"ബാബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 53:
=== സമർഖണ്ഡിനും ഫർഗാനക്കും വേണ്ടിയുള്ള ആദ്യകാലപോരാട്ടങ്ങൾ ===
[[പ്രമാണം:Shaybani.jpg|thumb|200px|right|ബാബറിന്റെ പ്രധാന ശത്രുവും, [[ഷൈബാനി രാജവംശം|ഷൈബാനി രാജവംശത്തിലെ]] പ്രധാനിയുമായിരുന്ന മുഹമ്മദ് ഷൈബാനി ഖാൻ]]
1494-ൽ തന്റെ പന്ത്രണ്ടാം വയസുമുതലേ, പൂർവികൻ [[തിമൂർ|തിമൂറിന്റെ]] തലസ്ഥാനമായിരുന്ന [[സമർഖണ്ഡ്|സമർഖണ്ഡും]] കുറഞ്ഞ പക്ഷം തന്റെ തലസ്ഥാനമായിരുന്ന [[
അവസാനം സ്വന്തക്കാരനായ [[താന്ബാൽ|തന്ബാലും]] ഉസ്ബെക്കുകളുടെ [[ഷൈബാനി രാജവംശം|ഷൈബാനി വംശത്തിലെ]] [[
=== പലായനം ===
1504-ൽ തന്റെ 22-ആം വയസിൽ
=== കാബൂൾ പിടിച്ചടക്കുന്നു ===
ഈ
കാബൂൾ പിടിച്ചടക്കിയതിന് തൊട്ടുപുറകേ ബാബർ ഇന്ത്യയിലേക്ക് ഒരു ആക്രമണം നടത്തി. സാധനസാമ്രഗ്രികൾ എത്തിക്കുന്നതിലുള്ള അപര്യാപ്തതയും കാലാവസ്ഥാപ്രശ്നങ്ങളും മൂലം, ഈ ആക്രമണം അസഫലമായി. പിന്നീട് 1519 വരെ ഇന്ത്യയിലേക്ക് ആക്രമണത്തിന് അദ്ദേഹം മുതിർന്നില്ല.<ref name=afghanI5/>
=== ഹെറാത്തിനും കന്ദഹാറിനും വേണ്ടിയുള്ള പോരാട്ടങ്ങൾ ===
1505-ൽ ബാബറിന്റെ അമ്മാവനായ [[ഹെറാത്ത്|ഹെറാത്തിലെ]] [[സുൽത്താൻ ഹുസൈൻ മിർസ]] (ഹുസൈൻ ബൈഖാറ) ആവശ്യപ്പെട്ട പ്രകാരം അദ്ദേഹത്തെ സഹായിക്കാനായി അവിടേക്ക് തിരിച്ചു. പല സമയങ്ങളിലും ബാബറിന്റെ സഹായഭ്യാർത്ഥനകൾ നിരസിച്ചിട്ടുള്ള ആളാണ് മിർസ. ബാബർ എത്തുന്നതിനു മുന്നേ തന്നെ അദ്ദേഹം മരിക്കുകയും ചെയ്തു. എന്നാൽ തന്റെ മറ്റു മാതുലന്മാർ [[
1507-ൽ ബാബർ കന്ദഹാർ പിടിച്ചെടുത്തു. അവിടെ തന്റെ സഹോദരൻ നസീർ മിർസയെ ഭരണമേൽപ്പിച്ച് അദ്ദേഹം കാബൂളിലേക്ക് തിരിച്ചു<ref name=afghans14/>.
എന്നാൽ [[
ഹെറാത്ത് പിടിച്ച ഉസ്ബെക്കുകൾ തുടർന്ന് കന്ദഹാർ പിടിച്ചെടുക്കുകയും അർഘൂൻ കുടുബത്തെ വീണ്ടും ഭരണത്തിൽ പ്രതിഷ്ടിക്കുകയും ചെയ്തു. <ref name=afghans14/>.
