"ഡേവിഡ് റിക്കാർഡോ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →അവലംബം |
No edit summary |
||
വരി 23:
<br />
കുറച്ചു നാളത്തെ പഠനത്തിന് ശേഷം റിക്കാർഡോ പിതാവിന്റെ സഹായി ആയി കൂടി. ഇരുപത്തി ഒന്നാമത്തെ വയസ്സിൽ അന്യ മതക്കാരിയായ പെൺകുട്ടിയെ വിവാഹം കഴിച്ചതിനാൽ അദ്ദേഹത്തെ കുടുംബം തള്ളി പറഞ്ഞു. പിതാവിന്റെ സ്വതിന്മേൽ അവകാശം നഷ്ടപ്പെട്ടു. സ്വന്തം നിലക്ക് ഊഹ കച്ചവടം ഉർജിതമാക്കിയ റിക്കാർഡോ ചുരുങ്ങിയ കാലത്തിനുള്ളിൽ അതി സമ്പന്നനായി മാറി.ആവോളം പണം ഉണ്ടാക്കി എന്ന് സ്വയം ബോധ്യമായപ്പോൾ , 1814-ൽ 42 ാ മത്തെ വയസ്സിൽ ബിസിനസ്സിൽ നിന്ന് വിരമിച്ചു. 1819-ൽ ബ്രിട്ടീഷ് പാർലമെന്റിൽ
<br />
ബ്രിട്ടനിലെ ബുള്ള്യൻ വിവാദത്തിൽ (Bullion Controversy) അഭിപ്രായ പ്രകടനം നടത്തിക്കൊണ്ട് 1809-ൽ എഴുതിയ ലേഖനത്തിലൂടെ ആണ് റിക്കാർഡോ ധന ശാസ്ത്ര രംഗത് കടന്നു വന്നത്.1815-ൽ പ്രസിദ്ധികരിച്ച 'എസ്സേ ഓൺ ദി ഇന്ഫ്ലുവേൻസ് ഓഫ് എ ലോ പ്രൈസ് ഓൺ ദി പ്രോഫിട്സ് ഓഫ് സ്റ്റോക്ക്'(Essay on the influence of a low price one the profits of stocks) എന്നാ ഗ്രന്ഥത്തിൽ , ബ്രിടനിലെ ധന്യ നിയമങ്ങൾക്കെതിരെ അദ്ദേഹം നിലപാടെടുത്തു.
<br />
1817-ൽ പ്രസിദ്ധീകരിച്ച ' ഓൺ ദി പ്രിൻസിപ്പൽസ് ഓഫ് പൊളിറ്റിക്കൽ എകണോമി ആൻഡ് ടാക്സേഷൻ '
{{Reflist}}
|