ചം സത്വ രജസ് തമോഗുണാത്മകമാണെന്ന് വർണിക്കപ്പെട്ടിട്ടുണ്ട്. ഈ സിദ്ധാന്തത്തെ സ്വാംശീകരിച്ച് പുരാണകർത്താക്കളും മറ്റും, ഈശ്വരനിലും ത്രിഗുണാത്മകത്വം കാണുന്നതിനുള്ള കൗതുകം പ്രദർശിപ്പിച്ചിട്ടുള്ളതുമൂലം രജഃപ്രധാനമായ [[ബ്രഹ്മാവ്]], സത്വപ്രധാനമായ [[വിഷ്ണു]], തമഃപ്രധാനമായ [[ശിവൻ]]
വരി 88:
ഭഗമുള്ളവൻ ഭഗവാൻ എന്നർഥം. ഈശ്വരനിൽ ആരോപിക്കപ്പെട്ടിട്ടുള്ള സമഗ്ര ഗുണഗ്രാമവും ഇതിൽ ഒതുങ്ങിയിട്ടുണ്ട്. ഈശൻ എന്നതിന് ഈശ്വരൻ (നിയന്താവ്) എന്ന പദത്തിന്റെ അർത്ഥം തന്നെയാണുള്ളത്. പ്രപഞ്ചതത്വത്തിനു നൽകിയിട്ടുള്ള ഈശ്വരശബ്ദം ശിവന്റെ പര്യായമായും പ്രയോഗിക്കപ്പെടുന്നു. പ്രാഗ്-ആര്യസംസ്കാർത്തിന്റെ സംഭാവനയായ ശിവ-ശക്തി സങ്കൽപ്പത്തിന്റെ സ്വാധീനത ഇതിൽ തെളിഞ്ഞുകാണുന്നു. [[ഭാരതം|ഭാരതത്തിൽ]] തന്നെ താമസിച്ചിരുന്ന പ്രാഗ്-ആര്യവർഗത്തിന്റെ മാത്രമല്ല [[ഇറാൻ|ഇറാനിയൻ]] ജനതയുടേയും [[ബുദ്ധൻ|ബുദ്ധമതത്തിന്റെയും]] മറ്റും ആശയങ്ങളും ഈശ്വരതത്വ പരിണാമ നദീപ്രവാഹത്തിൽ പോഷകനദികളായി കലർന്നിരിക്കുവാൻ സാധ്യതയുണ്ട് എന്ന കാര്യവും നിഷേധിക്കത്തക്കതല്ല.
പ്രാചീനതകൊണ്ടു
==ഗ്രന്ഥസൂചി==
|