ഇക്കാലത്ത്
[[
=== വീണ്ടും സമർഖണ്ഡിലേക്ക് ===
ഷൈബാനി ഖാന്റെ മരണം, സമർഖണ്ഡ് സ്വന്തമാക്കാനുള്ള അവസാന അവസരമായി ബാബർ കരുതി. [[സഫവി സാമ്രാജ്യം|സഫവി സുൽത്താൻ]] ഇസ്മായിൽ ഒന്നാമനുമായി സന്ധി ചേരുകയും അദേഹത്തിന്റെ മേൽകോയ്മ അംഗീകരിക്കുകയും ചെയ്തു.<ref> Sicker, Martin (August 2000). The Islamic World in Ascendancy: From the Arab Conquests to the Siege in Vienna, 189. ISBN 0-275-96892-8. “Ismail was quite prepared to lend his support to the displaced Timurid prince, Zahir ad-Din Babur, who offered to accept Safavid suzerainty in return for help in regaining control of Transoxiana. ” </ref> പകരം ഷാ,
സമർഖണ്ഡിലെത്തിയ ബാബർ, പേർഷ്യക്കാരുടെ സഹായത്തോടെ നഗരം അധീനതയിലാക്കി. എന്നാൽ ഷിയാക്കളായ പേർഷ്യക്കാരുമായുള്ള സുഹൃദ്ബന്ധം അധികകാലം നീണ്ടില്ല. ഷാ
== ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ==
വരി 86:
[[പ്രമാണം:Hazara.gif|thumb|200px|right| [[ഹസാറ]] യും അയൽ രാജ്യങ്ങളും]]ഫർഘാന കൈയെത്തും ദൂരത്തായിട്ടും അത് കിട്ടാതെ പോയത് അള്ളാഹു തനിക്കു സമ്മാനിച്ച വരമാണ് എന്നാണ് ഇന്ത്യ കീഴടക്കിയ ശേഷം ബാബർ എഴുതിയത്. അത്രക്കും മോഹിപ്പിക്കുന്നതായിരുന്നു അത്. ഉസ്ബെക്കുകളുടെ അധിനിവേശം ഭയപ്പെട്ട ബാബർ ഇന്ത്യൻ ഉപഭൂഖണ്ഡവും അതിലെ പരിതസ്ഥിതിയെയും കുറിച്ചു പഠിച്ചു വരികയായിരുന്നു.
ബാബർ ഇതിനകം [[സയ്യിദ് രാജവംശം|സയ്യിദ് രാജവംശത്തിന്റെ]] പൈതൃകം അവകാശപ്പെട്ടു തുടങ്ങി. ബാബറുടെ പൂർവികനായ തിമൂറിന്റെ ഒരു ഗവർണറായ ഖിസ്ർ ഖാനാണ് ദില്ലിയിലെ സയ്യിദ് സാമ്രാജ്യം സ്ഥാപിച്ചത്. 1451-ൽ ലോധി വംശജർ അധികാരമേറ്റെടുക്കും വരെ സയ്യിദ് വംശജരാണ് ദില്ലി ഭരിച്ചിരുന്നത്. തിമൂറിന്റെ രാജ്യഭാഗങ്ങൾ എല്ലാം തിരിച്ച് വേണം എന്ന് പറഞ്ഞ് ഇബ്രാഹിം ലോധിക്ക് ബാബർ ഒരു പരുന്തിനെ ദൂതന്റെ രൂപത്തിൽ അയച്ചു. എന്നാൽ
[[പ്രമാണം:View of Chilzina Mountain from Dand in 1881.jpg|right|thumb|200ബിന്ദു|ചെഹെൽ ജീന (ചിൽജീന) മല]]
ബാബർ ആദ്യമായി ചെയ്തത് [[കന്ദഹാർ]] പിടിച്ചെടുക്കുകയായിരുന്നു, പക്ഷേ ഇതിനായി പ്രതീക്ഷിച്ചതിലും കൂടുതൽ സമയം ചെലവായി. മൂന്നുവർഷമെടുത്തു കാന്ദഹാറും അതിന്റെ തന്ത്രപ്രധാനമായ ഭാഗങ്ങളും
1522-ൽ ബാബർ അർഘൂനുകളെ അന്തിമമായി തോൽപ്പിച്ച് കന്ദഹാർ നിയന്ത്രണത്തിലാക്കി{{Ref_label|ഖ|ഖ|none}}.
