തിരുവടിശരണം
ഗോപാലകൃഷ്ണ ഭാരതി കാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു തമിഴ് കൃതിയാണ് തിരുവടിശരണം .
വരികളും അർത്ഥവും
തിരുത്തുകവരികൾ | അർത്ഥം | |
---|---|---|
പല്ലവി | തിരുവടി ശരണം എന്റ്രിങ്ക് നാൻ നമ്പിവന്തേൻ ദേവാദി ദേവ നിൻ |
നിന്റെ പവിത്രമായ കാൽക്കൽ അഭയം തേടാനാണ് ഞാൻ വന്നത്. ഓ, ഈശ്വരാ, അങ്ങയുടെ പാദങ്ങൾ എന്റെ അഭയകേന്ദ്രമാണെന്ന് ഞാൻ വിശ്വസിച്ചു. |
അനുപല്ലവി | മറുപടിയും കരുവടൈയും കുഴിയിൽ തള്ളി വരുത്തപടിത്ത വേണ്ടാം പൊന്നമ്പലവാ നിൻ |
ഇനിയുമെന്നെ പുനർജനിക്കാൻ ഇടയാക്കരുതേ. എന്നെ അത് വല്ലാതെ ദുരിതത്തിലാക്കും, ഈശ്വരാ! |
ചരണം 1 | എടുത്ത ജനനം കണൈക്കെടുക്ക തൊലയാത് ഇറങ്കി മഗിഴ്‌ന്ത് ദേവരിർ വേണ്ടുമെന്ര് കൊടുത്ത മാനിടജന്മം വീണാകിപോകുതെൻ കുറൈതീർത്ത പാടുമില്ലൈയേ |
നിരവധി ജന്മങ്ങൾ ഞാൻ ഈ ലോകത്ത് എടുത്തിട്ടുണ്ട്. എന്നോടു സഹതപിച്ചു നീ ഈ മനുഷ്യജന്മം എനിക്കുതന്നു. എന്നാൽ അത് പാഴായി പോകുകയാണ്. എന്റെ ദൗത്യവും ഫലവത്താകുന്നില്ല. |
ചരണം 2 | അടുത്ത് വന്ത എന്നെ തള്ളലാഗാത് അരഹരാവെൻറ് ശൊന്നാലും പോതാതോ തടുത്തുവന്തരുള സമയം ഗോപാലകൃഷ്ണൻ സന്തതം പണിന്തു പുകഴ്ന്ത് പോട്രും |
നിന്റടുത്ത് ഞാൻ അഭയം തേടി വരികയാണ്. ദയവായി എന്നെ ഉപേക്ഷിക്കരുത്. “ഹര, ഹര” എന്ന് ഞാൻ പറഞ്ഞാൽ മാത്രം മതിയോ? എന്നെയങ്ങ് (ഈ അടിമത്തത്തിൽ നിന്ന്) വിടുവിക്കേണ്ട സമയമാണിത്. ഞാൻ, ഗോപാലകൃഷ്ണൻ, അങ്ങയെ എപ്പോഴും സ്തുതിക്കുന്നു. |