ഈ വിജയത്തിന്റെ ഓർമ്മക്ക്, പുരാതന കന്ദഹാറിന്റെ പടിഞ്ഞാറു നിന്നും വേർതിരിക്കുന്ന ഖായ്തുൽ മലനിരയിൽ (Qaytul ridge) ഒരു ശിലാലിഖിതം രേഖപ്പെടുത്തി. '''[[ചെഹെൽ ജീന]]''' എന്നാണ് ഈ ചരിത്രസ്മാരകം ഇന്ന് അറിയപ്പെടുന്നത് (ചിൽജീന - Chilzina എന്നും ഈ മല അറിയപ്പെടുന്നു). നാൽപ്പത് പടികൾ എന്നാണ് ചെഹെൽ ജീന എന്ന പേരിനർത്ഥം. ബാബറുടെ പൌത്രൻ [[അക്ബർ|അക്ബറും]] ഈ ലിഖിതത്തിൽ വാചകങ്ങൾ കൂട്ടിച്ചേർത്തിട്ടുണ്ട്. മുൻപ് [[അശോകൻ|അശോകന്റെ]] കൽപ്പനയിൽ സ്ഥാപിക്കപ്പെട്ട ഗ്രീക്ക് അരമായ ശിലാശാസനത്തിന് അടുത്താണ് ചെഹെൽ ജീനയും നിലകൊള്ളുന്നത്<ref name=afghans14/>.
വരി 94:
കന്ദഹാറിനു ശേഷം, ഒളിഞ്ഞും തെളിഞ്ഞുമായി ചെറിയ ചെറിയ ആക്രമണങ്ങൾ ബാബർ, ഇന്ത്യക്കു നേരേ അഴിച്ചുവിട്ടു. ദൂരം കൂടുതൽ വേണ്ടിവന്നതിനാൽ ഇവയ്ക്കെല്ലാം ശക്തി കുറവായിരുന്നു. [[ഹസാറാ]] അസ്ഥാനമാക്കിയിരുന്ന ആര്യൻ വംശജരായിരുന്ന [[ഖക്കർ|ഖക്കറുകളെ]] തോല്പിച്ച് ഫർവാല കീഴടക്കിയതു മുതൽ ഇന്ത്യയിലേയ്ക്കുള്ള പ്രവേശനം കൂടുതൽ സുസാദ്ധ്യമാവുകയായിരുന്നു. ഇതിനിടയിൽ [[ഓട്ടൊമൻ]] രാജാവായ [[സുൽത്താൻ സലിം ഒന്നാമൻ]] [[സഫവി സാമ്രാജ്യം|സഫവികളെ]] പരാജയപ്പെടുത്തിയിരുന്നു. അവർ യുദ്ധത്തിൽ അവതരിപ്പിച്ച തോക്കാണ് ഷാ ഇസ്മായിലിന്റെ പട്ടാളത്തെ കീഴ്പ്പെടുത്തിയത്. ബാബർ അധികം വൈകാതെ ഇത്തരം തോക്കുകൾ ഉപയോഗപ്പെടുത്താൻ ആരംഭിച്ചു.
ഇന്ത്യയിലേക്ക് പ്രവേശിക്കാൻ ഉത്സുകനായിരുന്ന ബാബറിന് അവിചാരിതമായി സാഹചര്യങ്ങൾ അനുകൂലമായി ഭവിച്ചു. ഇക്കാലത്ത് ആഭ്യന്തരകലഹങ്ങൾ കൊണ്ട് ദില്ലിയിലെ സുൽത്താൻ ഇബ്രാഹിം ലോധി, പ്രശ്നത്തിലായിരുന്നു. ഇബ്രാഹിം ലോധിക്കെതിരെയുളള പോരാട്ടത്തിൽ തന്നെ സഹായിക്കണമെന്ന അഭ്യർത്ഥനയുമായി പഞ്ചാബ് പ്രവിശ്യയുടെ ഗവർണർ, ദൗലത് ഖാൻ ബാബറെ സമീപിച്ചു<ref>{{cite book |title=Advanced History of India- Second Edition| author= Nilakanta Sastri |year=1975 |publisher=Allied Publishers Pvt.Ltd. Press|location=New Delhi||}}</ref>. സന്ദർഭം മുതലെടുക്കാൻ ബാബർ ഒട്ടും വൈകിച്ചില്ല. ബാഗ് ഇ വാഫയിൽ (നിംല) വച്ച് ഹുമായൂണിന്റെ നേതൃത്വത്തിൽ ബദാഖ്ശാനിൽ നിന്നുള്ള സൈന്യം, ബാബറിന്റെ സംഘത്തോടൊപ്പം ചേർന്നു. അന്ന് ബാബറിന്റെ നിയന്ത്രണത്തിലായിരുന്ന [[ബദാഖ്ശാൻ|ബദാഖ്ശാനിൽ]] ഭരണം നടത്തിയിരുന്നത് ഹുമായൂൺ ആയിരുന്നു. ഡിസംബർ 16-ന് 12,000 പേരടങ്ങുന്ന സൈന്യം ചങ്ങാടത്തിൽ സിന്ധൂനദി കടന്നു. തൻറെ അഭ്യർത്ഥനയുടെ വരുംവരായ്കകളെക്കുറിച്ച് ദൗലത് ഖാൻ ബോധവാനാകുന്നതിനു മുമ്പ് ബാബർ, പഞ്ചാബ് സ്വന്തം കാൽക്കിഴിലാക്കി. നിരാശനും നിസ്സഹായനുമായ ദൗലത് ഖാൻ താമസിയാതെ മരണമടഞ്ഞു. പഞ്ചാബിലൂടെ കടന്നുപോകുന്ന വേളയിൽ, ലാഹോറിലെ മുൻകാല തുർക്കിഷ് ഭരണാധികാരികളിൽ ചിലരുടെ പിന്തുണയും ബാബർക്ക് ലഭിച്ചു.<ref name=afghanI5/> ബാബറിന്റെ യാത്രയിൽ സൈന്യത്തിന്റെ അംഗസംഖ്യ കൂടിക്കൊണ്ടിരുന്നു. അതാത് സ്ഥലത്തെ ചെറുകിട സൈന്യങ്ങൾ ഇവർക്ക് ഒപ്പം കൂടി. ആദ്യത്തെ യുദ്ധം നയിച്ചത് ബാബറിന്റെ മകൻ [[ഹുമായൂൺ]] ആയിരുന്നു. യുദ്ധസമയത്ത് ഹുമായൂണിന് 17 വയസ്സേ ഊണ്ടായിരുന്നുള്ളൂ.
ഇതേ സമയത്ത് ഇബ്രാഹിം ലോധി 100,000 വരുന്ന കാലാൾപ്പടയും 100 ഓളം ആനകളുമായി പട പുറപ്പെട്ടു.
വരി 103:
ബാബറുടെ സൈന്യം ഇതിനോടകം വലുതായിക്കഴിഞ്ഞെങ്കിലും ലോധിയുടേതുമയി താരതമ്യം ചെയ്യുമ്പോൾ അത് നാലിലൊന്നേ വരുമായിരുന്നുള്ളൂ. 1526 ഏപ്രിൽ 21 ന് ഇന്ത്യയുടെ ചരിത്രം നിർണ്ണയിക്കുന്ന പാനിപ്പത്ത് യുദ്ധം നടന്നു, അതി ഘോരമായ യുദ്ധമായിരുന്നു നടന്നത്. തോക്കുക്കളുടെ ഉപയോഗം, ബാബറിന് മുൻതൂക്കം നൽകി. അന്നു വരെ ആനകൾ ഇതിന്റെ ശബ്ദം പരിചയിച്ചിട്ടില്ലായിരുന്നു. തോക്കുകൾ ഉപയോഗിച്ച് ബാബറിന്റെ സൈന്യം ലോധിയുടെ പടയാനകളെ വിരട്ടി. വിരണ്ടോടിയ ആനകൾ ലോധിയുടെ സൈനികരെത്തന്നെ ചവിട്ടിമെതിച്ചു. ലോധി ഈ യുദ്ധത്തിൽ മരണമടഞ്ഞു. അതോടെ നാടുവാഴികളും സാമന്തന്മാരും ബാബറുടെ പക്ഷം ചേർന്നു. ഇന്ത്യാചരിത്രത്തിലെ വഴിത്തിരിവായ യുദ്ധമായിരുന്നു ഇത്. ബാബറിന്റെ യുദ്ധവൈഭവം വെളിപ്പെടുത്തുന്ന ഒന്നുമാണിത്.
യുദ്ധാനന്തരം, ലോധിയുടെ സ്വത്തും സമ്പാദ്യങ്ങളും കൊള്ളയടിക്കാതിരിക്കപ്പെടാനായി ഹുമയൂണിനെ പെട്ടെന്നുതന്നെ ലോധിയുടെ [[ആഗ്ര|ആഗ്രയിലെ]] കോട്ടയിലേക്ക്
ഇതേ സമയം ബാബർ ദില്ലിയും പിടിച്ചടക്കിയിരുന്നു.
== ഖാന്വ യുദ്ധം ==
മേവാറിലെ രാജാവായിരുന്ന [[റാണാ സംഗ്രാമസിംഹൻ|റാണാ സംഗ്രാമസിംഹനായിരുന്നു]] ബാബറിന്റെ അടുത്ത പ്രധാന എതിരാളി. [[ദില്ലി|ദില്ലിയുടെയും]] [[ആഗ്ര|ആഗ്രയുടെയും]] വടക്കു പടിഞ്ഞാറുള്ള ഭൂവിഭാഗമായ ‘[[രജപുത്താന|രജപുത്താനയാണ്]]’ അദ്ദേഹം ഭരിച്ചിരുന്നത്. ഇത് ഒരൊറ്റ രാജ്യം ആയിരുന്നില്ല. മറിച്ച് പല ചെറിയ രാജ്യങ്ങളുടെയും കൂട്ടായമയായിരുന്നു. രജപുത്രരായിരുന്ന
ലോധിയുടെ സൈന്യം ബാബറിൽ ഏൽപ്പിച്ചിരിക്കാവുന്ന ക്ഷീണത്തെക്കുറിച്ച്
ആഗ്രയുടെ പടിഞ്ഞാറുള്ള ഖാന്വ എന്ന സ്ഥലത്ത് വച്ച് രജപുത്രരും ബാബറുടെ സൈന്യവും ഏറ്റുമുട്ടി. 1527 മാർച്ച് 17നു തുടങ്ങി. ബാബർ തന്റെ ഒരു ചെറിയ വിഭാഗം കാലാൾസൈന്യത്തെ ആദ്യം ഒരു പരീക്ഷണാടിസ്ഥാനത്തിൽ അയച്ചു. പക്ഷേ കാര്യമായ ഫലം ഇല്ലാതെ അത് അവസാനിച്ചു. ബാബർ തന്റെ യുദ്ധതന്ത്രങ്ങൾ ഒരോന്നായി പയറ്റാൻ തുടങ്ങി. അതിനായി
സ്വന്തം സൈന്യത്തിലെ പല നാടുവാഴിനേതാക്കളും കാലുമാറ്റം നടത്തിയത് റാണായെ ക്ഷീണിപ്പിച്ചു. അദ്ദേഹം അഭിമാനത്തോടെ നിർഭയം പോരാടിയെങ്കിലും വ്രണിതനായി പിന്മാറേണ്ടി വന്നു. രണ്ടു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മരണമടയുകയും ചെയ്തു. എന്നാൽ റാണയെ അദ്ദേഹത്തിന്റെ മന്ത്രിമാർ തന്നെ വിഷം
▲ആഗ്രയുടെ പടിഞ്ഞാറുള്ള ഖാന്വ എന്ന സ്ഥലത്ത് വച്ച് രജപുത്രരും ബാബറുടെ സൈന്യവും ഏറ്റുമുട്ടി. 1527 മാർച്ച് 17നു തുടങ്ങി. ബാബർ തന്റെ ഒരു ചെറിയ വിഭാഗം കാലാൾസൈന്യത്തെ ആദ്യം ഒരു പരീക്ഷണാടിസ്ഥാനത്തിൽ അയച്ചു. പക്ഷേ കാര്യമായ ഫലം ഇല്ലാതെ അത് അവസാനിച്ചു. ബാബർ തന്റെ യുദ്ധതന്ത്രങ്ങൾ ഒരോന്നായി പയറ്റാൻ തുടങ്ങി. അതിനായി ആദ്യ, അദ്ദേഹം യുദ്ധമല്ല സമാധാനമാണ് താൻ കാംക്ഷിക്കുന്നത് എന്ന് ഒരു ദൂത് അയച്ചു. റാണാ തന്റെ സൈന്യാധിപനായ സിൽഹാദിയെ സംസാരിക്കാനായി പറഞ്ഞു വിട്ടു. ബാബർക്ക് സിൽഹാദിയെ ഒരു സ്വതന്ത്രരാജ്യം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുവാൻ കഴിഞ്ഞത് ഒരു വഴിത്തിരിവായിക്കരുതുന്നു. സിൽഹാദി തിരിച്ചുവന്ന് ബാബർ യുദ്ധത്തിനാണ് താല്പര്യപ്പെടുന്നതെന്ന് ഉണർത്തിച്ചു. യുദ്ധം തുടങ്ങിയതും ഒരു വലിയ സേനയുമായി സിൽഹാദി മൈതാനം വിട്ടു.{{fact}}
▲സ്വന്തം സൈന്യത്തിലെ പല നാടുവാഴിനേതാക്കളും കാലുമാറ്റം നടത്തിയത് റാണായെ ക്ഷീണിപ്പിച്ചു. അദ്ദേഹം അഭിമാനത്തോടെ നിർഭയം പോരാടിയെങ്കിലും വ്രണിതനായി പിന്മാറേണ്ടി വന്നു. രണ്ടു വർഷം കഴിഞ്ഞപ്പോൾ അദ്ദേഹം മരണമടയുകയും ചെയ്തു. എന്നാൽ റാണയെ അദ്ദേഹത്തിന്റെ മന്ത്രിമാർ തന്നെ വിഷം കോടുത്ത് കൊന്നതാണെന്നും പറയപ്പെടുന്നു. അതോടെ രജപുത്രർ തോൽവി സമ്മതിച്ചു കീഴടങ്ങി. ബാബറിന്റെ സാമന്തപദവി സ്വീകരിച്ച കപ്പം നൽകി സ്വന്തം രാജ്യം നോക്കനുള്ള അവകാശം രജപുത്തന്മാർക്ക് ബാബർ നൽകി. ഇത് ഇന്ത്യാ ചരിത്രത്തിലെ നിർണ്ണായകമായ യുദ്ധങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു.
1528-ൽ മേദിനി റായുടെ കീഴിലായിരുന്ന ചന്ദേരിയും ബാബർ ആക്രമിച്ചു കീഴടക്കി<ref name=ncert>Social Science, Our Pasts-II, NCERT Text Book in History for Class VII, Chapter 4, ISBN 817450724</ref><ref name=webindia>http://www.webindia123.com/history/MEDIEVAL/mughal%20period/mughal1.htm</ref>.
Line 122 ⟶ 120:
== ഗോഗ്രാ യുദ്ധം ==
1529-ൽ [[ഗൊഗ്രാ]] നദിക്കരയിൽ വച്ച് അവസാനമായി വെല്ലുവിളിയുയർത്തിയിരുന്ന [[പഷ്തൂൺ]]/[[ഘൽജി]] വംശജനായ മഹമ്മൂദ് ലോധിയെയും ([[ഇബ്രാഹിം ലോധി|ഇബ്രാഹിം ലോധിയുടെ]] സഹോദരൻ) അദ്ദേഹത്തിന്റെ ബംഗാളിലെയും ബീഹാറിലെയും സഖ്യത്തെയും
== അന്ത്യം ==
[[പ്രമാണം:Kabul Babur tomb.jpg|right|thumb|250ബിന്ദു|കാബൂളിലെ ബാഗ്-ഇ ബാബറിലെ, ബാബറിന്റെ ശവകുടീരം]]
|